Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഐ ലവ് മുഹമ്മദ് കലാപം’ : യോഗി വേട്ട തുടങ്ങി;മുസ്ലിം മതപണ്ഡിതന്‍ തൗഖീര്‍ റാസയെ അറസ്റ്റ് ചെയ്ത് ജയിലലയച്ചു

ഉത്തര്‍പ്രദേശിലെ ബരേലിയില്‍ വെള്ളിയാഴ്ച പള്ളിപ്രാര്‍ത്ഥനയ്‌ക്ക് ശേഷം 'ഐ ലവ് മുഹമ്മദ്' എന്ന മുദ്രാവാക്യം മുഴക്കി കലാപം നടത്തിയതിന്റെ പേരില്‍ മതപണ്ഡിതന്‍ തൗഖീര്‍ റാസ ഖാനെ അറസ്റ്റ് ചെയ്ത് ജയിലിലയച്ച് യോഗി ആദിത്യനാഥ്. ഇതിഹാദ് ഇ മിലറ്റ് എന്ന സംഘടനയുടെ നേതാവ് കൂടിയാണ് തൗഖീര്‍ റാസ ഖാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 06:45 pm IST
in India
അക്രമം നടത്തിയതിന് യോഗി അറസ്റ്റ് ചെയ്ത ജയിലില്‍ അടച്ച പണ്ഡിതന്‍ തൗഖീര്‍ റാസ ഖാന്‍ (വലത്ത്)

അക്രമം നടത്തിയതിന് യോഗി അറസ്റ്റ് ചെയ്ത ജയിലില്‍ അടച്ച പണ്ഡിതന്‍ തൗഖീര്‍ റാസ ഖാന്‍ (വലത്ത്)

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബരേലിയില്‍ വെള്ളിയാഴ്ച പള്ളിപ്രാര്‍ത്ഥനയ്‌ക്ക് ശേഷം ‘ഐ ലവ് മുഹമ്മദ്’ എന്ന മുദ്രാവാക്യം മുഴക്കി കലാപം നടത്തിയതിന്റെ പേരില്‍ മതപണ്ഡിതന്‍ തൗഖീര്‍ റാസ ഖാനെ അറസ്റ്റ് ചെയ്ത് ജയിലിലയച്ച് യോഗി ആദിത്യനാഥ്. ഇതിഹാദ് ഇ മിലറ്റ് എന്ന സംഘടനയുടെ നേതാവ് കൂടിയാണ് തൗഖീര്‍ റാസ ഖാന്‍.

‘ഐ ലവ് മുഹമ്മദ്’ (ഞാന്‍ മുഹമ്മദിനെ സ്നേഹിക്കുന്നു) എന്ന പ്രചാരണപരിപാടിയുടെ ഭാഗമായി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തതിനാണ് തൗഖീര്‍ റാസ ഖാനെ അറസ്റ്റ് ചെയ്തത്. പൊലീസുകാരും പ്രകടനക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസിന് നേരെ കല്ലേറും നടന്നു.

തൗഖീര്‍ റാസ ഖാന്‍ ഉള്‍പ്പെടെ ആകെ എട്ട് പേരെ കസ്റ്റഡിയില്‍ എടുത്ത ശേഷം ഇവരെ ജയിലില്‍ അയയ്‌ക്കുകയായിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് 10 കേസുകള്‍ എടുത്തിട്ടുണ്ട്. ഇതില്‍ ഏഴിലും തൗഖീര്‍ റാസ ഖാന്‍ പ്രതിയാണ്. അക്രമം നടത്തിയവരുടെ സ്വത്ത് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചനയിലുണ്ട്.

ബരേലിയിലെ കോട് വാലി പ്രദേശത്തെ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയവരാണ് ഐ ലവ് മുഹമ്മദ് പ്ലക്കാര്‍ഡും ബാനറും ഉയര്‍ത്തി പ്രകടനം നടത്തുകയും പിന്നീട് അക്രമത്തിലേക്ക് തിരിയുകയും ചെയ്തത്. പ്രകടനം നടത്താന്‍ ഇവര്‍ നേരത്തെ ആസൂത്രണം ചെയ്തിരുന്നെങ്കിലും യുപി സര്‍ക്കാര്‍ അവസാന നിമിഷം ഈ പ്രകടനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിന് കാരണം ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ ഐ ലവ് മുഹമ്മദ് പ്രകടനങ്ങള്‍ നടന്നതാണ്. ആസൂത്രിതമായ വര്‍ഗ്ഗീയ കലാപശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ഐ ലവ് മുഹമ്മദ് പ്രകടനങ്ങള്‍ എന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് യോഗി സര്‍ക്കാര്‍ അവസാന നിമിഷം ഈ പ്രകടനത്തിന് അനുമതി നിഷേധിച്ചത്. ഇതോടെ നിയമം ലംഘിച്ച് പ്രകടനക്കാര്‍ കലാപത്തിലേക്ക് തിരിയുകയായിരുന്നു.

മറ്റ് 39 പേരെ കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കലാപകാരികളില്‍ നിന്നും തോക്ക്, പെട്രോള്‍ ബോംബ്, ബാറ്റണ്‍ എന്നിവ കണ്ടെടുത്തു. ബാക്കിയുള്ള നിരവധി പേര്‍ക്കെതിരെ നിയമനടപടികള്‍ മുന്നോട്ട് പോകുകയാണ്. മൗലാന തൗഖീര്‍ റാസ ഖാന്‍, സലീമിന്റെ മകന്‍ സര്‍ഫറസ്, സറിഫുദ്ദീന്റെ മകന്‍ മനിഫുദ്ദീന്‍, നസീം അഹമ്മദിന്റെ മകന്‍ അസീം അഹമ്മദ്, മുഹമ്മദ് അഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷറീഫ്, മുഹമ്മദ് ജായെദിന്റെ മകന്‍ മുഹമ്മദ് അമിര്‍, രാജുവിന്റെ മകന്‍ റിഹാന്‍, ഷമീമിന്റെ മകന്‍ മുഹമ്മദ് സര്‍ഫറസ് എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.കുറ്റവാളികളോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

കഴിഞ്ഞ ദിവസം കാണ്‍പൂര്‍, ലഖ്നൗ, കാശിപൂര്‍, മഹാരാജ് ഗഞ്ച് തുടങ്ങിയ ഇടങ്ങളില്‍ ഐ ലവ് മുഹമ്മദ് പ്രകടനങ്ങള്‍ നടന്നിരുന്നു.

 

Tags: Yogi AdityanathTauqeer Raza KhanBareilly riotI Love MohammedupUttar Pradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

India

ഇന്ത്യയെ സ്നേഹിക്കുന്നവർക്കാണ് ഈ അവകാശം ; പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 1,645 ഹിന്ദു കുടുംബങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ നൽകി യോഗി

India

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

India

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

India

“ഒരു മാഫിയയ്‌ക്കും തോക്ക് ചൂണ്ടി ഒരു ഹിന്ദുവിനെയും ഭീഷണിപ്പെടുത്താൻ കഴിയില്ല,”: മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി

പുതിയ വാര്‍ത്തകള്‍

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.