Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെണ്‍കുട്ടി തന്നെ ഒരു ദിവസം സ്കൂളിലേക്ക് ഹിജാബ് ധരിച്ചു വന്നു, പെണ്‍കുട്ടി തന്നെ ഇനി സ്കൂളിലേക്കില്ലെന്ന് പ്രസ്താവിക്കുന്നു…പിന്നില്‍ ആര്?

യാതൊരു പ്രകോപനവുമില്ലാതെ എല്ലാവരുംപതിവായി സ്കൂള്‍ യൂണിഫോം ധരിച്ചുവരുന്ന സ്കൂളിലേക്ക് ഒരു ദിവസം ഒരു പെണ്‍കുട്ടി ഹിജാബ് ധരിച്ചെത്തുന്നു. കേരളഹൈക്കോടതി ഉള്‍പ്പെടെ ഉയര്‍ത്തിപ്പിടിച്ച യൂണിഫോം നിയമം പിന്തുടര്‍ന്ന് ശാന്തമായി പ്രവര്‍ത്തിക്കുകയായിരുന്ന പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിനെ വിവാദത്തിലേക്ക് കൊണ്ടുപോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 06:11 pm IST
in India

കൊച്ചി: യാതൊരു പ്രകോപനവുമില്ലാതെ എല്ലാവരുംപതിവായി സ്കൂള്‍ യൂണിഫോം ധരിച്ചുവരുന്ന സ്കൂളിലേക്ക് ഒരു ദിവസം ഒരു പെണ്‍കുട്ടി ഹിജാബ് ധരിച്ചെത്തുന്നു. കേരളഹൈക്കോടതി ഉള്‍പ്പെടെ ഉയര്‍ത്തിപ്പിടിച്ച യൂണിഫോം നിയമം പിന്തുടര്‍ന്ന് ശാന്തമായി പ്രവര്‍ത്തിക്കുകയായിരുന്ന പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിനെ വിവാദത്തിലേക്ക് കൊണ്ടുപോയത്.

ഹിജാബ് ധരിച്ചുവന്ന തന്നെ സ്കൂള്‍ അധികൃതര്‍ പുറത്ത് നിര്‍ത്തി എന്നായിരുന്നു അന്ന് പെണ്‍കുട്ടി നല്‍കിയ മൊഴി. ഇതാണ് പെണ്‍കുട്ടിയുടെ പിതാവിനെയും എസ് ഡിപിഐ സംഘത്തേയും പ്രകോപിതരാക്കിയത്. അവര്‍ സ്കൂളിലെ സെക്യൂരിറ്റിയോടും മറ്റ് സ്റ്റാഫുകളോടും കയര്‍ത്തു സംസാരിച്ചത് ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിച്ചതിന് ശേഷം വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിക്ക് നല്‍കിയ മൊഴിയും പെണ്‍കുട്ടിയെ സ്കൂള്‍ അധികൃതര്‍ പുറത്താക്കി എന്നതായിരുന്നു. സ്കൂള്‍ അധികൃതരുടെ വിശദീകരണത്തിന് ചെവികൊടുക്കാത്ത വിദ്യാഭ്യാസമന്ത്രി ഈ ഏകപക്ഷീയ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ രംഗത്ത് വരികയായിരുന്നു. പിന്നീട് സ്കൂള്‍ അധികൃതരും അവരുടെ അഭിഭാഷകയും ശക്തമായി രംഗത്ത് വന്നു. കുട്ടിയുടെ മൊഴിയില്‍ തകരാറുള്ളതായി കണ്ടെത്തുകയായിരുന്നു. ഹിജാബ് ധരിച്ചുവന്നതുകൊണ്ട് കുട്ടിയെ പുറത്തുനിര്‍ത്തിയില്ലെന്ന് തെളിവ് സഹിതമാണ് സ്കൂള്‍ അധികൃതര്‍ തെളിയിച്ചത്. അഭിഭാഷകയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഇതോടെ അടുത്ത ദിവസം മുതല്‍ സ്കൂള്‍ യൂണിഫോം ധരിച്ച് കുട്ടിയെ പറഞ്ഞയക്കാമെന്ന് പിതാവ് സമ്മതിച്ചതാണ്. പൊടുന്നനെയാണ് പെണ്‍കുട്ടി ഇനി സ്കൂളില്‍ വരുന്നില്ലെന്ന വിശദീകരണവുമായി പിതാവ് രംഗത്തെത്തിയത്. വേദനയുണ്ടാക്കുന്നതായിരുന്നു ഈ തീരുമാനം.

അനാവശ്യവിവാദത്തിന്റെ പേരില്‍ ഒരു കുട്ടിയുടെ സ്വസ്ഥമായി പഠിക്കാനുള്ള മാനസികാന്തരീക്ഷമാണ് ഇല്ലാതായത്. ഇപ്പോള്‍ കുട്ടിതന്നെ മനോവിഷമം കാരണം സ്കൂളിലേക്ക് വരുന്നില്ലെന്നും ഈ സ്കൂളിലെ പഠനം നിര്‍ത്തുകയാണെന്നും ഉള്ള പ്രസ്താവന പുറത്തുവന്നിരിക്കുകയാണ്. ആരാണ് ഈ കുട്ടിയെ ഒരു ദിവസം പൊടുന്ന ഹിജാബ് ധരിച്ച് സ്കൂളിലേക്ക് പറഞ്ഞയച്ചത്? ഇപ്പോള്‍ കൂട്ടിയെ സ്കൂളിലേക്ക് പറഞ്ഞയക്കേണ്ടെന്ന് തീരുമാനിച്ചത് ആരാണ് ? അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കില്‍ ഈ ശക്തികളെ തുറന്നുകാണിച്ചാലേ ഭാവിയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനാകൂ.

 

 

Tags: St.Rita'sHijab rowPalluruthy St Ritas schoolHijabKerala High courtMinister Sivan Kutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

Career

കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് – ഒഴിവുകള്‍ 27; മേയ് 4 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം

.കെ. പ്രീത, ലിസ് മാത്യു ആന്ത്രപ്പേര്‍
Kerala

ഹൈക്കോടതിയിലേക്ക് രണ്ട് വനിതാ ജഡ്ജിമാര്‍ കൂടി

Kerala

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

Kerala

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

പുതിയ വാര്‍ത്തകള്‍

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.