Saturday, June 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മദ്രസയിലെ മൗലാനയ്‌ക്കായി ചായ കൊണ്ടുപോകുന്നതിനിടെ ബോംബ് സ്ഫോടനം ; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു ; ഭീകരരുടെ പറുദീസയായി ഖൈബർ പഖ്തൂൺഖ്വ

ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഒരു പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെയുണ്ടായ ഭീകരമായ ബോംബ് സ്ഫോടനത്തിൽ ഒരു മുതിർന്ന പുരോഹിതൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. മൗലാന അബ്ദുൽ അസീസ് പള്ളിയിലാണ് സ്ഫോടനം നടന്നത്. ജാമിയത്ത് ഉലമ-ഇ-ഇസ്ലാം ജില്ലാ മേധാവി മൗലാന അബ്ദുല്ല നദീമിനും മറ്റുള്ളവർക്കുമാണ് സ്ഫോടനത്തിൽ പരിക്കേറ്റത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2025, 09:39 am IST
in News, World

പെഷവാർ: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഒരു മദ്രസയിലേക്ക് പോകുന്നതിനിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് കുട്ടികൾ മരിച്ചു. ഇന്നലെയാണ് ഈ സ്ഫോടനം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏഴ് വയസുള്ള അറാഫത്ത്, ആമിർ എന്നിവരാണ് സ്ഫോടനത്തിൽ മരിച്ചത്. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ടാങ്ക് ജില്ലയിലെ ഗോമാൽ ബസാർ പോലീസ് സ്റ്റേഷൻ പ്രദേശത്താണ് സംഭവം.

മദ്രസയിലെ മൗലാനയ്‌ക്ക് ചായയുമായി പോകുമ്പോഴാണ് സ്ഫോടനം നടന്നതെന്ന് റഗ്‌സ ഗ്രാമവാസിയായ മെഹ്‌സൂദ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ ടാങ്കിലെ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. ഇതുവരെ ഒരു സംഘടനയും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

അതേ സമയം ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലും ഇതിനുമുമ്പ് ഇത്തരം സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരു അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പെടെ നാല് സർക്കാർ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗോത്ര ജില്ലയായ ബജൗറിലെ ഖാർ തെഹ്‌സിലിലെ ഫെയർ ഗ്രൗണ്ടിന് സമീപമാണ് സ്‌ഫോടനം നടന്നത്.

അടുത്തിടെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഒരു പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെയുണ്ടായ ഭീകരമായ ബോംബ് സ്ഫോടനത്തിൽ ഒരു മുതിർന്ന പുരോഹിതൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. മൗലാന അബ്ദുൽ അസീസ് പള്ളിയിലാണ് സ്ഫോടനം നടന്നത്. ജാമിയത്ത് ഉലമ-ഇ-ഇസ്ലാം ജില്ലാ മേധാവി മൗലാന അബ്ദുല്ല നദീമിനും മറ്റുള്ളവർക്കുമാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. പള്ളിയിൽ പുരോഹിതന് പ്രസംഗം നടത്തുന്നതിനായി നിർമ്മിച്ച വേദിയിലാണ് സ്ഫോടകവസ്തു സ്ഥാപിച്ചിരുന്നത്.

ഇതുകൂടാതെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലും അജ്ഞാതരായ തോക്കുധാരികൾ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഇവിടെ പോലീസ് ഉദ്യോഗസ്ഥരെ അജ്ഞാതരായ തോക്കുധാരികൾ നിരന്തരം ലക്ഷ്യമിടുന്നുണ്ട്. അടുത്തിടെ തോക്കുധാരികൾ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു.

തലസ്ഥാനമായ പെഷവാറിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കൊഹാട്ട് ജില്ലയിലെ ടാൻഡ ഡാമിന് സമീപമാണ് ഈ സംഭവം നടന്നത്. പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ശേഷം അജ്ഞാതരായ തോക്കുധാരികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

Tags: Bomb BlastPakistan’s Khyber Pakhtunkhwamortar explosionreligious seminaryTank districtStudentskilled
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

Kerala

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

World

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

Kerala

ടീച്ചറും പെണ്ണല്ലേ?’; വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കിയത് ആഘോഷിക്കുന്ന യുഡിഎഫിനോട് സന്തോഷ് പണ്ഡിറ്റ്

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

പുതിയ വാര്‍ത്തകള്‍

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

സൈപ്രസ് ബ്രഹ്മോസ് വാങ്ങുന്നത് 90കളിലെ ഇരുണ്ടയുഗം ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി, ഇന്ത്യയുടെ സൗഹൃദം യാചിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രി

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍: മമത ബാനര്‍ജിക്കെതിരെ കേസ്

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷാ ഫലം: അനുകൂലമായ നയരൂപീകരണമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

മമതയ്‌ക്ക് അഭിഷേക് ബാനര്‍ജിയെ മാറ്റിനിർത്താൻ കഴിയാത്തത് എന്തുകൊണ്ട്?

നീറ്റ് (യുജി) പരീക്ഷാസമയം നീട്ടി, സുഗമമാക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.