Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂട്ടക്കൊലപാതകക്കഥയുമായി ധര്‍മ്മസ്ഥല; 400ല്‍ പരം പേര്‍ ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടെന്നും പലരും ബലാത്സംഗത്തിനിരയായെന്നും വാര്‍ത്ത; ഞെട്ടി ലോകം

ജൈനക്ഷേത്രത്തിന് പേര് കേട്ട ധര്‍മ്മസ്ഥലയില്‍ നിന്നും കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തയില്‍ അമ്പരന്ന് കര്‍ണ്ണാടക. ഈ ക്ഷേത്രത്തോട് ചുറ്റിപ്പറ്റിയുടെ പ്രദേശങ്ങളില്‍ 1995 മുതലുള്ള കാലഘട്ടത്തില്‍ ഏകദേശം 450ല്‍ പരം പേരെ ചിലരുടെ നിര്‍ദേശപ്രകാരം കുഴിച്ചു മൂടിയിട്ടുണ്ടെന്നും ഇതില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളും യുവതികളും ധാരാളമായുണ്ടെന്നും വിവരങ്ങള്‍ നല്‍കിയിരിക്കുകയാണ് ഒരു ശുചീകരണത്തൊഴിലാളി. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2025, 10:39 pm IST
in India
ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു

ബെംഗളൂരു: മഞ്ജുനാഥക്ഷേത്രത്തിനും ജൈനക്ഷേത്രത്തിനും പേര് കേട്ട ധര്‍മ്മസ്ഥലയില്‍ നിന്നും കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തയില്‍ അമ്പരന്ന് കര്‍ണ്ണാടക. ഈ ക്ഷേത്രത്തോട് ചുറ്റിപ്പറ്റിയുടെ പ്രദേശങ്ങളില്‍ 1995 മുതലുള്ള കാലഘട്ടത്തില്‍ ഏകദേശം 450ല്‍ പരം പേരെ ചിലരുടെ നിര്‍ദേശപ്രകാരം കുഴിച്ചു മൂടിയിട്ടുണ്ടെന്നും ഇതില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളും യുവതികളും ധാരാളമായുണ്ടെന്നും വിവരങ്ങള്‍ നല്‍കിയിരിക്കുകയാണ് ഒരു ശുചീകരണത്തൊഴിലാളി.

പുണ്യസ്ഥലമായ ധര്‍മ്മസ്ഥലയിലെ നൂറുകണക്കിന് കൊലപാതകപരമ്പരയെക്കുറിച്ച് ഒരു ശുചീകരണത്തൊഴിലാളി തങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് ഓജസി ഗൗഡ, സച്ചിന്‍ ദേശ് പാണ്ഡെ എന്നീ രണ്ട് അഭിഭാഷകര്‍ രംഗത്തെത്തിയതോടെയാണ് പുറംലോകം ഇക്കാര്യം അറിഞ്ഞത്. കൊലപാതകങ്ങളും ലൈംഗിക അതിക്രമങ്ങളും മൂലം മരണപ്പെട്ട നിരവധി പേരുടെ മൃതദേഹങ്ങള്‍ താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും അത് പുറത്തെടുക്കാന്‍ തയ്യാറാണെന്നും പണ്ട് ഇവിടെ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന വ്യക്തി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഈ യുവ അഭിഭാഷകര്‍ പറയുന്നു. തന്റെ പ്രവൃത്തിമൂലമുള്ള കുറ്റബോധം കാരണമാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പൊലീസില്‍ കീഴടങ്ങാ‍ന്‍ തയ്യാറാണെന്നും ഇയാള്‍ പറയുന്നതായും അഭിഭാഷകര്‍ അറിയിച്ചു.

അഭിഭാഷകരുടെ ഈ അവകാശവാദം ഒരു കത്തിന്റെ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. ഇതോടെ മാധ്യമങ്ങളിലും ഇത് വാര്‍ത്തയായിരിക്കുകയാണ്. ഈ കത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് അഭിഭാഷകരോട് ചോദിച്ചെന്നും അവര്‍ ഇത് സത്യമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ദക്ഷിണ കന്നഡ ജില്ലാ പൊലീസ് മേധാവി പറയുന്നു. സാക്ഷിസംരക്ഷ നിയമം 2018 പ്രകാരം ഇക്കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്താന്‍ തയ്യാറാണെന്നാണ് ഈ തൊഴിലാളി പറഞ്ഞിരിക്കുന്നതെന്നും അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണ് പൊലീസ്.  ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്.

ദക്ഷിണകന്നഡ ജില്ലയിലാണ് ധര്‍മ്മസ്ഥല നിലകൊള്ളുന്നത്. ശവശരീരങ്ങള്‍ കുഴിച്ചുമൂടിയ സ്ഥലം കാട്ടിത്തരാന്‍ തയ്യാറാണെന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇവിടെ ഒരു ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുകയാണ്. സത്യം വെളിപ്പെടുത്തുന്ന മാപ്പുസാക്ഷിയ്‌ക്ക് നിയമസംരക്ഷണം നല്‍കുന്ന വകുപ്പാണിത്.

Tags: RAPEKarnatakajain templeDharmasthalamassmurder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

India

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

India

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിന്‍ ഒരു ഗോളിന് മുന്നില്‍ 106ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് സ്പെയിനിനെ മുന്നിലെത്തിച്ചു

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.