Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കൊള്ള നടന്നത് കടകംപള്ളിയുടെ അറിവോടെ; തിരുവാഭരണം കമ്മിഷണറുടെ അവധിയിലെ ദുരൂഹതകള്‍

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Oct 15, 2025, 08:19 am IST
in Kerala

പത്തനംതിട്ട: ശബരിമലയില്‍ 2019ല്‍ സ്വര്‍ണക്കൊള്ള നടന്നത് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അറിവോടെ? സാഹചര്യ തെളിവുകളാണ് ഇക്കാര്യത്തിലേക്കു വിരല്‍ ചൂണ്ടുന്നത്. ദേവസ്വം എക്‌സി. എന്‍ജിനീയര്‍ ജി. ബസന്ത് കുമാറായിരുന്നു സ്വര്‍ണക്കൊള്ള നടക്കുമ്പോള്‍ മന്ത്രി കടകംപള്ളിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി. ദേവസ്വം മരാമത്ത് വിഭാഗ മേല്‍നോട്ടത്തിലാണ് ശബരിമല ശ്രീകോവിലില്‍ നിന്നു സ്വര്‍ണം പൊതിഞ്ഞ പാളികള്‍ 2019ല്‍ പലഘട്ടങ്ങളായി കടത്തിയത്. ഇതു ദേവസ്വം എക്‌സി. എന്‍ജിനീയര്‍ ജി. ബസന്ത് കുമാര്‍ യഥാസമയം അറിയാതെ പോകില്ല. മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി അറിഞ്ഞതു മന്ത്രിയും അറിയാതെ പോകില്ലെന്നു വേണം കരുതാന്‍.

ഇടതുസര്‍ക്കാര്‍ അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പുതന്നെയാണ് ശബരിമലയില്‍ അരങ്ങേറിയതെന്ന് സംശയിക്കാന്‍ ഈ ഒരു കാരണം മാത്രം മതി.

ചെന്നൈ കമ്പനി സ്മാര്‍ട്ട് ക്രിയേഷന്‍സിന് ചെമ്പില്‍ നിന്നു സ്വര്‍ണം വേര്‍തിരിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യമില്ലെന്ന് വ്യക്തമാക്കി തിരുവാഭരണം കമ്മിഷണറായിരുന്ന കെ.എസ.് ബൈജുവിന്റെ റിപ്പോര്‍ട്ട് വെറും നാലു ദിവസത്തിനുള്ളില്‍ തിരുത്തിയത് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷമുള്ള കാര്യങ്ങളും ദുരൂഹതയുണര്‍ത്തുന്നു.

അതിനിടെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ സന്നിധാനത്തു നിന്നിളക്കുമ്പോള്‍ അതിന് സാക്ഷിയാകേണ്ട തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജു വിട്ടുനിന്നു. പിന്നീട് അദ്ദേഹം ദീര്‍ഘ അവധിയെടുത്തു. വിരമിക്കാറായതിനാലാണ് അവധിയെടുത്തതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

എന്നാല്‍ ഉന്നതരുടെ സ്വര്‍ണക്കൊള്ളയ്‌ക്ക് താന്‍ സാക്ഷിയാകേണ്ടെന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്വമേധയാ അവധിയെടുത്തതാണോ, അതോ ആരുടെയെങ്കിലും സമ്മര്‍ദത്തെ തുടര്‍ന്ന് പിന്മാറിയതാണോയെന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ദേവസ്വം മന്ത്രി, ദേവസ്വം കമ്മിഷണര്‍ എന്നിവരാണ് തിരുവാഭരണം കമ്മിഷണറെക്കാള്‍ ഉന്നത സ്ഥാനീയര്‍. തിരുവാഭരണം കമ്മിഷണറുടെ കുറിപ്പ് ഭാവിയില്‍ വിഷയമാകുമെന്ന് വ്യക്തമായി അറിയാവുന്നവര്‍ തന്നെയാകും അവധിക്കു പിന്നിലെന്ന സംശയം ശക്തമാണ്. ഇളക്കി മാറ്റുന്ന പാളികളില്‍ സ്വര്‍ണ സാന്നിധ്യമുണ്ടെന്ന് ദേവസ്വം അധികൃതര്‍ക്ക് വ്യക്തമെന്ന സൂചന നല്കുന്ന കുറിപ്പായിരുന്നു അത്. ഇത് തിരുത്താതെ സ്വര്‍ണം ചെമ്പാക്കാന്‍ കഴിയില്ലെന്നറിയാവുന്നതിനാലാണ് ആ കുറിപ്പ് രേഖയില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്നു വ്യക്തം.

ശില്‍പത്തില്‍ നിന്നിളക്കി മാറ്റിയ പാളികള്‍ വിവിധ ഇടങ്ങളില്‍ കാഴ്ചവച്ച്, ഒരു മാസത്തിനു ശേഷമാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ചത്. തിരുവാഭരണം കമ്മിഷണറുടെ താത്കാലിക ചുമതലയില്‍ നിയമിതനായ രാധാകൃഷ്ണന്‍ എന്ന ജീവനക്കാരനാണ് കമ്പനിയിലെത്തി പാളികളുടെ ഭാരം തൂക്കി മഹസര്‍ തയാറാക്കിയത്. എന്നാല്‍ സ്വര്‍ണം പൂശിയ പാളികള്‍ തിരികെ സന്നിധാനത്തെത്തിച്ചപ്പോള്‍ രാധാകൃഷ്ണനെ ഒഴിവാക്കി. ഇതിന്റെ കാരണവും വ്യക്തമല്ല.

 

Tags: Thiruvabharanam Commissionerസ്വര്‍ണക്കൊള്ളkadakampally surendranSabarimala Controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പ​ണാ​ധി​പ​ത്യം തു​ല​യ​ട്ടെ, ജ​നാ​ധി​പ​ത്യം വ​ള​ര​ട്ടെ’; ക​ട​കം​പ​ള്ളി​ക്കെ​തി​രേ ഫ്ല​ക്സ്

Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

Kerala

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

Kerala

ക്ഷേത്ര പൂജാരിയുടെ ആത്മഹത്യ: വിറളി പൂണ്ട് കടകംപള്ളി സുരേന്ദ്രന്‍; ക്ഷേത്രങ്ങളിലെത്തി തീര്‍ത്ഥം വാങ്ങി കുടിച്ചു

Kerala

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.