Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യം സ്വാതന്ത്ര്യ നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2025, 05:48 am IST
in India
സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീരിലെ ദാല്‍ തടാകത്തില്‍ സംഘടിപ്പിച്ച തിരംഗയാത്ര

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീരിലെ ദാല്‍ തടാകത്തില്‍ സംഘടിപ്പിച്ച തിരംഗയാത്ര

ന്യൂദല്‍ഹി: ഭാരതം ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍. 2047ല്‍ വികസിത ഭാരതമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി, നവ ഭാരതമെന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ വര്‍ണാഭമായ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍. രാവിലെ ഒന്‍പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ചാണ് ചെങ്കോട്ടയിലെത്തുക.

ചെങ്കോട്ടയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സല്യൂട്ട് ബേസിലേക്ക് കൊണ്ടുപോകും, ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കും. കര, നാവിക, വ്യോമ സേന, ദല്‍ഹി പോലീസ് എന്നിവയില്‍ നിന്നുള്ള 96 പേര്‍ അടങ്ങുന്ന സംഘത്തിന്റേതാണ് ഗാര്‍ഡ് ഓഫ് ഓണര്‍. വിങ് കമാന്‍ഡര്‍ എ.എസ്. സെഖോണ്‍ ആണ് ഗാര്‍ഡ് ഓഫ് ഓണറിന് നേതൃത്വം നല്കുക.

ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച് പ്രധാനമന്ത്രി കോട്ടവാതിലിലേക്ക് നീങ്ങും. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സഞ്ജയ് സേത്ത്, സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവിക സേനാ മേധാവി ദിനേഷ് കെ. ത്രിപാഠി, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ് എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കും. ഗണ്‍ സല്യൂട്ടിന്റെ അകമ്പടിയോടെ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തും. വ്യോമസേനയുടെ രണ്ട് എംഐ17 ഹെലികോപ്റ്ററുകള്‍ വേദിയില്‍ പുഷ്പവൃഷ്ടി നടത്തും. ഇതില്‍ ഒന്ന് ദേശീയ പതാകയെ വലയം ചെയ്യും. മറ്റൊന്ന് ഒാപ്പറേഷന്‍ സിന്ദൂറിനായി ചിത്രീകരിച്ച പതാകയെയും വലയം ചെയ്യും. വിങ് കമാന്‍ഡര്‍ തരുണിന്റെ നേതൃത്വത്തിലുള്ള 128 പേരുടെ ദേശീയ പതാക ഗാര്‍ഡ് സല്യൂട്ട് നല്കും. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. നാഷണല്‍ കേഡറ്റ് കോറും (എന്‍സിസി) മൈ ഭാരത് വോളന്റിയര്‍മാരും ചേര്‍ന്ന് ദേശീയ ഗാനം ആലപിക്കും.

ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയവും ആഘോഷിക്കും. ഓപ്പറേഷന്‍ സിന്ദൂറിന്റെ ലോഗോയും നവ ഭാരതത്തെ പ്രതിനിധാനം ചെയ്ത് ചെനാബ് പാലത്തിന്റെ വാട്ടര്‍മാര്‍ക്കും ഉള്‍പ്പെടുത്തിയാണ് സ്വാതന്ത്ര്യദിനാഘോഷ ക്ഷണക്കത്തുകള്‍. ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ വിവിധ മേഖലകളില്‍ നിന്നുള്ള 5000 വിശിഷ്ടാതിഥികളെ ക്ഷണിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യദിനത്തില്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്വാതന്ത്ര്യദിന ചടങ്ങില്‍ പങ്കെടുക്കുന്ന പൊതുജനങ്ങള്‍ക്കായി ദല്‍ഹി മെട്രോ പുലര്‍ച്ചെ നാലിന് സര്‍വീസുകള്‍ ആരംഭിക്കും. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി 140ലധികം സ്ഥലങ്ങളില്‍ ബാന്‍ഡ് പ്രകടനങ്ങള്‍ നടത്തും.

Tags: india79th Independenceday
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.