Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോറി ഉടമ മനാഫ്, ന്യൂസ് മിനിറ്റ്, 24 ന്യൂസ്, ന്യൂസ് 18..ധര്‍മ്മസ്ഥലയിലെ നുണക്കഥ പരത്തി മുഖം നഷ്ടപ്പെട്ടവര്‍; മനാഫിന്റെ താല്‍പര്യമെന്ത്?

"ഇവിടെ ഈ കാട്ടില്‍ കുഴിച്ചാല്‍ നൂറു കണക്കിന് തലയോട്ടികളും അസ്ഥികൂടങ്ങളും ലഭിക്കും"- ധര‍്മ്മസ്ഥലയില്‍ വീരേന്ദ്ര ഹെഗ്ഗഡ്ഡെയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥലം ചൂണ്ടിക്കാണിച്ച് ലോറി ഉടമ മനാഫ് എന്ന യൂട്യൂബര്‍ ന്യൂസ് 18 ചാനലിന് നല്‍കുന്ന വിവരണമാണിത്. ഇതുപോലെ നിരവധി കഥകള്‍ ധര്‍മമസ്ഥലയെക്കുറിച്ച് ലോറി ഉടമ മനാഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞുഫലിപ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 12:02 am IST
in Kerala, India
ലോറി ഉടമ മനാഫ് (ഇടത്ത്)

ലോറി ഉടമ മനാഫ് (ഇടത്ത്)

ബെംഗളൂരു: “ഇവിടെ ഈ കാട്ടില്‍ കുഴിച്ചാല്‍ നൂറു കണക്കിന് തലയോട്ടികളും അസ്ഥികൂടങ്ങളും ലഭിക്കും”- ധര‍്മ്മസ്ഥലയില്‍ വീരേന്ദ്ര ഹെഗ്ഗഡ്ഡെയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥലം ചൂണ്ടിക്കാണിച്ച് ലോറി ഉടമ മനാഫ് എന്ന യൂട്യൂബര്‍ ന്യൂസ് 18 ചാനലിന് നല്‍കുന്ന വിവരണമാണിത്. ഇതുപോലെ നിരവധി കഥകള്‍ ധര്‍മമസ്ഥലയെക്കുറിച്ച് ലോറി ഉടമ മനാഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞുഫലിപ്പിച്ചിരുന്നു.. കേരളത്തിലെ ന്യൂസ് 18, 24 ന്യൂസ്, ഏഷ്യാനെറ്റ്, മനോരമ, മീഡിയ വണ്‍  എന്നീ ചാനലുകളില്‍ മാധ്യമകോര്‍ഡിനേറ്റര്‍ എന്ന ലേബലില്‍ ധര്‍മ്മസ്ഥലയിലെ കൂട്ടമരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ലോറി ഉടമ മനാഫ്.

ഷിരൂരില്‍ പണ്ട് ലോറി അപകടമുണ്ടായി അര്‍ജുന്‍ എന്ന ലോറി ഡ്രൈവര്‍ മരിച്ച കേസില്‍ അര്‍ജുന്റെ വീട്ടുകാര്‍ തള്ളിപ്പറഞ്ഞ വ്യക്തികൂടിയാണ് മനാഫ്. ധര്‍മ്മസ്ഥലയെക്കുറിച്ച് ഭീതിപരത്തുന്ന വിവരണങ്ങളാണ് ഇയാള്‍ നല്കിയിരുന്നത്.

ഇതുപോലെമറ്റൊരു വാര്‍ത്താ വെബ്സൈറ്റ് ദ ന്യൂസ് മിനിറ്റ് ആയിരുന്നു. അതിന്റെ വനിതാറിപ്പോര്‍ട്ടര്‍മാര്‍ ഒരു തരം പ്രതികാരബുദ്ധിയോടെയാണ് ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ ധര്‍മ്മസ്ഥലയില്‍ മറവു ചെയ്തു എന്ന് അവകാശപ്പെട്ട ശുചീകരണത്തൊഴിലാളി തന്നെ പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പാകെ താന്‍ പറഞ്ഞതെല്ലാം കള്ളക്കഥകളാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇതോടെ ഈ ചാനലുകള്‍ക്ക് മുഖം നഷ്ടമായിരിക്കുന്നു. തന്നെ കള്ളക്കഥകള്‍ മുഴുവന്‍ പറഞ്ഞുപഠിപ്പിച്ചത് മഹേഷ് ഭട്ട് തിമ്മറോഡി എന്ന ധര്‍മ്മസ്ഥല ക്ഷേത്രാധികാരികളുമായി അടുത്തിടെ തെറ്റിപ്പിരിഞ്ഞ ഒരു റിയല്‍ എസ്റ്റേറ്റ് ഉടമയാണെന്നാണ് ശുചീകരണത്തൊഴിലാളി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ മറ്റ് ലോബികള്‍ ആരൊക്കെയോ കൂടി ഉണ്ടെന്നാണ് കരുതപ്പെടുന്നത്. വരും ദിവസങ്ങളില്‍ അവരും കൂടി പുറത്തുവരും.

