Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യയുടെ കനത്ത മിസൈൽ ആക്രമണത്തിൽ കീവിൽ കൊല്ലപ്പെട്ടത് 31 പേർ ; ഭയന്ന് വിറച്ച് സെലെൻസ്‌കി ; മോസ്കോയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തണമെന്നും പ്രസിഡൻ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 10:23 am IST
in World

മോസ്കോ : ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 31 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച നടന്ന ഈ ആക്രമണത്തിൽ 150-ലധികം പേർക്ക് പരിക്കേറ്റു. ആക്രമണം സംബന്ധിച്ച് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പ്രസ്താവനയിറക്കി.

വ്യാഴാഴ്ചത്തെ ആക്രമണങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ ഇര രണ്ട് വയസ്സുള്ള കുട്ടിയാണെന്നും പരിക്കേറ്റവരിൽ 16 കുട്ടികളും ഉൾപ്പെടുന്നുവെന്നും പ്രസിഡൻ്റ് പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2022 ഒക്ടോബറിൽ നഗരത്തിൽ വ്യോമാക്രമണം ആരംഭിച്ചതിനുശേഷം കീവിലെ ഒരൊറ്റ ആക്രമണത്തിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത ഏറ്റവും ഉയർന്ന കുട്ടികളുടെ എണ്ണമാണിതെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ നിലവിൽ എല്ലാവർക്കും ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ട്. രക്ഷാപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നഴ്‌സുമാർ, ഈ സമയത്ത് ആളുകളെ സഹായിക്കുന്ന എല്ലാവർക്കും നന്ദിയറിക്കുന്നുവെന്നും സെലെൻസ്‌കി പറഞ്ഞു. കൂടാതെ റഷ്യയുടെ ഈ ക്രൂരമായ ആക്രമണം വീണ്ടും ഒരിക്കൽ കൂടി മോസ്കോയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടതിന്റെയും അധിക ഉപരോധങ്ങളുടെയും ആവശ്യകത തെളിയിക്കുന്നുവെന്ന് ഉക്രേനിയൻ പ്രസിഡന്റ് പറഞ്ഞു.

ലോകം ഈ ആക്രമണങ്ങളെക്കുറിച്ച് മൗനം പാലിക്കാതിരിക്കേണ്ടതും പ്രധാനമാണ്. നമ്മുടെ ജനങ്ങളെ പിന്തുണച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. പ്രസിഡന്റ് ട്രംപും യൂറോപ്യൻ നേതാക്കളും മറ്റ് സഖ്യകക്ഷികളും എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണുകയും റഷ്യയെ ഒറ്റപ്പെടുത്തുന്നതിലും ചെയ്യുന്നതിൽ ഞങ്ങൾ നന്ദിയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം ജൂലൈയിൽ മാത്രം റഷ്യ ഉക്രെയ്‌നിനെതിരെ 5,100-ലധികം ഗ്ലൈഡ് ബോംബുകളും 3,800-ലധികം ഡ്രോണുകളും വിവിധ തരം 260-ഓളം മിസൈലുകളും ഉപയോഗിച്ചു. അവയിൽ 128 എണ്ണം ബാലിസ്റ്റിക് ആയിരുന്നു. യുഎസ്, യൂറോപ്പ്, മറ്റ് ആഗോള ശക്തികൾ എന്നിവയുടെ സംയുക്ത ശ്രമങ്ങളിലൂടെ മാത്രമേ ഇത് തടയാൻ കഴിയൂ. എല്ലാ ഇടപെടലുകളും പ്രധാനമാണ്. എല്ലാ ദിവസവും പ്രധാനമാണെന്നും സെലെൻസ്‌കി പറഞ്ഞു.

റഷ്യൻ ബോംബാക്രമണത്തിൽ നഗരത്തിലെ ഒമ്പത് നിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ വലിയൊരു ഭാഗം നശിക്കുകയും വീടുകൾ, സ്കൂളുകൾ, കിന്റർഗാർടനുകൾ, മെഡിക്കൽ സൗകര്യങ്ങൾ, സർവകലാശാലകൾ എന്നിവയുൾപ്പെടെ നൂറിലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് വർഷത്തിലേറെ നീണ്ട യുദ്ധത്തിനുശേഷം സിവിലിയൻ പ്രദേശങ്ങൾക്കെതിരായ ആക്രമണങ്ങൾ നിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള പാശ്ചാത്യ നേതാക്കളുടെ ആഹ്വാനം അവഗണിച്ചുകൊണ്ട് റഷ്യ സമീപ മാസങ്ങളിൽ ഉക്രേനിയൻ നഗരങ്ങൾക്കെതിരായ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

Tags: TrumpRussian President Vladimir PutinKyivUkrainian President Volodymyr ZelenskyRussian drone and missile attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.