Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതത്തില്‍ പുല്‍ക്കൊടിയായി ജനിച്ചാലും മോക്ഷം കിട്ടും;സൗദിയില്‍ അക്കാദമിക് തലത്തില്‍ യോഗയും ഗീതയും പഠിപ്പിക്കുന്നുണ്ട്: അബ്ദുള്‍ റഹ്മാന്‍

ഭാരതത്തില്‍ ഒരു പുല്ലായി ജനിച്ചാലും മോക്ഷം കിട്ടുമെന്നും അത്രയ്‌ക്ക് വിശുദ്ധമായ മണ്ണാണ് ഭാരതത്തിലേതെന്നും മുസ്ലിമായ അബ്ദുള്‍ റഹ്മാന്‍. തനിക്ക് ജീവിതത്തിൽ എല്ലാത്തിനും ഉത്തരം നൽകിയത് ഭഗവദ്ഗീതയാണെന്നും അബ്ദുള്‍ റഹ്മാന്‍ പറയുന്നു. ഒരു യൂട്യൂബ് അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ ഈ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2025, 06:34 pm IST
in Kerala

തിരുവനന്തപുരം:ഭാരതത്തില്‍ ഒരു പുല്ലായി ജനിച്ചാലും മോക്ഷം കിട്ടുമെന്നും അത്രയ്‌ക്ക് വിശുദ്ധമായ മണ്ണാണ് ഭാരതത്തിലേതെന്നും മുസ്ലിമായ അബ്ദുള്‍ റഹ്മാന്‍. തനിക്ക് ജീവിതത്തിൽ എല്ലാത്തിനും ഉത്തരം നൽകിയത് ഭഗവദ്ഗീതയാണെന്നും അബ്ദുള്‍ റഹ്മാന്‍ പറയുന്നു. ഒരു യൂട്യൂബ് അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ ഈ മറുപടി.

രണ്ട് വരി ഭഗവദ്ഗീത ചൊല്ലാന്‍ പറഞ്ഞപ്പോള്‍ അബ്ദുള്‍ റഹ്മാന്‍ ഉടനെ ചൊല്ലി:
“യഥാ യതിഥാ ഹി ധര്‍മ്മസ്യ
ഗ്ലാനിര്‍ഭവതി ഭാരത:
അഭ്യുത്ഥാനമധര്‍മ്മസ്യ
തദാത്മനം സജാമ്യഹം”- അദ്ദേഹം ചൊല്ലി.

താന്‍ ഭഗവദ് ഗീത ശ്ലോകം ചൊല്ലിയതിന് അബ്ദുള്‍ റഹ്മാന്‍ ക്ഷമചോദിക്കുന്നു. കാരണം താന്‍ അഞ്ച് നേരം നിസ്കരിക്കുന്ന വ്യക്തിയായതിനാല്‍ തന്റെ സംസ്കൃത ശ്ലോകം ചൊല്ലലില്‍ ചില കുറവുകള്‍ ഉണ്ടായേക്കാമെന്നാണ് അബ്ദുള്‍ റഹ്മാന്റെ സന്ദേഹം. ഇദ്ദേഹം ഇസ്രയേലുകാരുടെ തോറയും ക്രിസ്ത്യന്‍ മതഗ്രന്ഥമായ ബൈബിളും പഠിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് അബ്ദുള്‍ റഹ്മാന്‍ ഭഗവദ്ഗീതയിലേക്ക് തിരിഞ്ഞത്?

“അതിന് കാരണം ഇസ്ലാമിന്റെ മതഗ്രന്ഥമായ ഖുറാന്‍ ആണ്. അതിലെ നാലാം ശ്ലോകത്തില്‍ റൂഹിന് നാശമില്ല (ആത്മാവിന് നാശമില്ല) എന്ന് പറയുന്നുണ്ട്. പക്ഷെ ഇന്ന് ആത്മാവിനെക്കുറിച്ച് ഏറ്റവുമധികം ചിന്തയില്ലാത്തവര്‍ മുസ്ലിങ്ങള്‍ തന്നെയാണ്. എനിക്ക് ഗീതയില്‍ നിന്നാണ് പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയത്. അതാണ് ഭഗവദ്ഗീതയിലേക്ക് തിരിഞ്ഞത്.” – അബ്ദുള്‍ റഹ്മാന്‍ പറയുന്നു.

ലോകാ സമസ്താ സുഖിനോ ഭവന്തു പോലുള്ള ഉദാത്തമായ ശ്ലോകങ്ങള്‍ ഖുറാനിലോ, ബൈബിളിലോ, തോറയിലോ ഇല്ലെന്നും അബ്ദുള്‍ റഹ്മാന്‍ സമര്‍ത്ഥിക്കുന്നു. ഇപ്പോള്‍ ഭഗവദ് ഗീത പഠിപ്പിക്കുന്നത് അബ്ദുള്‍ റഹ്മാന്റെ ഒരു പ്രധാന ദൗത്യമാണ്. സംസ്കൃതത്തില്‍ ശ്ലോകം ചൊല്ലി അതിന്റെ അര്‍ത്ഥം വിശദീകരിച്ചാണ് അബ്ദുള്‍ റഹ്മാന്‍ ഗീത പഠിപ്പിക്കുന്നത്. ചിലപ്പോള്‍ ഗീതാശ്ലോകത്തിന്റെ അര്‍ത്ഥം അറബിക് ഭാഷയില്‍ വരെ വിശദീകരിക്കാനും അബ്ദുള്‍ റഹ്മാന് സാധിക്കും. ഇപ്പോള്‍ ഇസ്ലാമിക പണ്ഡിതരെ വരെ ഗീത പഠിപ്പിക്കുന്നുണ്ട്. ഗീതയിലെ 480 ശ്ലോകങ്ങളും ഇദ്ദേഹത്തിന് മനപാഠമാണ്.

അക്കാദമിക തലത്തില്‍ ക്വാളിഫിക്കേഷന്‍ ഇല്ലെങ്കിലും താന്‍ ഒമ്പത് ഭാഷയോളം സംസാരിക്കുമെന്ന് അബ്ദുള്‍ റഹ്മാന്‍ പറയുന്നു.

Tags: QuranAbdulRahmanTorahSpiritualityBhagavat gita
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

Spiritual

വിഗ്രഹത്തിലൂടെ അതിലടങ്ങിയിരിക്കുന്ന ഈശ്വരതത്ത്വത്തെ അറിയാം…

Kerala

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

Spiritual

ഗാര്‍ഹസ്ഥ്യര്‍ മൂന്ന് കുറികള്‍ തൊടാന്‍ പാടുണ്ടോ? ചന്ദനം മോതിരവിരല്‍ കൊണ്ട് തൊടണം

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

പുതിയ വാര്‍ത്തകള്‍

2026 വ്യാഴ മാറ്റം: തുലാം രാശിക്കാരുടെ പൊതുവായ വിശകലം

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

ഇന്ത്യൻ ആകാശക്കോട്ടയ്‌ക്ക് കരുത്തേകാൻ റഷ്യൻ R-37M ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ വരുന്നു : 1.2 ബില്യൺ ഡോളറിന്റെ കരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.