Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെഹ്രുവിന്റെ അബദ്ധങ്ങള്‍ നിരത്തി നിഷികാന്ത് ദുബെ നെഹ്രു രാഹുലിന്റെയും പ്രിയങ്കയുടെയും സ്വകാര്യസ്വത്തല്ലെന്നും ദുബെ

ടിബറ്റിനെ ചൈനയ്‌ക്ക് വിട്ടുകൊടുത്തതും കശ്മീരിന് പ്രത്യേക പദവി നല്‍കിയതും കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയ്‌ക്ക് തുടക്കമിട്ടതും ഉള്‍പ്പെടെ ജവഹര്‍ലാല്‍ എന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ചെയ്ത അബദ്ധങ്ങള്‍ അക്കമിട്ട് നിരത്തി ബിജെപി എംപി നിഷികാന്ത് ദുബെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 07:43 pm IST
in India
ജവഹര്‍ലാല്‍ നെഹ്രു (ഇടത്ത്) പ്രിയങ്ക, രാഹുല്‍ (നടുവില്‍) ബിജെപി എംപി നിഷികാന്ത് ദുബെ (വലത്ത്)

ജവഹര്‍ലാല്‍ നെഹ്രു (ഇടത്ത്) പ്രിയങ്ക, രാഹുല്‍ (നടുവില്‍) ബിജെപി എംപി നിഷികാന്ത് ദുബെ (വലത്ത്)

ന്യൂദല്‍ഹി: ടിബറ്റിനെ ചൈനയ്‌ക്ക് വിട്ടുകൊടുത്തതും കശ്മീരിന് പ്രത്യേക പദവി നല്‍കിയതും കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയ്‌ക്ക് തുടക്കമിട്ടതും ഉള്‍പ്പെടെ ജവഹര്‍ലാല്‍ എന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ചെയ്ത അബദ്ധങ്ങള്‍ അക്കമിട്ട് നിരത്തി ബിജെപി എംപി നിഷികാന്ത് ദുബെ.

“മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു തങ്ങളുടെ കുടുംബസ്വത്താണെന്നും അദ്ദേഹത്തിന്റെ എല്ലാ ചെയ്തികളിലും തങ്ങള്‍ക്ക് മാത്രമാണ് അവകാശമെന്നും ഉള്ള രീതിയില്‍ ആണ് പ്രിയങ്കയും രാഹുല്‍ ഗാന്ധിയും സഭയില്‍ പെരുമാറുന്നത്. രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി എന്ന നിലയില്‍ നെഹ്രുവിന്റെ വാക്കുകളും പ്രവര്‍ത്തികളും വിലയിരുത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. “-നിഷികാന്ത് ദുബെ അഭിപ്രായപ്പെട്ടു.

ക്രൂരനായ മുഹമ്മദ് ഗസ്നിയെ യുദ്ധവീരന്‍ എന്ന് വിശേഷിപ്പിച്ച നെഹ്രു

“പഴയ കാലങ്ങളെ വെറുതെ വിടൂ എന്നാണ് പ്രിയങ്ക ഗാന്ധി പറയുന്നത്. അത് ശരിയാവില്ല. ഭൂതകാലം മറക്കുന്ന സമൂഹവും വ്യക്തിയും സമുദായവും നശിക്കും. ഭൂതകാലത്തില്‍ നിന്നും പഠിച്ച് നമ്മള്‍ വര്‍ത്തമാനകാലത്ത് ജീവിക്കണം. കശ്മീരിനെക്കുറിച്ചും ചൈനയെക്കുറിച്ചുമാണ് പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യുന്നത്. നെഹ്രു നിങ്ങളുടെ അപ്പൂപ്പനായിരിക്കാം. പക്ഷെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായതിനാല്‍ അദ്ദേഹത്തിന്റെ പ്രവൃത്തികളെ വിമര്‍ശിക്കാന്‍ ഇന്ത്യന്‍ പൗരന്‍ എന്ന നിലയ്‌ക്ക് എനിക്ക് അവകാശമുണ്ട്. നിങ്ങള്‍ക്ക് (രാഹുലിനും പ്രിയങ്കയ്‌ക്കും) നെഹ്രുവിന് മേല്‍ സവിശേഷ അധികാരമൊന്നുമില്ല. നെഹ്രുവിന്റെ രചിച്ച “ലോകചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം” (ഗ്ലിംപ്സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി- Glimpses of World History) എന്ന കൃതിയില്‍ മുഹമ്മദ് ഗസ്നിയെ ഒരു യുദ്ധവീരന്‍ എന്ന നിലയ്‌ക്കാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരം ചിന്തകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്ത് തരം മാനസികാവസ്ഥയാണ് ഇപ്പോഴും തുടരുന്നതെന്ന് കാണാന്‍ കഴിയും. 1001 മുതല്‍ 1027 വരെയുള്ള കാലഘട്ടത്തില്‍ പല തവണ ഇന്ത്യയെ ആക്രമിച്ച് ഇവിടുത്തെ നഗരങ്ങളെയും സമ്പന്ന ക്ഷേത്രങ്ങളെയും കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്ത് ക്രൂരനാണ് മുഹമ്മദ് ഗസ്നി (മഹ്മൂദ് ഗസ്നി എന്നും വിളിക്കും.)- നിഷികാന്ത് ദുബെ പറഞ്ഞു.

