Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് വെട്ടാന്‍ ബംഗ്ലാദേശില്‍ മറ്റൊരു ഗൂഢാലോചനയോ? പിന്നില്‍ ചൈനയും… തീസ്ത പദ്ധതിയ്‌ക്കായി ബംഗ്ലാദേശില്‍ പ്രക്ഷോഭം

ഇപ്പോള്‍ ഇന്ത്യയ്‌ക്ക് പുതിയൊരു ഭീഷണിയായി ചൈന പിന്തുണ നല്‍കുന്ന തീസ്ത നദീപദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശില്‍ ഒക്ടോബര്‍ 19ന് നടന്ന കൂറ്റന്‍ പ്രതിഷേധപ്രകടനം ആശങ്കയുണര്‍ത്തുന്നു. ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് സര്‍വ്വകലാശാലയുടെ ഷഹീദ് മിനാറില്‍ നൂറുകണക്കിന് ബംഗ്ലാദേശികള്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് പന്തം കൊളുത്തി പ്രകടനം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 07:18 pm IST
in India, World
ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് സര്‍വ്വകലാശാലയുടെ ഷഹീദ് മിനാറില്‍ നൂറുകണക്കിന് ബംഗ്ലാദേശികള്‍ ഇന്ത്യയില്‍ നിന്നൊഴുകുന്ന തീസ്ത നദിയുമായി ബന്ധപ്പെട്ട പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പന്തം കൊളുത്തി പ്രകടനം

ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് സര്‍വ്വകലാശാലയുടെ ഷഹീദ് മിനാറില്‍ നൂറുകണക്കിന് ബംഗ്ലാദേശികള്‍ ഇന്ത്യയില്‍ നിന്നൊഴുകുന്ന തീസ്ത നദിയുമായി ബന്ധപ്പെട്ട പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പന്തം കൊളുത്തി പ്രകടനം

ധാക്ക: ഇന്ത്യയുടെ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധപ്പെടുത്തുന്ന വെറും 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഭൂപ്രദേശത്തെയാണ് ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് എന്ന് വിളിക്കുന്നത്. ഈ ചിക്കന്‍ കഴുത്ത് വെട്ടി അസം, അരുണാചല്‍പ്രദേശ്, സിക്കിം തുടങ്ങി എട്ടോളം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുമെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ബംഗ്ലാദേശ് മുന്‍ മേജര്‍ ജനറലായ ഫസ്ലൂര്‍ റഹ്മാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് വെട്ടി ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ (സിക്കിമിനെ ഒഴിവാക്കുമ്പോള്‍ ഏഴ് സംസ്ഥാനങ്ങള്‍) ബംഗ്ലാദേശിന്റെ ഭാഗമാക്കുമെന്നായിരുന്നു ഫസ്ലൂര്‍ റഹ്മാന്റെ ഭീഷണി. ബംഗ്ലാദേശിലും തെക്കും വടക്കും പ്രദേശങ്ങളിലായി രണ്ട് ചിക്കന്‍ കഴുത്തുകള്‍ ഉണ്ട്. വീതികുറഞ്ഞ ഭൂപ്രദേശം. വടക്കുള്ള രംഗപൂര്‍ ഇടനാഴിയും തെക്കുള്ള ചിറ്റഗോംഗ് ഇടനാഴിയും. ഇന്ത്യയുടെ ഒരു ചിക്കന്‍ കഴുത്ത് മുറിച്ചാല്‍ ബംഗ്ലാദേശിന്റെ ഈ രണ്ട് ചിക്കന്‍ കഴുത്തുകളും ഇന്ത്യ വെട്ടുമെന്നായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ ഫസ്ലൂര്‍ റഹ്മാന് അന്ന് മറുപടി കൊടുത്തത്.

