Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി എംപിയ്‌ക്കും എംഎല്‍എയ്‌ക്കും ക്രൂര ആക്രമണം; മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം അണികളോട് ശാന്തരായിരിക്കാന്‍ മമത; മമതയുടെ നാടകമെന്ന് ബിജെപി

ബിജെപിയുടെ ഗോത്രവര്‍ഗ്ഗക്കാരനായ എംപിയേയും ഒരു എംഎല്‍എയേയും തൃണമൂല്‍ ഗുണ്ടകള്‍ അതിക്രൂരമായി മര്‍ദ്ദിച്ചവശരാക്കിയതിന് പിന്നില്‍ മമതയുടെ ആസൂത്രണമാണെന്ന് ബിജെപി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2025, 10:59 pm IST
in India

കൊല്‍ക്കൊത്ത: ബിജെപിയുടെ ഗോത്രവര്‍ഗ്ഗക്കാരനായ എംപിയേയും ഒരു എംഎല്‍എയേയും തൃണമൂല്‍ ഗുണ്ടകള്‍ അതിക്രൂരമായി മര്‍ദ്ദിച്ചവശരാക്കിയതിന് പിന്നില്‍ മമതയുടെ ആസൂത്രണമാണെന്ന് ബിജെപി. വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും കനത്ത മഴയും നാശം വിതച്ച ബംഗാളിലെ ജയ്‌പാല്‍ഗുരി പ്രദേശത്ത് ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പോയതാണ് ബിജെപിയുടെ ഗോത്രവര്‍ഗ്ഗ എംപി ഖാഗെന്‍ മുര്‍മുവും ബിജെപി എംഎല്‍എ ശങ്കര്‍ ഘോഷും.

ബിജെപിയുടെ ഒരു എംപിയേയും എംഎല്‍എയേയും ക്രൂരമായി തല്ലിച്ചതക്കാന്‍ അവര്‍ എന്തെങ്കിലും തെറ്റു ചെയ്തതുകൊണ്ടല്ല. വെള്ളപ്പൊക്കക്കെടുതികളില്‍ വലയുന്ന ജയ്‌പാല്‍ഗുരിയിലെ ജനങ്ങളെ രക്ഷിക്കാന്‍ പോയതിനാണ് ഈ മര്‍ദ്ദനം. ഈ മേഖലയില്‍ ബിജെപി നേതാക്കള്‍ കടന്നുവന്ന് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയാല്‍ ജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുമോ എന്ന ഭീതിയാണ് തൃണമൂലിന്.മമതയുടെ കൂടി നിര്‍ദേശത്തോടെയാണ് ഈ ആക്രമണമെന്ന് കരുതുന്നു.

കാരണം ഈ ക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റ് ചോര വാര്‍ന്നൊഴുകുന്ന എംപിയുടെയും എംഎല്‍എയുടെയും വീഡിയോ വൈറലായിട്ടും മമത മണിക്കൂറുകളോളം ഇതേക്കുറിച്ച് പ്രതികരിച്ചില്ല. പകരം അവര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച കൊല്‍ക്കത്ത കാര്‍ണിവല്‍ പരിപാടിയില്‍ ആടിപ്പാടുകയായിരുന്നു.

വടക്കന്‍ മാള്‍ഡ മണ്ഡലത്തില്‍ നിന്നും രണ്ടു തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഏറെ ജനസ്വാധീനമുള്ള ഖാഗെന്‍ മുര്‍മു. കഴിഞ്ഞ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സിലിഗുരി (നിയോജകമണ്ഡലംത്തില്‍ നിന്നും ജയിച്ച ബിജെപി എംഎല്‍എ ശങ്കര്‍ ഘോഷ് 2024 മുതൽ ബംഗാൾ നിയമസഭയുടെ ചീഫ് വിപ്പാണെന്നോര്‍ക്കണം. ഇങ്ങിനെയുള്ള രണ്ട് ജനപ്രതിനിധികളെയാണ് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലം തകര്‍ന്ന ജയ്‌പാല്‍ഗുരിപ്രദേശത്തെ ജനങ്ങളെ ആശ്വസിപ്പിക്കാന്‍ ചെന്നു എന്ന കുറ്റത്തിന്റെ പേരില്‍ തൃണമൂല്‍ ഗുണ്ടകള്‍ തല്ലിച്ചതച്ചത്.

“ക്രമസമാധാനം തകരാന്‍ പാടില്ല. ഇനി ഒരു അനിഷ്ടസംഭവവും ഉണ്ടാകാന്‍ പാടില്ല. പ്രകൃതി ദുരന്തമുണ്ടായ ഇടത്തേക്ക് 30-40 വാഹനങ്ങളില്‍ പോയാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകും. ജനങ്ങള്‍ക്ക് വേണ്ടത് ഭക്ഷണവും വസ്ത്രങ്ങളുമാണ്. അല്ലാതെ രാഷ്‌ട്രീയം കാണിക്കാന്‍ ആരും അവിടെ പോകേണ്ടതില്ല. ചില സംഭവങ്ങള്‍ നടന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല.” – ഒരു എംഎല്‍എയേയും എംപിയേയും സ്വന്തം പാര്‍ട്ടിയിലെ ഗുണ്ടകള്‍ മൃഗീയമായി മര്‍ദ്ദിച്ച ശേഷം മമത നടത്തിയ പ്രസ്താവനയാണിത്. അതു സംഭവം നടന്ന് എത്രയോ മണിക്കൂറുകള്‍ക്ക് ശേഷം.

വാസ്തവത്തില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കുക തന്നെയായിരുന്നു ബിജെപി എംപിയുടെയും എംഎല്‍എയുടെയും ലക്ഷ്യം. അതിനാണ് അവര്‍ ഇത്രയും വാഹനങ്ങളില്‍ എത്തിയതും. നല്ല ജനപ്രിയരായ നേതാക്കളാണ് ബിജെപിയുടെ ഗോത്രവര്‍ഗ്ഗ എംപി ഖാഗെന്‍ മുര്‍മുവും ബിജെപി എംഎല്‍എ ശങ്കര്‍ ഘോഷും.ഇവരുടെ ജനപ്രീതി വര്‍ധിക്കുമോ എന്നതിലെ ആശങ്കയാണ് അവരെ തല്ലിച്ചതക്കാന്‍ തൃണമൂലിനെ പ്രേരിപ്പിച്ചത്.

ബംഗാള്‍ എന്നത് തങ്ങളുടെ ഒരു സ്വകാര്യ ഭൂമിയാണെന്ന രീതിയിലാണ് മമത പ്രതികരിക്കുന്നത്. അവിടെ തങ്ങള്‍ വിചാരിക്കുന്നതേ നടക്കാന്‍ പാടൂ എന്ന് മമത ചിന്തിക്കുന്നു. ബിജെപിയുടെ ഒരു എംപിയേയും എംഎല്‍എയേയും ക്രൂരമായി തല്ലിച്ചതച്ച ശേഷം ഇനി യാതൊരു അനിഷ്ടസംഭവവും ഉണ്ടാകാന്‍ പാടില്ലെന്ന് പറയുന്നതിലെ ധാര്‍ഷ്ട്യത്തെ ബിജെപി ചോദ്യം ചെയ്യുന്നു. മമത അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ ക്രൂരമായ മര്‍ദ്ദനം നടന്നതെന്നാണ് വിലയിരുത്തുന്നത്.

Tags: bjpBengalMamata BanerjeeFlood reliefJaipalguriTrinamool Goons
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.