Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കട്ടക്കിൽ ദുർഗ്ഗാപൂജ തടഞ്ഞു, കല്ലേറ്; കർഫ്യൂ, ബന്ദ്, സംഘർഷസ്ഥിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2025, 01:51 pm IST
in News, India

കട്ടക്: ഒഡീഷയിലെ കട്ടക്കിൽ ദുർഗ്ഗാപൂജാ ഘോഷയത്ര തടസ്സപ്പെടുത്തിയതിനെ തുടർന്നുണ്ടായ സംഘർഷം നഗരത്തിലെ ബന്ദിലെത്തി. കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്, ഇന്റർനെറ്റ് സേവനം നിയന്ത്രിച്ചിട്ടുണ്ട്.
സംഘർഷവും കലാപവും സാധ്യതയാണെന്നു കരുതി പോലീസ് സേന കർശനമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്. ചില സ്ഥലങ്ങളിൽ ഉണ്ടായ തീവെപ്പും തകർക്കലുകളും തടയാൻ പോലീസ് വെടിവെക്കുകയും ചെയ്തു.
സംഘർഷം രൂക്ഷമായതോടെ കല്ലേറിലും തീവയ്‌പ്പിലും എട്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർക്ക് പരിക്കേറ്റു. കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കാൻ അധികൃതർ 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കുകയും ചെയ്തു. ഇന്ന് ഘട്ടക്ക് ബന്ദ് നടക്കുകയാണ്.

ദുർഗ്ഗാ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ ആക്രമണത്തെത്തുടർന്ന് കട്ടക്ക് സംഘർഷ ഭരിതമാകുകയായിരുന്നു. സംഘർഷത്തിൽ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ദുഃഖം രേഖപ്പെടുത്തി.

വെള്ളിയാഴ്ച രാത്രി വൈകി ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. നിമജ്ജന യാത്രയും വാദ്യഘോഷവും ഉറക്കം തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സ്ഥലാവാസികളിൽ ചിലർ എതിർപ്പു പ്രകടിപ്പിച്ചതാണ് തുടക്കം. പതിവായി നിമജ്ജന ഘോഷയാത്ര എല്ലാ വർഷവും നടക്കുന്ന തീർത്ഥഘാട്ടിലേക്കുള്ള വഴിയും സമയമവുമായിരുന്നിട്ടും ഈ വർഷം നിമജ്ജനം തടയാൻ ലക്ഷ്യമിട്ട് ചിലർ ആസൂത്രിതമായി നടത്തിയ പ്രവർത്തനങ്ങളാണ് കുഴപ്പങ്ങൾക്ക് കാരണം. വെള്ളിയാഴ്ച രാത്രി-ശനിയാഴ്ച പുലർച്ചെയോടെയാണ് ആദ്യം സംഘർഷം ഉടലെടുത്തത്, ഝാൻജിരിമംഗള ഭഗവത് പൂജാ കമ്മിറ്റിയുടെ ഘോഷയാത്ര ദുർഗാദേവിയുടെ നിമജ്ജനത്തിനായി ദേബിഗഡയിലേക്ക് പോകുമ്പോൾ രണ്ടുമണിയോടെയാണ് തുടക്കം. ഘോഷയാത്രയ്‌ക്കൊപ്പം ഉച്ചത്തിലുള്ള വാദ്യഘോഷം കേൾക്കുന്നതിനെ നാട്ടുകാരിൽ ചിലർ എതിർത്തതാണ് ആരംഭം. ഇത് രണ്ട് വിഭാഗങ്ങൾക്കിടയിൽ ചൂടേറിയ തർക്കത്തിന് കാരണമായി. ദർഗ ബസാർ ജയിൽ റോഡിന് സമീപം ദുർഗ്ഗാപൂജാ ഘോഷയത്രയ്‌ക്ക് എതിരേ കല്ലുകളും ഗ്ലാസ് കുപ്പികളും എറിഞ്ഞതോടെ സ്ഥിതിഗതികൾ പെട്ടെന്ന് നിയന്ത്രണാതീതമായി, പ്രദേശം സംഘർഷ മേഖലയാവുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജ് നടത്തേണ്ടി വന്നു. കല്ലേറിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഋഷികേശ് ഖിലാരി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

ഈ സംഭവത്തിനുശേഷം, വർഗീയ സംഘർഷം ഉണ്ടാകുമെന്ന ആശങ്കയെത്തുടർന്ന് പോലീസ് നഗരത്തിലുടനീളം സുരക്ഷ വർദ്ധിപ്പിച്ചു. ഞായറാഴ്ച, ഒരു സംഘടന ബൈക്ക് റാലി നടത്താൻ അനുമതി തേടി, എന്നാൽ മുമ്പത്തെ സംഘർഷത്തിന് ശേഷമുള്ള പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി അധികൃതർ അനുമതി നിഷേധിച്ചു. ചിലർ റാലിയുമായി മുന്നോട്ട് പോകാൻ ശ്രമിച്ചു, ഇത് പോലീസുമായി പുതിയ ഏറ്റുമുട്ടലിന് കാരണമായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ഒടുവിൽ ബലപ്രയോഗം നടത്തി, 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി, നഗരത്തിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.

കട്ടക്ക് ജില്ലാ മജിസ്‌ട്രേറ്റ് ദത്താത്രയ ഭൗസാഹെബ് ഷിൻഡെ യുടെ മേൽനോട്ടത്തിലാണ് നടപടികൾ.

 

 

 

Tags: CurfewOdishaBandhdurgapooja#Cuttakm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

News

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

India

ഒഡീഷയിൽ ബിജെഡിക്ക് തിരിച്ചടി, രാജ്യസഭാ എംപി ദേബാശിഷ് ​​സാമന്താരെ പാർട്ടി വിട്ടു

India

ഒഡീഷയിൽ നിന്ന് ഇന്ത്യ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-1 വിജയകരമായി പരീക്ഷിച്ചു

India

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.