എന്തിന് 53 പേരുടെ മരണത്തിന് ഇടയാക്കിയെ 2020ലെ ദല്‍ഹി കലാപത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദ് പോലും ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് വെട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇതിനായി ചൈനയും പാകിസ്ഥാനും ബംഗ്ലാദേശുമായി ചേര്‍ന്ന് പദ്ധതിയിടുന്നതായി പലപ്പോഴും ആരോപണം ഉയരുന്നുണ്ട്. ചിക്കന്‍ നെക്ക് എന്ന് വിളിക്കുന്ന സിലിഗുരി ഇടനാഴിക്കടുത്ത് ബംഗ്ലാദേശിലുള്ള ഉപയോഗശൂന്യമായ രണ്ടാം ലോകമഹായുദ്ധകാലത്തെ ഒരു വിമാനത്താവളം പുനരുജ്ജീവിപ്പിക്കാന്‍ ചൈന ശ്രമം നടത്തിവരുന്നത് ഇന്ത്യയ്‌ക്ക് വലിയ ആശങ്കയാണ്. കാരണം ഒരു യുദ്ധസാഹചര്യത്തില്‍ ചൈനയ്‌ക്ക് സിലിഗുരിയ്‌ക്കടുത്തുള്ള ഈ വിമാനത്താവളത്തെ എയര്‍ബേസായി ഉപയോഗിക്കാനാവും. എന്ന് മാത്രമല്ല, ബംഗ്ലാദേശിനെക്കൊണ്ട് ഈ വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയ്‌ക്കെതിരെ വ്യോമാക്രമണം നടത്തിക്കാന്‍ ചൈനയ്‌ക്ക് സാധിക്കും. 1965ല്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ ചിക്കന്‍ കഴുത്തായ സിലിഗുരിയെ വെട്ടിമാറ്റി ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. ചൈനയെയും ബംഗ്ലാദേശിനെയും നേപ്പാളിനെയും കൂട്ടുപിടിച്ചായിരുന്നു അന്നത്തെ പാകിസ്ഥാന്റെ ശ്രമം.

ഇപ്പോള്‍ ഇന്ത്യയ്‌ക്ക് പുതിയൊരു ഭീഷണിയായി ചൈന പിന്തുണ നല്‍കുന്ന തീസ്ത നദീപദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശില്‍ ഒക്ടോബര്‍ 19ന് നടന്ന കൂറ്റന്‍ പ്രതിഷേധപ്രകടനം ആശങ്കയുണര്‍ത്തുന്നു. ഈ പദ്ധതി നടപ്പാക്കപ്പെട്ടാല്‍ അത് ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് എന്നറിയപ്പെടുന്ന വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളെ ഇന്ത്യമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴിയെ ബാധിച്ചേക്കും.

ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് സര്‍വ്വകലാശാലയുടെ ഷഹീദ് മിനാറില്‍ നൂറുകണക്കിന് ബംഗ്ലാദേശികള്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് പന്തം കൊളുത്തി പ്രകടനം നടത്തിയത്. പ്ലക്കാര്‍ഡുകളും പന്തവും പിടിച്ച് അവര്‍ മിനാറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

തീസ്ത നദിയില്‍ നിന്നും ബംഗ്ലാദേശിന് അര്‍ഹമായ ജലം കിട്ടാന്‍ ഈ പദ്ധതി നടപ്പാക്കണമെന്നാണ് പ്രകടനക്കാരുടെ ആവശ്യം. ഇന്ത്യയിലെ സിക്കിമില്‍ നിന്നും ആരംഭിച്ച് ബംഗാളിലൂടെ ഒഴുകി ബംഗ്ലാദേശിലേക്ക് പോകുന്ന നദിയാണ് തീസ്ത. പിന്നീട് ബംഗ്ലാദേശില്‍ ഇത് ബ്രഹ്മപുത്ര നദിയുമായി ചേരുന്നു.

ബംഗ്ലാദേശിലെ രംഗപൂര്‍ ഡിവിഷനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായിരുന്നു പ്രകടനത്തില്‍. ഇവര്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു മുദ്രാവാക്യം മുഴക്കിയത്. ചൈന പിന്തുണയ്‌ക്കുന്ന തീസ്ത പദ്ധതി നടപ്പാക്കിയാല്‍ വടക്കന്‍ ബംഗ്ലാദേശില്‍ കൃഷി മെച്ചപ്പെടുമെന്നും ധാരാളം പേര്‍ക്ക് തൊഴില്‍ കിട്ടുമെന്നും മറ്റുമുള്ള കഥകളാണ് എതിരാളികള്‍ ചമച്ചിരിക്കുന്നത്. ബംഗ്ലാദേശ് വഴി ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള മറ്റൊരു ഗൂഢാലോചനയുടെ തുടക്കമായി വേണം ഇതിനെ കാണാന്‍.

Tags: North Eastern StatesindiaBangladeshChicken NeckTeesta river projectChina backed projectChittagong UniversitySiliguri corridor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

പുതിയ വാര്‍ത്തകള്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.