Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോറി ഉടമ മനാഫ്, ന്യൂസ് മിനിറ്റ്, 24 ന്യൂസ്, ന്യൂസ് 18..ധര്‍മ്മസ്ഥലയിലെ നുണക്കഥ പരത്തി മുഖം നഷ്ടപ്പെട്ടവര്‍; മനാഫിന്റെ താല്‍പര്യമെന്ത്?

"ഇവിടെ ഈ കാട്ടില്‍ കുഴിച്ചാല്‍ നൂറു കണക്കിന് തലയോട്ടികളും അസ്ഥികൂടങ്ങളും ലഭിക്കും"- ധര‍്മ്മസ്ഥലയില്‍ വീരേന്ദ്ര ഹെഗ്ഗഡ്ഡെയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥലം ചൂണ്ടിക്കാണിച്ച് ലോറി ഉടമ മനാഫ് എന്ന യൂട്യൂബര്‍ ന്യൂസ് 18 ചാനലിന് നല്‍കുന്ന വിവരണമാണിത്. ഇതുപോലെ നിരവധി കഥകള്‍ ധര്‍മമസ്ഥലയെക്കുറിച്ച് ലോറി ഉടമ മനാഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞുഫലിപ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 12:02 am IST
in Kerala, India
ലോറി ഉടമ മനാഫ് (ഇടത്ത്)

ലോറി ഉടമ മനാഫ് (ഇടത്ത്)

ബെംഗളൂരു: “ഇവിടെ ഈ കാട്ടില്‍ കുഴിച്ചാല്‍ നൂറു കണക്കിന് തലയോട്ടികളും അസ്ഥികൂടങ്ങളും ലഭിക്കും”- ധര‍്മ്മസ്ഥലയില്‍ വീരേന്ദ്ര ഹെഗ്ഗഡ്ഡെയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥലം ചൂണ്ടിക്കാണിച്ച് ലോറി ഉടമ മനാഫ് എന്ന യൂട്യൂബര്‍ ന്യൂസ് 18 ചാനലിന് നല്‍കുന്ന വിവരണമാണിത്. ഇതുപോലെ നിരവധി കഥകള്‍ ധര്‍മമസ്ഥലയെക്കുറിച്ച് ലോറി ഉടമ മനാഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞുഫലിപ്പിച്ചിരുന്നു.. കേരളത്തിലെ ന്യൂസ് 18, 24 ന്യൂസ്, ഏഷ്യാനെറ്റ്, മനോരമ, മീഡിയ വണ്‍  എന്നീ ചാനലുകളില്‍ മാധ്യമകോര്‍ഡിനേറ്റര്‍ എന്ന ലേബലില്‍ ധര്‍മ്മസ്ഥലയിലെ കൂട്ടമരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ലോറി ഉടമ മനാഫ്.

ഷിരൂരില്‍ പണ്ട് ലോറി അപകടമുണ്ടായി അര്‍ജുന്‍ എന്ന ലോറി ഡ്രൈവര്‍ മരിച്ച കേസില്‍ അര്‍ജുന്റെ വീട്ടുകാര്‍ തള്ളിപ്പറഞ്ഞ വ്യക്തികൂടിയാണ് മനാഫ്. ധര്‍മ്മസ്ഥലയെക്കുറിച്ച് ഭീതിപരത്തുന്ന വിവരണങ്ങളാണ് ഇയാള്‍ നല്കിയിരുന്നത്.

ഇതുപോലെമറ്റൊരു വാര്‍ത്താ വെബ്സൈറ്റ് ദ ന്യൂസ് മിനിറ്റ് ആയിരുന്നു. അതിന്റെ വനിതാറിപ്പോര്‍ട്ടര്‍മാര്‍ ഒരു തരം പ്രതികാരബുദ്ധിയോടെയാണ് ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ ധര്‍മ്മസ്ഥലയില്‍ മറവു ചെയ്തു എന്ന് അവകാശപ്പെട്ട ശുചീകരണത്തൊഴിലാളി തന്നെ പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പാകെ താന്‍ പറഞ്ഞതെല്ലാം കള്ളക്കഥകളാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇതോടെ ഈ ചാനലുകള്‍ക്ക് മുഖം നഷ്ടമായിരിക്കുന്നു. തന്നെ കള്ളക്കഥകള്‍ മുഴുവന്‍ പറഞ്ഞുപഠിപ്പിച്ചത് മഹേഷ് ഭട്ട് തിമ്മറോഡി എന്ന ധര്‍മ്മസ്ഥല ക്ഷേത്രാധികാരികളുമായി അടുത്തിടെ തെറ്റിപ്പിരിഞ്ഞ ഒരു റിയല്‍ എസ്റ്റേറ്റ് ഉടമയാണെന്നാണ് ശുചീകരണത്തൊഴിലാളി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ മറ്റ് ലോബികള്‍ ആരൊക്കെയോ കൂടി ഉണ്ടെന്നാണ് കരുതപ്പെടുന്നത്. വരും ദിവസങ്ങളില്‍ അവരും കൂടി പുറത്തുവരും.

