Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

ഭീകരവാദികളായ മസൂദ് അസറിനെയും ഹഫീസ് സയിദിനെയും വിട്ടുതരാന്‍ തയ്യാറാണെന്ന ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന മറ്റൊരു ചതിയാണെന്ന് വിലയിരുത്തല്‍. പാകിസ്ഥാന്‍ സൈന്യത്തിന്റെ നിര്‍ദേശപ്രകാരമാണ് ബിലാവല്‍ ഭൂട്ടോ ഇത്തരം പ്രസ്താവന നടത്തുന്നതെന്നും നാളെ പിന്‍വലിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു പ്രസ്താവന മാത്രമാണിതെന്നും റിട്ട. മേജന്‍ ഗൗരവ് ആര്യയെപ്പോലുള്ളവര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 10:39 pm IST
in India, World

ഇസ്ലാമബാദ് : ഭീകരവാദികളായ മസൂദ് അസറിനെയും ഹഫീസ് സയിദിനെയും വിട്ടുതരാന്‍ തയ്യാറാണെന്ന ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന മറ്റൊരു ചതിയാണെന്ന് വിലയിരുത്തല്‍. പാകിസ്ഥാന്‍ സൈന്യത്തിന്റെ നിര്‍ദേശപ്രകാരമാണ് ബിലാവല്‍ ഭൂട്ടോ ഇത്തരം പ്രസ്താവന നടത്തുന്നതെന്നും നാളെ പിന്‍വലിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു പ്രസ്താവന മാത്രമാണിതെന്നും റിട്ട. മേജന്‍ ഗൗരവ് ആര്യയെപ്പോലുള്ളവര്‍ പറയുന്നു.

“ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ ബിലാവല്‍ ഭൂട്ടോയ്‌ക്ക് യാതൊരു നിയമപരമായ അവകാശവുമില്ല. അദ്ദേഹം പാക് സൈന്യത്തിന്റെ മന്ത്രിസഭയില്‍ പോലും അംഗമല്ല. അദ്ദേഹം പാകിസ്ഥാനിലെ പ്രസിഡന്‍റായ അലി സര്‍ദാര്‍ ഭൂട്ടോയുടെ മകനാണ് എന്നത് മാത്രമേയുള്ളൂ. പക്ഷെ നാളെ പിന്‍വലിക്കാന്‍ വേണ്ടി മാത്രമാണ് ഇന്ന് ബിലാവല്‍ ഭൂട്ടോയുടെ പേരില്‍ ഇത്തരമൊരു പ്രസ്താവന നടത്തിക്കുന്നത്. പാകിസ്ഥാന്‍ സൈന്യമാണ് ഇതിന് പിന്നില്‍”- റിട്ട. മേജര്‍ ഗൗരവ് ആര്യ പറയുന്നു.

വാസ്തവത്തില്‍ സിന്ധുനദീജലം ലഭിക്കാതെ സിന്ധ് പ്രവിശ്യയില്‍ ഉള്‍പ്പെടെ കര്‍ഷകര്‍ കലാപം കൂട്ടുന്ന സ്ഥിതിവിശേഷമുണ്ട്. കാരണം പാകിസ്ഥാനിലെ കര്‍ഷകര്‍ ആവശ്യമായ 90 ശതമാനം ജലവും വരുന്നത് ഇന്ത്യയില്‍ നിന്നൊഴുകുന്ന സിന്ധൂനദീജലമാണ്. അത് ലഭിക്കാതെ വന്നാല്‍ അവിടുത്തെ കൃഷി നശിക്കും. ഈ സാഹചര്യത്തിലാണ് ആദ്യമൊക്കെ സിന്ധൂനദീജലം നല്‍കിയില്ലെങ്കില്‍ ആ നദിയില്‍ ഇന്ത്യക്കാരുടെ രക്തമൊഴുക്കും എന്ന് വെല്ലുവിളിച്ച ബിലാവല്‍ ഭൂട്ടോ പൊടുന്നനെ സമവായത്തിന്റെ ഭാഷ സംസാരിക്കുന്നതില്‍ സംശയം ഉയരുന്നുണ്ട്.

എന്തായാലും പാക് അധീനകശ്മീര്‍ ഇന്ത്യയ്‌ക്ക് വിട്ടുതരികയും ഇന്ത്യ ആവശ്യപ്പെടുന്ന പാക് ഭീകരരെ വിട്ടുതരികയും ചെയ്താല്‍ മാത്രമാണ് സിന്ധൂനദീജലക്കരാര്‍ സംബന്ധിച്ച ചര്‍ച്ച തന്നെ നടക്കൂ എന്ന നിലപാടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതേ അഭിപ്രായം തന്നെയാണ് പ്രധാനമന്ത്രി മോദിയും ആവര്‍ത്തിച്ചത്. ഉയരത്തില്‍ കിടക്കുന്ന ഇന്ത്യന്‍ ഭൂപ്രദേശത്ത് നിന്നൊഴുകുന്ന സിന്ധൂനദിയില്‍ നിന്നും ജലം പാകിസ്ഥാന് ലഭിക്കണമെങ്കില്‍ ഇന്ത്യ വിചാരിക്കണം. ഇനി ഈ നദിയിലെ ജലം ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ എന്ന് മോദി പറയുന്നു.

ഭീകരവാദം നിര്‍ത്തണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ അംഗീകരിച്ചിട്ടില്ല. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ഭീകരപരിശീലനകേന്ദ്രങ്ങള്‍ വീണ്ടും തുറന്നിരിക്കുകയാണ് പാകിസ്ഥാന്‍. ഐഎംഎഫ് പോലുള്ള അന്താരാഷ്‌ട്ര ധനസ്ഥാപനങ്ങള്‍ നല്‍കിയ വന്‍ധനസഹായതുകകള്‍ ആയുധങ്ങള്‍ വാങ്ങാനാണ് പാകിസ്ഥാന്‍ ഉപയോഗിക്കുന്നത് എന്നതിനര്‍ത്ഥം ഇന്ത്യയുമായി ഇനിയും യുദ്ധത്തിന് തന്നെയാണ് പാകിസ്ഥാന്‍ ഒരുങ്ങുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

“ബിലാവല്‍ ഭൂട്ടോയെക്കൊണ്ട് പാകിസ്ഥാന്‍ സൈന്യം വെറുതെ സമാധാനത്തിന്റെ ഒരു ഒലീവ് ചില്ല നീട്ടുകയാണ് ചെയ്യുന്നത്. അതാണ് മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവനയ്‌ക്ക് പിന്നില്‍. പക്ഷെ ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന പാകിസ്ഥാന്‍ പിന്‍വലിക്കുന്നു. കാരണം ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ ബിലാവല്‍ ഭൂട്ടോയ്‌ക്ക് യാതൊരു അവകാശവുമില്ല എന്ന് നാളെ പാക് സൈന്യം പറയുമെന്ന് ഉറപ്പാണ്.” – റിട്ട. മേജര്‍ ഗൗരവ് ആര്യ പറയുന്നു.

Tags: Bilawal BhuttoMasood AzharIndus Water TreatyOperation Sindoorpak armyIWTterrorismpakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

India

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

India

പാകിസ്ഥാന് നെഞ്ചിടിപ്പേറും , റഷ്യയിൽ നിന്ന് നാലാമത്തെ എസ് 400 സ്ക്വാഡ്രൺ ഇന്ത്യയിലെത്തി : വ്യോമ പ്രതിരോധ സംവിധാനത്തിന് മുതൽക്കൂട്ട്

പുതിയ വാര്‍ത്തകള്‍

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.