കോണ്‍ഗ്രസില്‍ കുടുംബവാഴ്ച നടപ്പാക്കിയത് നെഹ്രു

“ഇന്ത്യാ വിഭജനത്തിന് പിന്നില്‍ മുഹമ്മദലി ജിന്നയും ലിയാഖത്ത് അലിഖാനുമാണ്. പക്ഷെ അതിന് പിന്നില്‍ നെഹ്രു കോണ്‍ഗ്രസില്‍ കുടുംബവാഴ്ച നടപ്പാക്കിയയും ഒരു കാരണമാണ്. കോണ്‍ഗ്രസിന്റെ കുടുംബരാഷ്‌ട്രീയം എങ്ങിനെയാണ് രാജ്യത്തെ ബാധിച്ചത് എന്നതിന് ഒരു ഉദാഹരണം പറയാം. നെഹ്രു തന്റെ സഹോദരിയായ വിജയലക്ഷ്മി പണ്ഡിറ്റിനെ മോസ്കോയിലെ ഇന്ത്യന്‍ അംബാസഡറാക്കി. ഇത് വിദേശത്ത് വിദ്യാഭ്യാസം കഴിഞ്ഞുവന്ന മിടുക്കനായ അഭിഭാഷകന്‍ കൂടിയായ ലിയാഖത്ത് അലിഖാനില്‍ വല്ലാത്ത വിഷമം ഉണ്ടാക്കി. അതാണ് അദ്ദേഹം ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് പോയത്. ഇന്നും ഈ കുടുംബവാഴ്ച തന്നെയാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. അതാണ് കോണ്‍ഗ്രസിനെയും രാജ്യത്തെയും ഈ അധോഗതിയിലാക്കിയത്” – നിഷികാന്ത് ദുബെ പറഞ്ഞു.

കശ്മീരിന് മാത്രം പ്രത്യേകാവകാശം നല്‍കിയ നെഹ്രു

“1942ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടൂ എന്നാവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ശക്തമാക്കി. പക്ഷെ “കശ്മീര്‍ രാജാവ് കശ്മീര്‍ വിടൂ” എന്ന രീതിയിലേക്ക് ഷേഖ് അബ്ദുള്ള കശ്മീരിലെ ക്വിറ്റിന്ത്യാ സമരത്തെ മാറ്റി. പക്ഷെ ജിന്ന കശ്മീര്‍ രാജാവിനെ പിന്തുണച്ചു. ഷേഖ് അബ്ദുള്ളയുടെ സുഹൃത്തായ നെഹ്രു തന്നെ പിന്തുണച്ചേക്കില്ലെന്ന് കശ്മീര്‍ രാജാവ് കരുതി. അതുകൊണ്ടാണ് ഇന്ത്യയില്‍ ചേരണോ വേണ്ടയോ എന്ന തീരുമാനം കശ്മീര്‍ രാജാവ് നീട്ടിക്കൊണ്ടുപോയത്. അത് ഇന്ത്യയ്‌ക്ക് ശാപമായി മാറി. കശ്മീരിന് 370ാം വകുപ്പ് പ്രകാരം പ്രത്യേക അവകാശങ്ങള്‍ നല്‍കാനുള്ള നെഹ്രുവിന്റെ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. മറ്റ് 600 രാജഭരണപ്രദേശം പോലെ തന്നെയാണ് കശ്മീര്‍ രാജാവും ഇന്ത്യയില്‍ ലയിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചത്. എന്നാല്‍ ഉത്തര്‍പ്രദേശിലെയോ മണിപ്പൂരിലെയോ മറ്റ് പ്രദേശങ്ങളിലെയോ നാട്ടുരാജാങ്ങള്‍ക്ക് നല്‍കാത്ത പ്രത്യേക അവകാശം ജമ്മു കശ്മീരിന് മാത്രം നല്‍കിയത് എന്തിനാണ് നെഹ്രു നല്‍കിയത്?കശ്മീരിന്റെ ഇന്നത്തെ ദുരവസ്ഥയ്‌ക്ക് നെഹ്രുവും ഗാന്ധിയും ആണ് കാരണക്കാര്‍ എങ്കില്‍ അവരെ അതിന് ഞങ്ങള്‍ ഉത്തരവാദികളാക്കും. അതിന് രാഹുലും പ്രിയങ്കയും കോപിക്കുന്നത് എന്തിനാണ്?” നിഷികാന്ത് ദുബെ ചോദിക്കുന്നു.
ടിബറ്റിനെ ചൈനയ്‌ക്ക് വിട്ടുനല്കിയ നെഹ്രുവിന്റെ പരമാബദ്ധം

അതുപോലെ ടിബറ്റിനെ ചൈനയ്‌ക്ക് വിട്ടുകൊടുത്തതിന് പിന്നില്‍ നെഹ്രുവാണെനനും നിഷികാന്ത് ദുബെ കുറ്റപ്പെടുത്തി. അതാണ് ചൈനയ്‌ക്ക് ഇന്ത്യന്‍ അതിര്‍ത്തികളില്‍ കൂടുതല്‍ ആക്രമണം നടത്താന്‍ ധൈര്യം പകര്‍ന്നത്.- നിഷികാന്ത് ദുബെ പറഞ്ഞു.

Tags: chinaTibetNishikant DubeyNehruJawaharlalNehruKashmir KashmirkingRahul Priyanka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

World

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.