Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് പ്രജ്ഞ; അധികാരദുര്‍വിനിയോഗത്തിന്റെ ഇരയായെന്ന് പുരോഹിത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 12:03 pm IST
inIndia

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തയാക്കിയപ്പോള്‍ മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ജഡ്ജിക്കു മുന്നില്‍ പൊട്ടിക്കരഞ്ഞുപോയി പ്രജ്ഞാ ഠാക്കൂര്‍ സിങ്ങ്. വര്‍ഷങ്ങളോളം കസ്റ്റഡിയിലും പിന്നെ ജയിലിലും ഒരു കുറ്റവും ചെയ്യാതെ കൊടും പീഡനം ഏറ്റുവാങ്ങിയതോര്‍ത്ത് അവ തുറന്നു പറഞ്ഞായിരുന്നു കരച്ചില്‍.

‘ഇന്ന് കാവി വിജയിച്ചു. അന്വേഷണത്തിന്റെ ഭാഗമെന്നു പറഞ്ഞാണ് വിളിച്ചുവരുത്തിയത്. വിളിക്കുമ്പോള്‍ അതിന് അടിസ്ഥാനകാരണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് അന്ന് ഞാന്‍ പോലീസിനോട് പറഞ്ഞിരുന്നതാണ്. അന്വേഷണത്തിന് വിളിച്ചുവരുത്തി അവര്‍ എന്നെ അറസ്റ്റ് ചെയ്തു. എന്റെ ജീവിതം മുഴുവന്‍ നശിപ്പിച്ചു. 13 ദിവസം ക്രൂരമായി മര്‍ദ്ദിച്ചു. ഭീകരരാണെന്ന് മുദ്രകുത്തി. സംന്യാസ ജീവിതം തുടര്‍ന്നിരുന്ന എന്നെ കുറ്റക്കാരിയാക്കി. ആരും ഞങ്ങളോടൊപ്പം നിന്നില്ല. ഗൂഢാലോചനയിലൂടെ അവര്‍ ഭഗവാനെ അപകീര്‍ത്തിപ്പെടുത്തി. കുറ്റവാളികളെ ദൈവം ശിക്ഷിക്കും. വര്‍ഷങ്ങളായി അപമാനം സഹിക്കേണ്ടിവന്നിട്ടുണ്ടെന്നും നിരപരാധിയായിരുന്നിട്ടും കുറ്റക്കാരിയാക്കി മുദ്രകുത്തിയെന്നും പ്രജ്ഞ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു.

കോടതിവിധിയിലൂടെ കാവിഭീകരതയെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. അവര്‍ തുടര്‍ന്നു. ‘സത്യം വിജയിച്ചു, സനാതന ധര്‍മത്തില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍’ പ്രജ്ഞാ സിംഗിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് നന്ദിയുണ്ട്. തന്റെ സഹോദരിക്ക് ഇതില്‍ ഒരു പങ്കുമില്ലെന്ന് നേരത്തെ വ്യക്തമായിട്ടുണ്ടെന്നും സത്യത്തിനൊപ്പമാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും സഹോദരി ഉപമ സിങ്ങ് പറഞ്ഞു.

”ഞങ്ങള്‍ സനാതന ധര്‍മത്തിലാണ് വിശ്വസിക്കുന്നത്. നമ്മുടെ രാജ്യത്തിനോ സമൂഹത്തിനോ ദോഷം വരുത്തുന്ന ഒരു കാര്യവും ഞങ്ങള്‍ ചെയ്യില്ല. ദൈവത്തിനും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥക്കും നന്ദി. നീതിന്യായവ്യവസ്ഥ സത്യത്തിനൊപ്പം നിന്നു. അന്ന് കള്ളങ്ങള്‍ പ്രചരിപ്പിച്ച വ്യക്തികളുടെ മുഖം ഇന്ന് കറുത്തിരിണ്ടിരിക്കുന്നു.

ഭാരതത്തെ ജീവനുതുല്യം സ്‌നേഹിക്കുന്ന സൈനികനാണ് താനെന്ന് ലഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത്. രാജ്യം എന്നും പരമോന്നതമായിരിക്കണമെന്നും അതിന്റെ അടിത്തറ കരുത്തുറ്റതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടപ്പോഴായിരുന്നു പ്രതികരണം.

പ്രതി ചേര്‍ക്കപ്പെട്ട പുരോഹിത്, ഒന്‍പതു കൊല്ലത്തോളം ജയിലിലായിരുന്നു. 2017-ലാണ് ജാമ്യം ലഭിച്ചത്. മാനസിക വൈകല്യമുള്ള ചിലര്‍ തന്നെ ഇരയാക്കുകയായിരുന്നു. ചിലര്‍ അവരുടെ അധികാരം ദുരുപയോഗം ചെയ്തു. അത് ഞങ്ങള്‍ സഹിക്കേണ്ടിവന്നു, പുരോഹിത് പറഞ്ഞു.

 

 

Tags: Pragya Singh ThakurColonel Prasad PurohitMalegaon blast case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പെൺകുട്ടികളെ കഷണങ്ങളായി മുറിക്കപ്പെട്ട് മരിക്കാന്‍ വിട്ടുകൊടുക്കരുത്’ – ലവ് ജിഹാദിനെതിരെ പ്രജ്ഞ സിങ്ങ് താക്കൂറിന്റെ ദീപാവലിഉപദേശം

India

2006ലെ സ്ഫോടനം; സിമിയെന്ന് ആദ്യം കണ്ടെത്തി; നൂറുള്‍ ഹുദ ആദ്യ പ്രതി

India

കാവി ഭീകരത തെളിയിക്കാന്‍ ചിദംബരത്തിന്റെ കടുംകൈ

Editorial

കോടതി പൊളിച്ച ‘കാവിഭീകരത’

India

കാവി ഭീകരത ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ; സനാതനധർമ്മത്തെ ഭീകരതയുമായി ചേർത്ത കോൺഗ്രസ് മാപ്പ് പറയണമെന്ന് ധാമി

പുതിയ വാര്‍ത്തകള്‍

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.