Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎംശ്രീ വേണ്ട എന്ന് ചിന്തിക്കുന്നത് മുഗളന്മാരുടെ ഭരണ പരിഷ്കാരങ്ങൾ നഷ്ടപ്പെടുമോ എന്ന പേടിയിൽ ; സന്തോഷ് പണ്ഡിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 02:45 pm IST
in Kerala

കൊച്ചി : പിഎംശ്രീയിൽ കേരളം ഉൾപ്പെട്ടതോടെ പണി കിട്ടുന്നത് ടിപ്പു സുൽത്താൻ, അക്ബർ, ഹുമയൂൺ, ബാബർ, ഔറംഗസീബ് എന്നിവർക്കാണെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . PM ശ്രീ യിൽ നിന്നും 1500 കോടി വാങ്ങിയാൽ പുതിയ വിദ്യാഭാസ പദ്ധതി അംഗീകരിക്കേണ്ടി വരും.

പുതിയ സിലബസിൽ ഇവരെ കുറിച്ച് പഠിപ്പിക്കുമെങ്കിലും ഇവരുടെ ഭരണ പരിഷ്കാരങ്ങൾ, ഇവരുടെ ചിന്തകൾ, ഇവരുടെ നന്മകൾ വാരി വിതറുന്ന ചരിത്രം എന്നിവ ഉണ്ടാകില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വളരെ പ്രായോഗികമായി ഒരു നല്ല ഭാവി തലമുറയെ സൃഷ്ടിക്കുക ആണ് പി എം ശ്രീയുടെ ലക്ഷ്യം. എന്നാൽ കേരളത്തിൽ ഇത് വേണ്ട എന്ന് ചിന്തിക്കുന്നത് മുഗളന്മാരുടെ ഭരണ പരിഷ്കാരങ്ങൾ കുട്ടികൾക്ക് നഷ്ടപ്പെടുമോ എന്ന പേടിയിൽ ആണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ …..

പണ്ഡിറ്റിന്റെ രാഷ്‌ട്രീയ നിരീക്ഷണം
കേരളം PM ശ്രീ പദ്ധതിയിൽ ഒപ്പിടുകയും, സ്കൂളുകളുടെ വികസനത്തിനായി 1500 കോടി കേന്ദ്ര സർക്കാരിൽ നിന്നും വാങ്ങുകയും ആണല്ലോ. ഇതിൽ ഘടക കക്ഷി ആയ CPI തന്നെ സർക്കാരിനെ എതിർത്തു രംഗത്ത് വന്നല്ലോ.
PM ശ്രീ യിൽ നിന്നും 1500 കോടി വാങ്ങിയാൽ പുതിയ education പദ്ധതി അംഗീകരിക്കേണ്ടി വരും. അതായത് ടിപ്പു സുൽത്താൻ, അക്ബർ, ഹുമയൂൺ, ബാബർ, ഔരംഗസീബ് എന്നിവർക്കാണ് പണി കിട്ടുക. പുതിയ സിലബസിൽ ഇവരെ കുറിച്ച് പഠിപ്പിക്കും എങ്കിലും ഇവരുടെ ഭരണ പരിഷ്കാരങ്ങൾ, ഇവരുടെ ചിന്തകൾ, ഇവരുടെ നന്മകൾ വാരി വിതറുന്ന history എന്നിവ ഉണ്ടാകില്ല. കൂടെ റഷ്യൻ revolution, ചൈനീസ് revolution etc ക്കും വലിയ പ്രാധാന്യം ഉണ്ടാകില്ല. സയൻസ്, evidence based ആയ കാര്യങ്ങൾ ആകും കൂടുതൽ ഉണ്ടാവുക. പുതിയ ജോലി സാധ്യതകൾ, ഇന്നത്തെ ഇന്ത്യ എന്നിവയും കുട്ടികൾക്ക് പഠിക്കുവാൻ പറ്റും.
കൂടെ driving ലൈസൻസ് നിയമങ്ങൾ, Indian Penal Code പ്രകാരം ഒരു സാധാരണ പൗരൻ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ നിങ്ങളെ പഠിപ്പിക്കുന്നു. പിന്നെ സ്കിൽ development രീതി പ്രകാരം കുട്ടികളുടെ അഭിരുചിക്കു അനുസരിച്ചു ചെറുപ്പം മുതലേ പഠിക്കാം. നന്നായി drawing, arts, editing, engineering mind etc ഉള്ള കുട്ടികൾക്ക് കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതി പ്രകാരം 8 class മുതലേ അതുമായി ബന്ധപ്പെട്ട് പഠിച്ചു മിടുക്കർ ആകാം. ഇതിനായി 21 വായസ്സു വരെ wait ചെയ്യേണ്ട..
ഡിഗ്രി വിദ്യാഭ്യാസം മുഴുവനായി പൂർത്തി ആക്കാത്തവർക്ക് അത് വരെയുള്ള വിദ്യാഭ്യാസം വെച്ചു സർട്ടിഫിക്കറ്റ് നൽകുന്നു. ഇങ്ങനെ വളരെ പ്രായോഗികമായി ഒരു നല്ല ഭാവി തലമുറയെ സൃഷ്ടിക്കുക ആണ് ലക്ഷ്യം.
എന്നാൽ കേരളത്തിൽ ഇത് വേണ്ട എന്ന് ചിന്തിക്കുന്നത് മുഗളന്മാരുടെ ഭരണ പരിഷ്കാരങ്ങൾ കുട്ടികൾക്ക് നഷ്ടപ്പെടുമോ എന്ന പേടിയിൽ ആണ്.
(വാൽ കഷ്ണം… CPI ഇനി ഘടക കക്ഷി ആയി ഇല്ലെങ്കിലും CPM ന് വലിയൊരു നഷ്ടം ഉണ്ടാകുവാൻ സാധ്യത ഇല്ല. CPM ഒറ്റയ്‌ക്ക് നിന്നാൽ തന്നെയും കേരളം ഭരിക്കാവുന്നതേ ഉള്ളു.
എന്നാൽ CPI ക്കു CPM നിർബന്ധവുമാണ്.. എന്നാൽ നിലവിലെ അവസ്ഥയിൽ CPI കോൺഗ്രസ്സ് ലേക്ക് പോകുന്നതാണ് അവർക്കു കൂടുതൽ ഗുണം )

 

 

Tags: cpisanthosh pandit#PM SRI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് സമ്മതിച്ച് ബിനോയ് വിശ്വം

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.