Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഉദ്ധവ് താക്കറെയ്‌ക്ക് വേണമെങ്കില്‍ ഭരണപക്ഷത്തേക്ക് വരാം’, പറഞ്ഞു നാവെടുക്കും മുന്‍പേ ദേവേന്ദ്ര ഫഡ്നാവിസിന്റെ വാതില്‍ക്കല്‍ ഉദ്ധവ് താക്കറെ

'ഉദ്ധവ് താക്കറെയ്‌ക്ക് വേണമെങ്കില്‍ ഭരണപക്ഷത്തേക്ക് വരാം, എന്താായാലും ഞങ്ങള്‍ക്ക് 2029 വരെ പ്രതിപക്ഷത്തേക്ക് വരാന്‍ കഴിയില്ല', -അല്‍പം പരിഹാസത്തോടെയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞ ദിവസം ഈ പരാമര്‍ശം നടത്തിയത്. പറഞ്ഞുതീര്‍ന്നില്ല, ദേവേന്ദ്ര ഫഡ് നാവിസിനെ കാണാന്‍ ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും എത്തി. ഇത്രയ്‌ക്ക് അരക്ഷിതനാണോ ഉദ്ധവ് താക്കറെ എന്ന ചോദ്യമാണ് ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2025, 06:21 pm IST
in India
ദേവേന്ദ്ര ഫഡ് നാവിസിനെ കാണാന്‍ തിരക്കിട്ട് ഉദ്ധവ് താക്കറെ എത്തിച്ചേര്‍ന്നപ്പോള്‍.

ദേവേന്ദ്ര ഫഡ് നാവിസിനെ കാണാന്‍ തിരക്കിട്ട് ഉദ്ധവ് താക്കറെ എത്തിച്ചേര്‍ന്നപ്പോള്‍.

മുംബൈ : ‘ഉദ്ധവ് താക്കറെയ്‌ക്ക് വേണമെങ്കില്‍ ഭരണപക്ഷത്തേക്ക് വരാം, എന്താായാലും ഞങ്ങള്‍ക്ക് 2029 വരെ പ്രതിപക്ഷത്തേക്ക് വരാന്‍ കഴിയില്ല’, -അല്‍പം പരിഹാസത്തോടെയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞ ദിവസം ഈ പരാമര്‍ശം നടത്തിയത്. പറഞ്ഞുതീര്‍ന്നില്ല, ദേവേന്ദ്ര ഫഡ് നാവിസിനെ കാണാന്‍ ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും എത്തി. ഇത്രയ്‌ക്ക് അരക്ഷിതനാണോ ഉദ്ധവ് താക്കറെ എന്ന ചോദ്യമാണ് ഉയരുന്നത്.

2024ലെ മഹാരാഷ്‌ട്രനിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും എന്ന അര്‍ത്ഥത്തിലാണ് 2029 വരെ പ്രതിപക്ഷത്തേക്ക് വരാന്‍ കഴിയില്ലെന്ന് ദേവേന്ദ്ര ഫഡ് നാവിസ് പ്രസ്താവിച്ചത്. ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കും എന്ന രീതിയില്‍ കസിന്‍ സഹോദരനായ രാജ് താക്കറെയുമായി ചേര്‍ന്ന് ഉദ്ധവ് താക്കറെ മറാത്തി ഭാഷാസ്നേഹം ഉയര്‍ത്തി ചില കോലാഹലങ്ങള്‍ ഉയര്‍ത്തി വരികയാണ്. ദേവേന്ദ്ര ഫഡ് നാവിസിനെ കാണാന്‍ തിരക്കിട്ട് ഉദ്ധവ് താക്കറെ എത്തിച്ചേര്‍ന്നത് ഇവരുടെ സമരത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. ഉദ്ധവ് താക്കറെയുടെയും മകന്റെയും അരക്ഷിതാവസ്ഥയാണ് തിടുക്കത്തില്‍ ഫഡ് നാവിസിനെ കാണാന്‍ വന്നത് വഴി പുറത്തായത്.

മന്ത്രിസഭയില്‍ ചേരാന്‍ താല്‍പര്യം ഉണ്ട് എന്ന് പറയാതെ, എന്തുകൊണ്ട് ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി പഠിപ്പിക്കാന്‍ പാടില്ല എന്ന് സമര്‍ത്ഥിക്കുന്ന വിവിധ ജേണലിസ്റ്റുകളുടെ ലേഖനങ്ങള്‍ സമാഹിച്ച ഒരു പുസ്തകം ദേവേന്ദ്ര ഫഡ്നാവിസിന് നല്‍കാനായിരുന്നു ഉദ്ധവ് താക്കറെ എത്തിയത്. മകന്‍ ആദിത്യ താക്കറെയും ഒപ്പമുണ്ടായിരുന്നു. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചേംബറില്‍ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. സ്കൂളില്‍ ഹിന്ദി കൂടി നിര്‍ബന്ധമായി പഠിപ്പിക്കണം എന്ന തീരുമാനം നടപ്പാക്കിയത് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു എന്നതാണ് ഏറ്റവും തമാശ.

20 മിനിറ്റ് നേരം ദേവേന്ദ്ര ഫഡ്നാവിസും ഉദ്ധവ് താക്കറെയും സംസാരിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ത്രിഭാഷാ പദ്ധതിയെക്കുറിച്ചും പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

Tags: bjpUddhav ThackerayShiv Sena UBTDevendra FadnavisAditya ThackerayMaharashtra politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

India

അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചു , കുറ്റവാളികളെ തിരഞ്ഞ് പിടിച്ച് ശിക്ഷിക്കും ; മുന്നറിയിപ്പുമായി സുവേന്ദു അധികാരി 

India

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.