Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന് പി‌ഒ‌കെ കൈവശപ്പെടുത്താൻ അവസരം നൽകിയത് ആരാണ് ; നെഹ്‌റുവിന്റെ ‘മണ്ടത്തരം’ സിന്ധു നദീ ജല ഉടമ്പടി ഞങ്ങൾ അങ്ങ് അവസാനിപ്പിച്ചു : നരേന്ദ്രമോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 05:00 pm IST
inIndia

ന്യൂദൽഹി : പി‌ ഒ കെ തിരിച്ചുപിടിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ലോക്‌സഭയിലെ തന്റെ പ്രസംഗത്തിൽ ഉത്തരം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി .

“പി‌ഒ‌കെ എന്തുകൊണ്ട് തിരിച്ചുപിടിച്ചില്ല എന്ന് ഇന്ന് ചോദിക്കുന്നവർ ആദ്യം ഉത്തരം പറയേണ്ടത് ആരുടെ സർക്കാരാണ് പാകിസ്ഥാന് പി‌ഒ‌കെ കൈവശപ്പെടുത്താൻ അവസരം നൽകിയത് എന്നാണ്? പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

“ഞാൻ നെഹ്‌റുവിന്റെ പേര് പറയുമ്പോൾ കോൺഗ്രസും അതിന്റെ മുഴുവൻ കൂട്ടാളികളും അസ്വസ്ഥമാകും.സ്വാതന്ത്ര്യാനന്തരം അത്തരം ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട് . അതിന്റെ പേരിൽ രാജ്യം ഇന്നുവരെ ദുരിതമനുഭവിക്കുകയാണ് . അക്സായി ചിൻ പോലുള്ള പ്രദേശങ്ങൾ ‘തരിശുഭൂമി’യായി അവശേഷിച്ചു . ഇതുമൂലം ഇന്ത്യയ്‌ക്ക് 38,000 ചതുരശ്ര കിലോമീറ്റർ ഭൂമി നഷ്ടപ്പെടേണ്ടി വന്നു .

സിന്ധു ജല കരാർ ഇന്ത്യയുടെ സ്വത്വത്തിനും ആത്മാഭിമാനത്തിനും നേരെയുള്ള ഒരു വലിയ വഞ്ചനയായിരുന്നു. രാജ്യത്തിന്റെ വലിയൊരു ഭാഗം ജല പ്രതിസന്ധിയിലേക്ക് തള്ളിവിടപ്പെട്ടു. ഈ ഉടമ്പടി കാരണം രാജ്യം വളരെ പിന്നാക്കം പോയി . നമ്മുടെ കർഷകർക്ക് കൃഷിയിൽ നഷ്ടം സംഭവിച്ചു. കർഷകന് നിലനിൽപ്പില്ലാത്ത ‘നയതന്ത്രം’ നെഹ്‌റു ജിക്ക് അറിയാമായിരുന്നു.

അണക്കെട്ടിൽ അടിഞ്ഞുകൂടിയ ചെളി വൃത്തിയാക്കാൻ കഴിയില്ലെന്ന പാകിസ്ഥാന്റെ നിർദ്ദേശം പോലും നെഹ്‌റുജി അംഗീകരിച്ചിരുന്നു . പിന്നീടുള്ള കോൺഗ്രസ് സർക്കാരുകൾ പോലും നെഹ്‌റുജിയുടെ ഈ തെറ്റ് തിരുത്തിയില്ല, എന്നാൽ ഈ പഴയ തെറ്റ് ഇപ്പോൾ തിരുത്തിയിട്ടുണ്ടെന്നും വ്യക്തമായ ഒരു തീരുമാനം എടുത്തിട്ടുണ്ട് .

രാജ്യത്തിന്റെയും കർഷകരുടെയും താൽപ്പര്യാർത്ഥം നെഹ്‌റുവിന്റെ ‘മണ്ടത്തരം’ (സിന്ധു ജല ഉടമ്പടി) ഇപ്പോൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകാൻ കഴിയില്ലെന്ന് ഇന്ത്യ തീരുമാനിച്ചു. ദേശീയ സുരക്ഷയെക്കുറിച്ച് കോൺഗ്രസിന് മുമ്പോ ഇന്നും ഒരു ‘ദർശനം’ ഉണ്ടായിരുന്നില്ല . ‘എല്ലായ്‌പ്പോഴും ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച’ ചെയ്തിട്ടുണ്ട് . 1966 ൽ ഈ ആളുകൾ ‘റാൻ ഓഫ് കച്ച്’ വിഷയത്തിൽ മധ്യസ്ഥത സ്വീകരിച്ചിരുന്നു. ഇതാണോ അവരുടെ ‘ദേശീയ സുരക്ഷയെക്കുറിച്ചുള്ള ദർശനം.

ഇന്ത്യയുടെ ഭാവി വെച്ച് കളിക്കാൻ പാകിസ്ഥാനെ ഞങ്ങൾ അനുവദിക്കില്ല. അതിനാൽ, ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. അത് തുടരുകയാണ്. ഇന്ത്യയ്‌ക്കെതിരായ തീവ്രവാദത്തിന്റെ പാത അവസാനിപ്പിക്കുന്നതുവരെ ഇന്ത്യ ‘നടപടി’ സ്വീകരിച്ചുകൊണ്ടിരിക്കുമെന്ന് പാകിസ്ഥാനുള്ള ഒരു അറിയിപ്പ് കൂടിയാണിത്.’- നരേന്ദ്രമോദി പറഞ്ഞു.

Tags: modipakistanNehruPOK
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

World

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.