Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദീപാ നിശാന്തിനെതിരെ കോപ്പിയടി ആരോപണം; വിഎസിനെക്കുറിച്ചുള്ള പോസ്റ്റില്‍ സ്വന്തമെന്നോണം ഉപയോഗിച്ചത് എം.എന്‍. വിജയന്റെ വാക്കുകള്‍

ഒരിയ്‌ക്കല്‍ മറ്റൊരാളുടെ കവിത കോപ്പിയടിച്ച് സ്വന്തം കവിതയായി പ്രസിദ്ധീകരിച്ചുവെന്ന ആരോപണം നേരിടുന്ന ദീപാനിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം. ഇപ്പോള്‍ വിഎസിന്റെ വേര്‍പാടിനെ തുടര്‍ന്ന് ദീപാ നിശാന്തിട്ട സമൂഹമാധ്യമ പോസ്റ്റാണ് കോപ്പിയടി വിവാദം നേരിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2025, 07:38 pm IST
in Kerala, Literature
ദീപാ നിശാന്ത് (ഇടത്ത്) എം.എന്‍. വിജയന്‍ മാഷ് (വലത്ത്)

ദീപാ നിശാന്ത് (ഇടത്ത്) എം.എന്‍. വിജയന്‍ മാഷ് (വലത്ത്)

തിരുവനന്തപുരം: ഒരിയ്‌ക്കല്‍ മറ്റൊരാളുടെ കവിത കോപ്പിയടിച്ച് സ്വന്തം കവിതയായി പ്രസിദ്ധീകരിച്ചുവെന്ന ആരോപണം നേരിടുന്ന ദീപാനിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം. ഇപ്പോള്‍ വിഎസിന്റെ വേര്‍പാടിനെ തുടര്‍ന്ന് ദീപാ നിശാന്തിട്ട സമൂഹമാധ്യമ പോസ്റ്റാണ് കോപ്പിയടി വിവാദം നേരിടുന്നത്.

ഇതായിരുന്നു ദീപാ നിശാന്തിന്റെ പോസ്റ്റ് :”നീ തീപിടിപ്പിക്കാന്‍ ഉപയോഗിച്ച കമ്പോ കൊള്ളിയോ കത്തിതീര്‍ന്നാലും തീ പിന്നേയും വ്യാപിച്ചുകൊണ്ടേയിരിക്കും. ചിന്തയുടെ അഗ്നിപാതയില്‍ ആത്മനാശത്തിന്റെ അംശമുണ്ട്. പക്ഷെ അതിന്റെ അര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുകയാണെന്നോ സ്വയം ഇല്ലാതായിത്തീര്‍ന്നിട്ട് മറ്റുള്ളവരില്‍ ജീവിക്കുന്നുവെന്നോ ആണ്”. പക്ഷെ ഈ വാക്കുകള്‍ അത്രയും അന്തരിച്ച ചിന്തകനും പ്രൊഫസറുമായ എം.എന്‍. വിജയന്‍മാഷുടേതാണെന്നാണ് പറയപ്പെടുന്നത്.

തൃശൂര്‍ കേരളവര്‍മ്മ കോളെജിലെ മലയാളം അധ്യാപികയായ ദീപാ നിശാന്ത് ഇതിന് മുന്‍പ് മറ്റൊരാളുടെ കവിത സ്വന്തം കവിതയെന്ന പേരില്‍ പ്രസിദ്ധീകരിച്ച സംഭവത്തിലും വിവാദനായിക ആണ്. കലേഷ് എന്ന കവിയുടെ കവിതയാണ് ദീപാനിശാന്ത് അന്ന് സ്വന്തം കവിത എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്. സംഭവം വിവാദമായപ്പോള്‍ കലേഷ് ആണ് തന്റെ കവിത കോപ്പിയടിച്ചത് എന്ന വാദമുയര്‍ത്തി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ കലേഷ് ശക്തമായി രംഗത്ത് വന്നതോടെ തെറ്റ് സമ്മതിക്കേണ്ടിവന്നു.

കവിതാമോഷണ വിവാദത്തെ തുടര്‍ന്ന് 2018ല്‍ ദീപാ നിശാന്ത് ഉപന്യാസമത്സരത്തിന് ജൂറിയായിരുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ദീപാ നിശാന്ത് അന്ന് നടത്തിയ മൂല്യനിര്‍ണയം റദ്ദാക്കുകയും പകരം സന്തോഷ് എച്ചിക്കാനത്തിന്റെ നേതൃത്വത്തില്‍ 13 അംഗസമിതി പുനര്‍മൂല്യനിര്‍ണയം നടത്തുകയും ചെയ്യുകയായിരുന്നു.

Tags: VS AchutanandanThrissur Kerala VarmavsKerala Varma CollegeSocial media postplagiarismDeepa NishantMN Vijayanmaster
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)
Kerala

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

Kerala

പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

കേരള സ്റ്റോറി സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്ങും നിര്‍മ്മാതാവ് വിപുല്‍ ഷായും
Kerala

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ കേരള 2 നിര്‍മ്മാതാവിനെ ഉത്തരം മുട്ടിക്കാന്‍ ശ്രമിച്ചു, ഒടുവില്‍ വിപുല്‍ഷാ ചോദിച്ചു വിഎസ് പറഞ്ഞത് ഓര്‍മ്മയില്ലേ?

India

നിയമസഭാസീറ്റിന്റെ പ്രലോഭനത്തില്‍ വീണുവോ വിഎസിന്റെ മകന്‍? വിഎസിന്റെ കീര്‍ത്തി ഇന്ത്യയാകെ പരത്താനുള്ള അവസരം നഷ്ടപ്പെടുത്തി കുടുംബം

പുതിയ വാര്‍ത്തകള്‍

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.