Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി എന്ന സുഹൃത്തിന് വേണ്ടി ആഗോളമാധ്യമങ്ങളോട് അലാസ്കയില്‍ പുടിന്‍ പറഞ്ഞു: ‘ട്രംപ് വന്ന ശേഷം റഷ്യ-യുഎസ് വ്യാപാരം 20 ശതമാനം കൂടി’

ഡൊണാള്‍‍ഡ് ട്രംപുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ തന്റെ സുഹൃത്തായ മോദിയെ രക്ഷിക്കാന്‍ മറന്നില്ല. ട്രംപ് അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ മാസങ്ങളില്‍ റഷ്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം 20 ശതമാനം വര്‍ധിച്ചുവെന്ന പുടിന്റെ പ്രസ്താവന കരുതിക്കൂട്ടി ട്രംപിനെ കൊട്ടാനുള്ള പ്രസ്താവനയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 12:07 am IST
in India, World

അലാസ്ക: ഡൊണാള്‍‍ഡ് ട്രംപുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ തന്റെ സുഹൃത്തായ മോദിയെ രക്ഷിക്കാന്‍ മറന്നില്ല. ട്രംപ് അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ മാസങ്ങളില്‍ റഷ്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം 20 ശതമാനം വര്‍ധിച്ചുവെന്ന പുടിന്റെ പ്രസ്താവന കരുതിക്കൂട്ടി ട്രംപിനെ കൊട്ടാനുള്ള പ്രസ്താവനയായിരുന്നു. കാരണം ഇതുവഴി റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്തതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയ്‌ക്കെതിരായ ശക്തമായ വിമര്‍ശനമാണ് പുടിന്‍ നടത്തിയത്. മോദിയുടെ മുഖം രക്ഷിയ്‌ക്കാന്‍ പുടിന്‍ നടത്തിയ ശ്രമമായിരുന്നു അമേരിക്കയ്‌ക്കും ട്രംപിനും എതിരായ പുടിന്റെ ഈ വിമര്‍ശനം.

“ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം യുഎസും റഷ്യയും തമ്മിലുള്ള വ്യാപാരത്തില്‍ 20 ശതമാനത്തിന്റെ അഭിവൃദ്ധി ഉണ്ടായിട്ടുണ്ട്. യുഎസ് അവരുടെ വ്യവസായതാല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി റഷ്യയില്‍ നിന്നും വളവും യുറേനിയവും ഇറക്കുമതി ചെയ്യുന്നുണ്ട്. അതേ സമയം ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് റഷ്യയ്‌ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു.”- പുടിന്‍ പറഞ്ഞു. ഇവിടെ യുഎസിന്റെയും ട്രംപിന്റെയും കപടനാട്യമാണ് പുടിന്‍ പൊളിച്ചത്. റഷ്യയെ നിലയ്‌ക്ക് നിര്‍ത്താനും ഉക്രൈനെ രക്ഷിക്കാനും റഷ്യയുമായുള്ള എല്ലാ കച്ചവട ബന്ധവും അവസാനിപ്പിക്കാന്‍ ലോകത്തോട് ആഹ്വാനം ചെയ്യുന്ന ട്രംപിന്റെ മുഖംമൂടി വലിച്ചുകീറുകയായിരുന്നു പുടിന്‍ ഈ പ്രസ്താവനയിലൂടെ.

പുടിന്‍ യുഎസിന് നല്‍കിയ അടി ഇന്ത്യയുടെ മുഖം രക്ഷിക്കാന്‍
ഈയിടെയാണ് റഷ്യയുടെ എണ്ണ വാങ്ങുന്നു എന്ന് കുറ്റപ്പെടുത്തി പുടിന്‍ ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം പിഴത്തീരുവ അധികമായി ചുമത്തിയത്. നേരത്തെ ചുമത്തിയ 25 ശതമാനത്തിന് പുറമെയാണ് ഈ പിഴത്തീരുവ. ഇതോടെ ഇന്ത്യയ്‌ക്കെതിരായ വ്യാപാരത്തീരുവ 50 ശതമാനമാകും. റഷ്യയില്‍ നിന്നും സ്വന്തം ആവശ്യങ്ങള്‍ക്ക് ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്ന അമേരിക്കയാണ് റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ശിക്ഷയെന്ന നിലയില്‍ 50 ശതമാനം തീരുവ ചുമത്തിയത്. ഇന്ത്യ ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനാണ് വിലക്കുറവില്‍ കിട്ടുന്ന എണ്ണ റഷ്യയുടെ കയ്യില്‍ നിന്നും വാങ്ങുന്നത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് കുറഞ്ഞവിലയില്‍ ഇന്ധനം ലഭിക്കണമെന്ന താല്‍പര്യം മാത്രമാണ് ഇന്ത്യയ്‌ക്കുള്ളത്.

Tags: Ukraine Russia warVladimir PutinRussian oilUS Trade tariffTrade tariffIndia US Trade tariffUS Russia Trade
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂറോപ്യന്‍ രാജ്യങ്ങളുടെ വായടപ്പിച്ച് ജയശങ്കര്‍ ഫിന്‍ലാന്‍റില്‍ നടത്തിയ നയതന്ത്ര വിമര്‍ശനങ്ങള്‍ ഇന്ത്യയ്‌ക്ക് കയ്യടി നേടിക്കൊടുക്കുമ്പോള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ഒളിവില്‍

രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ നിയമിച്ചെന്ന് വി കെ സനോജ് എം എല്‍ എ

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.