Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഎം -സിപിഐ തര്‍ക്കത്തില്‍ ചിറയിന്‍കീഴ് മേല്‍പ്പാലം കടക്കാനാകുമോ?; എംഎല്‍എ വി.ശശിയുടെ പ്രഖ്യാപനത്തില്‍ നാട്ടുകാര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 03:57 pm IST
in Thiruvananthapuram
പണി ഇഴഞ്ഞ് നീങ്ങുന്ന സംസ്ഥാനസര്‍ക്കാര്‍ നിര്‍മാണം നടത്തുന്ന പാലവും അപ്രോച്ച് റോഡും

പണി ഇഴഞ്ഞ് നീങ്ങുന്ന സംസ്ഥാനസര്‍ക്കാര്‍ നിര്‍മാണം നടത്തുന്ന പാലവും അപ്രോച്ച് റോഡും

ചിറയിന്‍കീഴ്: നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിറയിന്‍കീഴ് മേല്‍പ്പാലം ഈ മാസം 31 ന് തുറന്ന് കൊടുക്കുമെന്ന എംഎല്‍എ വി.ശശിയുടെ പ്രഖ്യാപനത്തില്‍ നാട്ടുകാര്‍ ആശങ്കയില്‍. പ്രഖ്യാപനത്തില്‍ സന്തോഷിച്ചെങ്കിലും തുടര്‍ന്നുള്ള സിപിഎം-സിപിഐ നേതാക്കളുടെ പ്രവര്‍ത്തനങ്ങളാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.

സിപിഐ എംഎല്‍എ വി.ശശിയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്ന നടപടികളല്ല ഇവിടത്തെ സിപിഎം നേതാക്കള്‍ക്ക്. മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ട്രാക്കിന് മുകളിലുള്ള പാലം റെയില്‍വേയും മറ്റുള്ള 600 മീറ്റര്‍ ഭാഗം സംസ്ഥാന സര്‍ക്കാരുമാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. 28 കോടി രൂപ വേണ്ട പദ്ധതിയില്‍ കേന്ദ്ര വിഹിതം 14 കോടി സംസ്ഥാനത്തിന് കൈമാറുകയും ചെയ്തിരുന്നു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് റെയില്‍വെ പണിപൂര്‍ത്തിയാക്കിയ പാളത്തിനു മുകളിലുള്ള മേല്‍പ്പാലം

റെയില്‍വേ തങ്ങളുടെ ഭാഗം കഴിഞ്ഞ വര്‍ഷം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കാനുള്ള ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങി. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ട് വിഹിതം ലഭിക്കാത്തതും സാങ്കേതിക തടസ്സങ്ങളുമാണ് പണി നീണ്ടുപോയതെന്നാണ് നിര്‍മാണ കമ്പനിയുടെ വാദം. ഇതോടെ ചിറയിന്‍കീഴിന്റെ ഗതാഗതം താറുമാക്കിക്കൊണ്ടുള്ള മേല്‍പ്പാല നിര്‍മാണം ഏറെ ജനരോക്ഷത്തിന് കാരണമായി.

പണി ഏകദേശം പൂര്‍ത്തിയായി വന്നപ്പോഴേക്കും സിപിഎം നേതാക്കള്‍ പുതിയ തന്ത്രവുമായി രംഗത്ത് വന്നു. ചിറയിന്‍കീഴ് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും അവര്‍ ചില ഉദ്യോഗസ്ഥരുമൊത്ത് സ്ഥലം സന്ദര്‍ശിച്ച് ഫോട്ടോ പത്രങ്ങളില്‍ കൊടുത്ത് ഉടന്‍ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഇതോടെ അപകടം മനസ്സിലാക്കിയ എംഎല്‍എ വി. ശശി ഈ മാസം 31ന് പാലം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അപ്രോച്ച് റോഡിന്റെ പേരു പറഞ്ഞ് 31 ന് പാലം തുറന്ന് കൊടുക്കാതിരിക്കുവാനുള്ള ശ്രമങ്ങള്‍ സിപിഎംന്റെ ഭാഗത്ത് ആസൂത്രണം ചെയ്യുന്നു. എംഎല്‍എ ഇതിന് മുന്‍പ് നാലു തവണ ഉദ്ഘാടന തീയതി പ്രഖ്യാപിച്ച് വാക്കുമാറ്റിയതും നാട്ടുകാരില്‍ ആശങ്ക ഉളവാക്കുന്നു. പാലം 31ന് തുറന്നു തന്നില്ലെങ്കില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഉദ്ഘാടനം നടത്താനാണ് തീരുമാനം.

Tags: RailwayInagurationAnnouncementChirayinkeezhu flyoverCPM-CPI disputeMLA V. Sasi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

News

മഞ്ഞക്കുറ്റികൾ മറന്നേക്കൂ; പുതിയ അതിവേഗ റയിൽപാത വരുന്നുണ്ട്; എൻഡിഎയുടെ സമഗ്ര റയിൽ വികസന വാഗ്ദാനം; നടപ്പാക്കുന്നത് മെട്രോമാന്റെ പദ്ധതികൾ

Kerala

അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ്; നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ്ഗോപി

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

വൈദ്യുതീകരിച്ച നിലമ്പൂര്‍പാത റെയിൽ മേഖലയിലെ വികസനത്തിലെ നാഴികക്കല്ല്; ഷൊർണൂരിൽ വിപുലമായ നവീകരണം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.