Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥലയില്‍ പോയ മകള്‍ അനന്യഭട്ടിനെ കാണാനില്ലെന്ന കള്ളപ്പരാതി നല്‍കിയ സുജാത ഭട്ട് ഒരു അര്‍ബന്‍ നക്സല്‍; ക്ഷേത്രത്തിനെതിരെ മാവോയിസ്റ്റുകളും?

ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥിയായ അനന്യഭട്ടിനെ കാണാനില്ലെന്ന കള്ളപ്പരാതി നല്‍കിയ സുജാത ഭട്ട് മാവോയിസ്റ്റ് പ്രവര്‍ത്തക. ഇവര്‍ നക്സല്‍ വിരുദ്ധ സേന തയ്യാറാക്കിയ അര്‍ബന്‍ നക്സലുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതായി പറയുന്നു. ഇതോടെ ധര്‍മ്മസ്ഥല എന്ന ക്ഷേത്രനഗരിയെ നശിപ്പിക്കാനുള്ള ഗൂഢാലോചനയില്‍ മാവോയിസ്റ്റുകളും ഉള്‍പ്പെട്ടിരുന്നതായി സൂചനകള്‍ പുറത്തുവരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2025, 08:34 pm IST
inIndia
ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രപ്രതിഷ്ഠ (ഇടത്ത്) സുജാതാ ഭട്ട് (വലത്ത്)

ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രപ്രതിഷ്ഠ (ഇടത്ത്) സുജാതാ ഭട്ട് (വലത്ത്)

 

ബെംഗളൂരു: ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥിയായ അനന്യഭട്ടിനെ കാണാനില്ലെന്ന കള്ളപ്പരാതി നല്‍കിയ സുജാത ഭട്ട് മാവോയിസ്റ്റ് പ്രവര്‍ത്തക. ഇവര്‍ നക്സല്‍ വിരുദ്ധ സേന തയ്യാറാക്കിയ അര്‍ബന്‍ നക്സലുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതായി പറയുന്നു. നഗരങ്ങളില്‍ ജീവിക്കുന്ന തീവ്ര ഇടത് നിലപാടുള്ളവരാണ് അര്‍ബന്‍ നക്സലുകള്‍. ഇവര്‍ പലപ്പോഴും മാവോയിസ്റ്റ് സൈദ്ധാന്തികരായിരിക്കും. നഗരങ്ങളില്‍ ജോലി ചെയ്യുന്ന ജേണലിസ്റ്റുകള്‍, കോളെജ് പ്രൊഫസര്‍മാര്‍, അഭിഭാകര്‍ തുടങ്ങിയവരെല്ലാം അര്‍ബന്‍ നക്സലുകളില്‍ ഉള്‍പ്പെടുന്നവരാണ്. ഇതോടെ ധര്‍മ്മസ്ഥല എന്ന ക്ഷേത്രനഗരിയെ നശിപ്പിക്കാനുള്ള ഗൂഢാലോചനയില്‍ മാവോയിസ്റ്റുകളും ഉള്‍പ്പെട്ടിരുന്നതായി സൂചനകള്‍ പുറത്തുവരുന്നു.

ക്ഷേത്രം നിലകൊള്ളുന്ന ബെല്‍തങ്ങാടി, കലാസ എന്നീ പ്രദേശങ്ങളില്‍ എത്തിയ സുജാതാ ഭട്ടിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നെന്ന് നക്സല്‍ വിരുദ്ധ സേന (ആന്‍റി നക്സല്‍ ഫോഴ്സ് ) പറഞ്ഞു. സുജാതാഭട്ടിനെ മാവോയിസ്റ്റ് ആശയങ്ങളെ പിന്തുണയ്‌ക്കുന്ന പല ഗ്രൂപ്പുകളുടെയും ഒപ്പം കണ്ടിട്ടുണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ രാമചന്ദ്ര ഭട്ട് പറഞ്ഞു.