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ കവര്‍ ചെയ്തത് ന്യൂസ് 18 ആണ്. അതിന്റെ ഒരു റിപ്പോര്‍ട്ടര്‍ അവിടെ തമ്പടിച്ചാണ് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത്. നല്ല വ്യൂസ് കിട്ടിയതോടെ മറ്റ് മലയാളം ചാനലുകാരും ചാടി ഇറങ്ങി. 24 ന്യൂസും ആവേശത്തോടെയാണ് ധര്‍മ്മസ്ഥലയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

അതുപോലെ ഏറ്റവും വലിയ തമാശ ധര്‍മ്മസ്ഥലയിലെ ഇപ്പോഴത്തെ അധികാരിയായ വിരേന്ദ്ര ഹെഗ്ഗഡെ എന്ന രാജ്യസഭാ എംപിയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ച വിക്കിപീഡിയയുടെ കടുംകൈയാണ്. വീരേന്ദ്രഹെഗ്ഗഡെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നുവെന്നും സൗജന്യ കൊലപാതകവുമായി ബന്ധപ്പെട്ട അദ്ദേഹത്തിനെതിരെ ആരോപണമുണ്ടെന്ന് വരെ ഈയിടെയാണ് വിക്കിപീഡിയ ആദ്യത്തെ ജീവചരിത്രക്കുറിപ്പിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്. അതിനര്‍ത്ഥം വീരേന്ദ്ര ഹെഗ്ഗഡെ എന്ന ഇപ്പോഴത്തെ ക്ഷേത്ര ധര്‍മ്മാധികാരിയെ മുച്ചൂടും നശിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ നാടകമെന്നാണ്. ഈ തിരക്കഥയ്‌ക്ക് പിന്നില്‍ ഇനിയും വില്ലന്മാരുണ്ടെന്ന് കരുതപ്പെടുന്നു. വീരേന്ദ്രഹെഗ്ഗഡെയുടെ നേതൃത്വത്തിലുള്ള കുടുംബങ്ങളുടേതാണ് ധര്‍മ്മസ്ഥലക്ഷേത്രത്തിന് ചുറ്റുമുള്ള ആയിരക്കണക്കിന് ഏക്കര്‍സ്ഥലം. ഈ ഭൂമിയിലും പലര്‍ക്കും നോട്ടുമുള്ളതായി പറയുന്നു. ഇതില്‍ മതപരിവര്‍ത്തന ലോബിയും സജീവമായി പ്രവര്‍ത്തിച്ചിരുന്നതായി ആരോപണമുണ്ട്.

വര്‍ഗ്ഗീയമായി ഏറെ സെന്‍സിറ്റീവായ ജില്ലയായ ദക്ഷിണ്‍ കന്നഡയില്‍പെട്ട സ്ഥലമാണ് ധര്‍മ്മസ്ഥല. അതേ സമയം ധര്‍മ്മസ്ഥലയ്‌ക്ക് ചുറ്റുമായി കിടക്കുന്ന ബെ‍ല്‍തങ്ങിടി എന്ന സ്ഥലം മുസ്ലിംഭൂരിപക്ഷപ്രദേശമാണ്. എന്തായാലും കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എമാരുടെ നേതൃത്വത്തില്‍ ധര്‍മ്മസ്ഥലയിലേക്ക് നടന്ന മാര്‍ച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെ ഞെട്ടിച്ചുകളഞ്ഞിരുന്നു.അതോടെയാണ് തിങ്കളാഴ്ച തന്നെ മൃതദേഹങ്ങള്‍ തേടി ധര്‍മ്മസ്ഥലയില്‍ കുഴിക്കുന്ന പരിപാടി നിര്‍ത്തിവെച്ചതായി കര്‍ണ്ണാടക ആഭ്യന്തരമന്ത്രി പരമേശ്വര നിയമസഭയില്‍ അറിയിച്ചത്. സ്ഥലം കുഴിക്കുന്ന ഏര്‍പ്പാട് വഴി ഏകദേശം 25 ലക്ഷത്തോളം രൂപ കര്‍ണ്ണാടകസര്‍ക്കാരിന് നഷ്ടമായി.

ന്യൂസ് 18ന്റെ ഒരു റിപ്പോര്‍ട്ട് കാണാം:

Tags: Mahesh Bhatt ThimmarodiMedia OneThe news minuteDharmasthalaLorry udama ManafNews 18 MalayalamWhistle blower
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

India

ധർമ്മസ്ഥല ചീറ്റിയതോടെ പാറ്റയുടെ പിന്നാലെ! സിജെപി പാർട്ടിയുടെ പ്രതിഷേധത്തിൽ പ്രകാശ് രാജ് പങ്കെടുക്കും

India

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)
Kerala

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

News

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ: താൻ സ്ഥലത്തില്ല, രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് പ്രകാശ് രാജിന്റെ പ്രതികരണം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.