Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗിയെ ലക്ഷ്യമിട്ട് യുപിയില്‍ ‘ഐ ലവ് മുഹമ്മദ്’ മാര്‍ച്ചുകള്‍ …ലക്ഷ്യം യോഗിയോ അതോ മോദിയോ?

ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ 'ഐ ലവ് മുഹമ്മദ്' മാര്‍ച്ചുമായി ഇസ്ലാമിക സംഘടനകള്‍. ഇതില്‍ യുപിയിലെ ബറേലിയില്‍ നടന്ന മാര്‍ച്ച് അക്രമാസക്തമായി. നിയന്ത്രിക്കാനെത്തിയ പൊലീസിന് നേരെ അക്രമികള്‍ കല്ലേറ് നടത്തി. യുപിയിലെ കാണ്‍പൂര്‍, ലഖ്നോ, ബഹ്റോച്ച് എന്നീ നഗരങ്ങളിലും കഴിഞ്ഞ ദിവസം മാര്‍ച്ച് നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 07:59 pm IST
in India
യുപിയിലെ‍ ബറേലിയില്‍ നടന്ന എ ലവ് മുഹമ്മദ് മാര്‍ച്ച് അക്രമാസക്തമാകുന്നു (ഇടത്ത്) യുപിയിലെ കാണ്‍പൂര്‍, ലഖ്നോ, ബഹ്റോച്ച് എന്നീ നഗരങ്ങളല്‍ നടന്ന മാര്‍ച്ചുകള്‍ (വലത്ത്)

യുപിയിലെ‍ ബറേലിയില്‍ നടന്ന എ ലവ് മുഹമ്മദ് മാര്‍ച്ച് അക്രമാസക്തമാകുന്നു (ഇടത്ത്) യുപിയിലെ കാണ്‍പൂര്‍, ലഖ്നോ, ബഹ്റോച്ച് എന്നീ നഗരങ്ങളല്‍ നടന്ന മാര്‍ച്ചുകള്‍ (വലത്ത്)

ലഖ്നൗ: ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ ‘ഐ ലവ് മുഹമ്മദ്’ മാര്‍ച്ചുമായി ഇസ്ലാമിക സംഘടനകള്‍. ഇതില്‍ യുപിയിലെ ബറേലിയില്‍ നടന്ന മാര്‍ച്ച് അക്രമാസക്തമായി.വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷമായിരുന്നു ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ട മാര്‍ച്ച് നടന്നത്. നിയന്ത്രിക്കാനെത്തിയ പൊലീസിന് നേരെ അക്രമികള്‍ കല്ലേറ് നടത്തി. യുപിയിലെ കാണ്‍പൂര്‍, ലഖ്നോ, ബഹ്റോച്ച് എന്നീ നഗരങ്ങളിലും കഴിഞ്ഞ ദിവസം മാര്‍ച്ച് നടന്നു.

യുപിയിലെ ബറേലിയില്‍ നടന്ന അക്രമാസക്തമായ ഐ ലവ് മുഹമ്മദ് മാര്‍ച്ച് :

BIG BREAKING 🚨 Massive tension in Bareilly, UP after Friday prayers 😳

Muslims with “I Love Muhammad” banner raised provocative slogans.

Stone-pelting erupted. Crowds tried to enter Islamia Ground.

Yogi Police used lathicharge. Heavy force deployed!

pic.twitter.com/ZNctQC26sU

— Times Algebra (@TimesAlgebraIND) September 26, 2025

ഐ ലവ് മുഹമ്മദ് (ഞാന്‍ മുഹമ്മദിനെ സ്നേഹിക്കുന്നു) എന്ന ബാനര്‍ ഉയര്‍ത്തിയും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രകടനം. ബറേലിയിലെ ഇസ്ലാമിയ മൈതാനത്തേക്ക് പ്രകടനക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ലാത്തിവീശി. അക്രമികള്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. കനത്ത പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.

വര്‍ഗ്ഗീയ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഈ മാര്‍ച്ചിന് പിന്നില്‍ എന്ന് ആരോപിക്കപ്പെടുന്നു. അതേ സമയം, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും തെലുങ്കാനയിലെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ഈ മാര്‍ച്ചിനെ ന്യായീകരിച്ച് രംഗത്തെത്തി. ഭരണഘടനയിലെ 25ാം വകുപ്പ് മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം മാര്‍ച്ച് നടത്താന്‍ അംഗീകാരം നല്‍കുന്നുവെന്നാണ് ഇവരുടെ വാദം. പക്ഷെ മാര്‍ച്ചില്‍ ഉടനീളം വര്‍ഗ്ഗീയ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നുവെന്നും മറ്റു മതത്തിലുള്ളവരെ പ്രകോപിപ്പിക്കുന്നുവെന്നും ആരോപണം ഉയരുന്നു.

ഈ മാര്‍ച്ചുകളില്‍ വിശ്വാസമല്ല, പകരം ആധിപത്യം നേടാനുള്ള ശ്രമമാണ് കാണുന്നതെന്നും പറയുന്നു.

 

Tags: upCommunal violenceUttar PradeshYogi AdityanathI Love Mohammed Marchprovocative sloganILoveMohammedMarchinUP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോയിഡ ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിന് സ്ഥലം നല്‍കിയ കര്‍ഷകരെ യോഗി വിമാനത്തില്‍ ലഖ്നൗവിലേക്ക് കൊണ്ടുവന്നപ്പോള്‍. ഈ യോഗത്തില്‍ മുസ്ലിമായ ഹാജി സഫര്‍ പറഞ്ഞത് യോഗി 2027ലും യുപി മുഖ്യമന്ത്രിയായി വരണമെന്നാണ്.
India

ക്രിമിനലുകളായ മുസ്ലിങ്ങളെ ശിക്ഷിച്ചിരിക്കാം, പക്ഷെ യോഗി ആദിത്യനാഥ് കോടീശ്വരന്മാരാക്കിയ മുസ്ലിം കര്‍ഷകര്‍ പറയുന്നു: ‘യോഗി ഭാവിപ്രധാനമന്ത്രിയാകണം’

India

അഴിമതിക്കേസുകളിൽ കുരുക്ക് മുറുകുമെന്ന് ഭയം : 26 സമാജ്‌വാദി പാർട്ടി എംപിമാരും തെരഞ്ഞെടുപ്പിനു മുൻപേ പാർട്ടി വിട്ടേക്കും ; അഖിലേഷിനും ദുരിതകാലമോ ?

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

India

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)
India

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

പുതിയ വാര്‍ത്തകള്‍

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.