Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഎസിന് വധശിക്ഷ വേണമെന്ന് പറഞ്ഞ പെണ്‍കുട്ടിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ; സുരേഷ് കുറുപ്പും പിരപ്പന്‍കോട് മുരളിയും പറഞ്ഞ ആ പെണ്‍കുട്ടി ആര്?

സിപിഎം നേതാവ് വിഎസ് അച്യുതാനന്ദ് വധശിക്ഷ നല്‍കണമെന്ന് ആലപ്പുഴയില്‍ പണ്ട് നടന്ന സംസ്ഥാനസമ്മേളനത്തില്‍ ആവശ്യപ്പെട്ടത് ഒരു പെണ്‍കുട്ടിയാണെന്നും അതിനെ തുടര്‍ന്നാണ് വിഎസ് ആ വേദി വിട്ട് ഇറങ്ങിപ്പോയതെന്നുമുള്ള വിവാദം സിപിഎമ്മിനുള്ളിലും പുറത്തും കത്തിനീറുകയാണ്. വിഎസ് അച്യുതാനന്ദന്റെ മരണത്തോടെയാണ് ആ വിവാദം ഒരിയ്‌ക്കല്‍ കൂടി തലപൊക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2025, 11:06 pm IST
in Kerala

തിരുവനന്തപുരം: സിപിഎം നേതാവ് വിഎസ് അച്യുതാനന്ദ് വധശിക്ഷ നല്‍കണമെന്ന് ആലപ്പുഴയില്‍ പണ്ട് നടന്ന സംസ്ഥാനസമ്മേളനത്തില്‍ ആവശ്യപ്പെട്ടത് ഒരു പെണ്‍കുട്ടിയാണെന്നും അതിനെ തുടര്‍ന്നാണ് വിഎസ് ആ വേദി വിട്ട് ഇറങ്ങിപ്പോയതെന്നുമുള്ള വിവാദം സിപിഎമ്മിനുള്ളിലും പുറത്തും കത്തിനീറുകയാണ്. വിഎസ് അച്യുതാനന്ദന്റെ മരണത്തോടെയാണ് ആ വിവാദം ഒരിയ്‌ക്കല്‍ കൂടി തലപൊക്കിയിരിക്കുന്നത്.

അതിന് തുടക്കമിട്ടത് സിപിഎം നേതാവും വിഎസ് അനുകൂലിയുമായ പിരപ്പന്‍ കോട് മുരളിയാണ്. സിപിഎമ്മില്‍ പിണറായി-വിഎസ് പക്ഷങ്ങള്‍ ഇരുചേരികളായി നിന്ന് കടുത്ത പോര് നടക്കുന്നതിനിടയിലാണ് പാര്‍ട്ടിയുടെ ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ പ്രസംഗിച്ച ഒരു പെണ്‍കുട്ടി വിഎസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് (വധശിക്ഷ) നല്‍കണമെന്ന് ആവശ്യപ്പെട്ടതെന്ന് പിരപ്പന്‍കോട് മുരളി ആരോപിച്ചു. അതിന് പിന്നാലെ ഇത് ശരിവെച്ചുകൊണ്ട് മറ്റൊരു സിപിഎം നേതാവ് സുരേഷ് കുറുപ്പും രംഗത്ത് വന്നിരിക്കുകയാണ്.

ഇതോടെ ആരാണ് ഈ പെണ്‍കുട്ടി എന്ന രീതിയില്‍ പല ഊഹാപോങ്ങളും നടക്കുന്നു. ഇതിനിടെ ആ പെണ്‍കുട്ടിയെ രക്ഷപ്പോടുത്താനുള്ള ദൗത്യം ഏറ്റെടുത്ത് ശിവന്‍കുട്ടിയും രംഗത്ത് വന്നു. പക്ഷെ ഇപ്പോഴും ഇരുളില്‍ മറഞ്ഞിരിക്കുന്ന, വിഎസിനോട് ഇങ്ങിനെ പറയാന്‍ ധൈര്യം കാട്ടിയ പെണ്‍കുട്ടി ആര് എന്ന ചോദ്യം ഉത്തരമില്ലാതെ തുടരുന്നു.

നേരത്തെ യുവനേതാവ് എം. സ്വരാജിനെ കുറ്റപ്പെടുത്തിക്കൊണ്ടും പിരപ്പന്‍കോട് മുരളി ഇതേ ആരോപണം ഉന്നയിരിച്ചിരുന്നു. വിഎസിന് വധശിക്ഷ നല്‍കണമെന്ന് എം.സ്വരാജ് 2012ല്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സ്വരാജ് പ്രസംഗിച്ചു എന്ന് പിരപ്പന്‍ കോട് മുരളി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് തെളിവായി തന്റെ വിഡിയോയോ പ്രംസഗത്തിന്റെ വോയ് സ് ക്ലിപ്പോ ഹാജരാക്കിയാല്‍ രാഷ്‌ട്രീം വിടുമെന്ന് സ്വരാജ് വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടി പറയാന്‍ പിരപ്പന്‍ കോട് മുരളിക്ക് സാധിച്ചില്ല. അതിനിടയിലാണ് ഇതേ ആരോപണം ഒരു പെണ്‍കുട്ടിയ്‌ക്ക് നേരെ ഉയര്‍ത്തിയിരിക്കുന്നത്.

Tags: VS AchutanandanPirappancode Muraliwoman comradeAlappuzha CPIM State Conferencevscapital punishmentsuresh kurup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

Kerala

റിപ്പര്‍ ചന്ദ്രനെ തൂക്കിക്കൊല്ലാന്‍ കാരണമായ മൊഴി നല്‍കിയ ബാലചന്ദ്ര വീട്ടില്‍ മരിച്ച നിലയില്‍

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

കേരള സ്റ്റോറി സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്ങും നിര്‍മ്മാതാവ് വിപുല്‍ ഷായും
Kerala

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ കേരള 2 നിര്‍മ്മാതാവിനെ ഉത്തരം മുട്ടിക്കാന്‍ ശ്രമിച്ചു, ഒടുവില്‍ വിപുല്‍ഷാ ചോദിച്ചു വിഎസ് പറഞ്ഞത് ഓര്‍മ്മയില്ലേ?

India

നിയമസഭാസീറ്റിന്റെ പ്രലോഭനത്തില്‍ വീണുവോ വിഎസിന്റെ മകന്‍? വിഎസിന്റെ കീര്‍ത്തി ഇന്ത്യയാകെ പരത്താനുള്ള അവസരം നഷ്ടപ്പെടുത്തി കുടുംബം

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.