2013 മുതല്‍ രണ്ട് വര്‍ഷക്കാലം സുജാത ഭട്ടിന്റെ നീക്കങ്ങള്‍ നക്സല്‍ വിരുദ്ധ സേന (ആന്‍റി നക്സല്‍ ഫോഴ്സ്) നിരീക്ഷിച്ചിരുന്നു. 2003ല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളെജില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായ മകള്‍ അനന്യഭട്ടിനെ കൂട്ടുകാരികള്‍ക്കൊപ്പം ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രം സന്ദര്‍ശിച്ചശേഷം കാണാതായി എന്ന് ദക്ഷിണ്‍ കന്നട എസ് പി ഓഫീസില്‍ നേരിട്ട് സന്ദര്‍ശിച്ച് സുജാത ഭട്ട് പരാതി നല്‍കിയിരുന്നു. 2025 ജൂലായ് 15നാണ് സുജാതാ ഭട്ട് പരാതി നല്‍കിയത്. 2003ല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളെജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു അനന്യ ഭട്ട് എന്നും സുജാതാ ഭട്ട് പരാതിയില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം കസ്തൂര്‍ബ മെഡിക്കല്‍ കോളെജില്‍ നേരിട്ട് സന്ദര്‍ശിച്ച് വിവരങ്ങള്‍ തേടിയപ്പോള്‍ 2003ല്‍ അവിടെ അനന്യ ഭട്ട് എന്ന പേരില്‍ ഒരു വിദ്യാര്‍ത്ഥിനി പഠിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടാണ് കസ്തൂബ മെഡിക്കല്‍ കോളെജ് നല്‍കിയത്. ഇതോടെ സുജാതാ ഭട്ടിനെതിരെ കുരുക്ക് മുറുകുകയാണ്. മാത്രമല്ല, ധര്‍മ്മസ്ഥലയെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം കുഴിച്ചുമൂടുന്ന ഭീകരസ്ഥലമായി ചിത്രീകരിക്കുന്ന വീഡിയോ ആദ്യമായി ചെയ്ത യൂട്യൂബര്‍ സമീറും സുജാതാ ഭട്ടും തമ്മില്‍ ഗൂഢാലോചന നടന്നുവെന്നും ഇതിലാണ് ധര്‍മ്മസ്ഥലയ്‌ക്കെതിരെ അനന്യഭട്ട് എന്ന ഇല്ലാത്ത മകളെ കാണാനില്ലെന്ന് കാണിച്ച് കേസ് പൊലിപ്പിക്കാമെന്ന ധാരണയുണ്ടായതെന്നും പറയുന്നു. മാത്രമല്ല സുജാതാ ഭട്ട് മകള്‍ അനന്യ ഭട്ട് എന്ന പേരില്‍ ഉപയോഗിച്ച ചിത്രം വാസന്തി എന്ന മറ്റൊരു പെണ്‍കുട്ടിയുടേതാണെന്നും പറയപ്പെടുന്നു. ഇതും പ്രത്യേക അന്വേഷണസംഘം അന്വേഷിച്ച് വരികയാണ്.

ഇതോടെ അര്‍ബന്‍ നക്സലുകള്‍, ചില ഇസ്ലാമിക മതമൗലികവാദ ഗ്രൂപ്പുകള്‍ എന്നിവയും ധര്‍മ്മസ്ഥലയ്‌ക്കെതിരായ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ചില തെളിവുകള്‍ പുറത്തുവരികയാണ്.

ഭൂപരിഷ്കരണം വേണമെന്ന നക്സല്‍ നേതാവിന്റെ അഭിമുഖം ദ ന്യൂസ് മിനിറ്റില്‍
ധര്‍മ്മസ്ഥല ക്ഷേത്രനഗരിയ്‌ക്കെതിരായ വാര്‍ത്ത നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന വാര്‍ത്താവെബ്സൈറ്റാണ് കര്‍ണ്ണാടക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ ന്യൂസ് മിനിറ്റ്. ഈയിടെ അവര്‍ സിപിഐ എംഎല്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാവും അഭിഭാഷകനുമായ ക്ലിഫ്റ്റന്‍ ഡി റൊസാരിയോയുടെ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്താചാനലിന്റെ എക്സിക്യൂട്ട് എഡിറ്റര്‍ സുദീപ്തോ മൊണ്ടാലാണ്. അഭിമുഖം നടത്തിയിരിക്കുന്നത്. അംബേദ്കര്‍, ഫെമിനിസം, പരിസ്ഥിതി തുടങ്ങിയ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന നേതാവ് കൂടിയാണ് ക്ലിഫ്റ്റന്‍ ഡി റൊസാരിയോ. ഗാസ, പലസ്തീന്‍ അനൂകൂല നിലപാടെടുക്കുന്ന നേതാവ് കൂടിയാണ് ഭൂപരിഷ്കരണത്തെക്കുറിച്ച് ശക്തമായ നിലപാടുള്ള നേതാവാണ് ക്ലിഫ്റ്റന്‍ ഡി റൊസാരിയോ. ധര്‍മ്മസ്ഥല ക്ഷേത്രത്തിന് ചുറ്റും നൂറുകണക്കിന് ഏക്കര്‍ ഭൂമി ട്രസ്റ്റിന്റെ പേരില്‍ ഉണ്ട്. ധര്‍മ്മസ്ഥല ട്രസ്റ്റ് പലരെയും കുടിയൊഴിച്ചു എന്ന രീതിയിലുള്ള പരാതികളും ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതക പരാതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. ഭൂപരിഷ്കരണം നടക്കേണ്ട ഒരു സ്ഥലമാണ് ഇവിടെയെന്ന് പൊതുവേ ഒരു പ്രചാരണം ഉയര്‍ന്നുവന്നിരുന്നു. അതോടെയാണ് ധര്‍മ്മസ്ഥലയിലെ ഭൂമി പിടിച്ചെടുക്കാനുള്ള ചില നീക്കങ്ങളും ചിലര്‍ നടത്തുന്നതായി ആരോപണം ഉണ്ടായത്. മാവോയിസ്റ്റുകളും മതപരിവര്‍ത്തനലോബിയും തമ്മിലുള്ള ചില ബന്ധങ്ങളും ഈയിടെ പുറത്തുവന്നിരുന്നു.

 

Tags: religious conversion lobbySujatha BhattUrban NaxalsmaoistsThe news minuteNews laundryDharmasthalaDharmasthala mass murderAnanya Bhatt
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.