Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

സിപിഎമ്മിന്റെ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയുടെ നേര്‍ദൃഷ്ടാന്തമായി സദാനന്ദന്‍മാസ്റ്റര്‍ രാജ്യസഭയിലേക്ക് നടക്കുകയാണ്. മോദി സര്‍ക്കാരിന്റെ രാഷ്‌ട്രീയമായ മറ്റൊരു നീക്കം കൂടി. സിപിഎമ്മിന്റെ ക്രൂരമായ കൊലപാതകരാഷ്‌ട്രീയം ഇതോടെ ദേശീയശ്രദ്ധ നേടും.

Janmabhumi Online by Janmabhumi Online
Jul 13, 2025, 09:20 pm IST
in Kerala
കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സിപിഎമ്മിന്റെ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയുടെ നേര്‍ദൃഷ്ടാന്തമായി സദാനന്ദന്‍മാസ്റ്റര്‍ രാജ്യസഭയിലേക്ക് നടക്കുകയാണ്. മോദി സര്‍ക്കാരിന്റെ രാഷ്‌ട്രീയമായ മറ്റൊരു നീക്കം കൂടി. സിപിഎമ്മിന്റെ ക്രൂരമായ കൊലപാതകരാഷ്‌ട്രീയം ഇതോടെ ദേശീയശ്രദ്ധ നേടും.

ഒരു നേതാവിന്റെ രണ്ടു കാലുകളും മുട്ടിനു താഴെ വെട്ടിക്കളയുന്ന ക്രൂരത സിപിഎമ്മിനെ സാധിക്കൂ. ഒരു കുടുംബത്തിന്റെ വിളക്കായ വ്യക്തിയെ ശാരീരികമായി നശിപ്പിക്കുന്നതിലൂടെ അയാളുടെ ശബ്ദം കെടുത്തിക്കളയാമെന്ന ദുഷ്ടചിന്ത. പക്ഷെ ദൈവനിശ്ചയം മറ്റൊന്നായി. ആ ശബ്ദം ഇനി രാജ്യസഭയിലാണ് അലയടിക്കാന്‍ പോകുന്നത്. എപ്പോഴും രാഷ്‌ട്രീയം ചിന്തിയ്‌ക്കുന്ന, എതിരാളികള്‍ക്കെതിരെ പഴുതുകള്‍ തിരയുന്ന മോദിയ്‌ക്കും സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭാ പ്രവേശം സിപിഎമ്മിനെതിരായ ആയുധമാക്കാമെന്ന് തോന്നിയിരിക്കാം. കേരളത്തിലും സിപിഎമ്മിന്റെ കൊലപാതകരാഷ്‌ട്രീയത്തിന് കിട്ടുന്ന വലിയ ആഘാതമായിരിക്കും ഇത്. അദ്ദേഹത്തിന്റെ കാലുകളറ്റ ശരീരവും മൂര്‍ച്ചയേറിയ നാവും രാജ്യസഭയില്‍ നിന്നും ഇന്ത്യയാകെ മുഴങ്ങും. സിപിഎമ്മിന് ദേശീയ തലത്തില്‍ തന്നെ തല താഴ്‌ത്തേണ്ടിവരും. “നെഗറ്റീവായി ഒന്നും പറയാനില്ലാത്ത ആള്‍. പക്ഷെ അക്കാലത്ത് കണ്ണൂര്‍ ജില്ലയില്‍ കാന്തം പോലെ യുവാക്കളെ ആകര്‍ഷിക്കുന്ന പ്രാസംഗികനും വ്യക്തിയുമായിരുന്നു അദ്ദേഹം.വേദന കടിച്ചമര്‍ത്തുമ്പോള്‍ ഗണഗീതം പാടുകയായിരുന്നു അദ്ദേഹം.” അദ്ദേഹത്തോടൊപ്പം തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച അരുണ്‍ ലക്ഷ്മണിന്റെ വാക്കുകള്‍.