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ കവര്‍ ചെയ്തത് ന്യൂസ് 18 ആണ്. അതിന്റെ ഒരു റിപ്പോര്‍ട്ടര്‍ അവിടെ തമ്പടിച്ചാണ് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത്. നല്ല വ്യൂസ് കിട്ടിയതോടെ മറ്റ് മലയാളം ചാനലുകാരും ചാടി ഇറങ്ങി. 24 ന്യൂസും ആവേശത്തോടെയാണ് ധര്‍മ്മസ്ഥലയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

അതുപോലെ ഏറ്റവും വലിയ തമാശ ധര്‍മ്മസ്ഥലയിലെ ഇപ്പോഴത്തെ അധികാരിയായ വിരേന്ദ്ര ഹെഗ്ഗഡെ എന്ന രാജ്യസഭാ എംപിയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ച വിക്കിപീഡിയയുടെ കടുംകൈയാണ്. വീരേന്ദ്രഹെഗ്ഗഡെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നുവെന്നും സൗജന്യ കൊലപാതകവുമായി ബന്ധപ്പെട്ട അദ്ദേഹത്തിനെതിരെ ആരോപണമുണ്ടെന്ന് വരെ ഈയിടെയാണ് വിക്കിപീഡിയ ആദ്യത്തെ ജീവചരിത്രക്കുറിപ്പിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്. അതിനര്‍ത്ഥം വീരേന്ദ്ര ഹെഗ്ഗഡെ എന്ന ഇപ്പോഴത്തെ ക്ഷേത്ര ധര്‍മ്മാധികാരിയെ മുച്ചൂടും നശിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ നാടകമെന്നാണ്. ഈ തിരക്കഥയ്‌ക്ക് പിന്നില്‍ ഇനിയും വില്ലന്മാരുണ്ടെന്ന് കരുതപ്പെടുന്നു. വീരേന്ദ്രഹെഗ്ഗഡെയുടെ നേതൃത്വത്തിലുള്ള കുടുംബങ്ങളുടേതാണ് ധര്‍മ്മസ്ഥലക്ഷേത്രത്തിന് ചുറ്റുമുള്ള ആയിരക്കണക്കിന് ഏക്കര്‍സ്ഥലം. ഈ ഭൂമിയിലും പലര്‍ക്കും നോട്ടുമുള്ളതായി പറയുന്നു. ഇതില്‍ മതപരിവര്‍ത്തന ലോബിയും സജീവമായി പ്രവര്‍ത്തിച്ചിരുന്നതായി ആരോപണമുണ്ട്.

വര്‍ഗ്ഗീയമായി ഏറെ സെന്‍സിറ്റീവായ ജില്ലയായ ദക്ഷിണ്‍ കന്നഡയില്‍പെട്ട സ്ഥലമാണ് ധര്‍മ്മസ്ഥല. അതേ സമയം ധര്‍മ്മസ്ഥലയ്‌ക്ക് ചുറ്റുമായി കിടക്കുന്ന ബെ‍ല്‍തങ്ങിടി എന്ന സ്ഥലം മുസ്ലിംഭൂരിപക്ഷപ്രദേശമാണ്. എന്തായാലും കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എമാരുടെ നേതൃത്വത്തില്‍ ധര്‍മ്മസ്ഥലയിലേക്ക് നടന്ന മാര്‍ച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെ ഞെട്ടിച്ചുകളഞ്ഞിരുന്നു.അതോടെയാണ് തിങ്കളാഴ്ച തന്നെ മൃതദേഹങ്ങള്‍ തേടി ധര്‍മ്മസ്ഥലയില്‍ കുഴിക്കുന്ന പരിപാടി നിര്‍ത്തിവെച്ചതായി കര്‍ണ്ണാടക ആഭ്യന്തരമന്ത്രി പരമേശ്വര നിയമസഭയില്‍ അറിയിച്ചത്. സ്ഥലം കുഴിക്കുന്ന ഏര്‍പ്പാട് വഴി ഏകദേശം 25 ലക്ഷത്തോളം രൂപ കര്‍ണ്ണാടകസര്‍ക്കാരിന് നഷ്ടമായി.

ന്യൂസ് 18ന്റെ ഒരു റിപ്പോര്‍ട്ട് കാണാം:

Tags: Media OneThe news minuteDharmasthalaLorry udama ManafNews 18 MalayalamWhistle blowerMahesh Bhatt Thimmarodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ ചാനലിലൂടെ അപമാനിച്ച സംഭവം; മീഡിയ വണ്ണിനും മാധ്യമപ്രവർത്തകൻ ജിമ്മി ജയിംസിനും എതിരെ കേസെടുത്ത് ഡൽഹി പൊലീസ്

Kerala

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വയലിനിസ്റ്റ് ഗംഗ ശശിധരന്‍ (ഇടത്ത്) നന്ദഗോവിന്ദം ഭജന്‍സ് ഭജന അവതരിപ്പിക്കുന്നു (വലത്ത്)
India

വയലിന്‍ അത്ഭുതമായ ഗംഗക്കുട്ടി സംഘി, നന്ദ ഗോവിന്ദം ഭജന്‍സ് സംഘി…അരങ്ങ് തകര്‍ത്ത് കേരളത്തിലെ മാവോയിസ്റ്റ് മീഡിയ…

Kerala

വന്നുവല്ലോ ‘ദ ന്യൂസ് മിനിറ്റ്’; ധര്‍മ്മസ്ഥലയെ കൂട്ടബലാത്സംഗകേന്ദ്രമാക്കാന്‍ നോക്കിയവര്‍ മലപ്പുറത്തെ കുംഭമേളയ്‌ക്കെതിരെ…

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.