എന്തായാലും തേജസ്സാര്‍ന്ന അദ്ദേഹത്തിന്റെ മുഖത്തെ ശോഭ കെടുത്താന്‍ ഈ ആക്രമണത്തിനൊന്നും കഴിഞ്ഞില്ല. നിശ്ചയദാര്‍ഡ്യവും തെളിഞ്ഞ ചിന്തയും ലക്ഷ്യബോധവും ഉള്ള അദ്ദേഹത്തിന്റെ മനസ്സ് ആ ആക്രമണത്തിന് ശേഷം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയായിരുന്നു. കാരണം അദ്ദേഹത്തിന്റെ മനസ്സിന് ഊര്‍ജ്ജം പകരാന്‍ സനാതനധര്‍മ്മചിന്തയും രാഷ്‌ട്രീയാവബോധവും ഉണ്ടായിരുന്നു.

Tags: killing politicsmodibjpcpimRajyasabha MPSadanandan MasterCPIM cruelty
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സംഘ മന്ത്രം അഗ്നിയായി ജ്വലിപ്പിച്ച…

Kerala

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

Kerala

സദാനന്ദന്‍ മാസ്റ്റര്‍ക്ക് മാര്‍ക്കിടാന്‍ രമേശ് ചെന്നിത്തലയ്‌ക്ക് എന്ത് അവകാശവും യോഗ്യതയുമാണുളളതെന്ന് എന്‍ ഹരി

Kerala

ഭഗവ പതാക കയ്യിലേന്തിയത് ചെറിയ പ്രായത്തിലാണ് ; അതുയര്‍ത്തിയതിന് തല്ല് കൊണ്ടിട്ടുണ്ട് ; മരിക്കുമ്പോഴും ആ പതാകയില്‍ പൊതിഞ്ഞേ ശരീരം തീയെടുക്കൂ

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)
World

എര്‍ദോഗാന്‍ ഒരിടത്ത് കണ്ണ് വെച്ചാല്‍ വിട്ടുപോകില്ല, അവിടെ നിന്നും പരമാവധി ഊറ്റും; പാകിസ്ഥാനില്‍ നിന്നും എണ്ണയൂറ്റാന്‍ തുര്‍ക്കി പദ്ധതി

പുതിയ വാര്‍ത്തകള്‍

അഭിനയ സരസ്വതി ബി.സരോജ ദേവി അന്തരിച്ചു; വിട പറഞ്ഞത് കന്നഡ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലെത്തുമ്പോള്‍

അനുപമം അന്നഭണ്ഡാര്‍ യോജന

എൻഐഎയുടെ ആവശ്യം അമേരിക്ക ചെവിക്കൊണ്ടു ; എഫ്ബിഐ എട്ട് കുപ്രസിദ്ധ ഖാലിസ്ഥാനി തീവ്രവാദികളെ അറസ്റ്റ് ചെയ്തു

‘ വളരെയധികം ആലോചിച്ച ശേഷം ഞാനും കശ്യപും വേർപിരിയാൻ തീരുമാനിച്ചു ‘ : ആരാധകരെ ഞെട്ടിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ 

ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞ് ഓട്ടോയിൽ മടങ്ങവെ ലോറി ഇടിച്ച് അപകടം ; പാലാക്കാട് വയോധികയ്‌ക്ക് ദാരുണാന്ത്യം

യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; 74000 കോച്ചുകൾ, 15000 ലോക്കോമോട്ടീവുകൾ ഇതിനായി നവീകരിക്കും

ഹിസ്ബുള്ള തലവൻ നസ്‌റല്ലയെ കൊലപ്പെടുത്തിയ അതേ രീതിയിൽ ഇറാൻ പ്രസിഡൻ്റിനെയും ഇസ്രായേൽ ആക്രമിച്ചു ; ആയുസിന്റെ ബലത്തിൽ ജീവൻ തിരിച്ച് കിട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തീവ്ര മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies