Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല; സമഗ്ര ശിക്ഷ കേരള പ്രതിസന്ധിയിലേക്ക്

ശമ്പളം നല്‍കുന്നില്ല; മന്ത്രിയോട് പരാതി പറഞ്ഞിട്ടും രക്ഷയില്ല

അനിജാമോള്‍ കെ. പി. by അനിജാമോള്‍ കെ. പി.
Jul 5, 2025, 11:17 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പിഎംശ്രീ പദ്ധതി നടപ്പാക്കാത്തതിനെ തുടര്‍ന്ന് സമഗ്ര ശിക്ഷ അഭിയാന്‍ കേരള (എസ്എസ്‌കെ) കൂടുതല്‍ പ്രതിസന്ധിയിലേക്ക്. 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും ഫണ്ട് അനുവദിച്ചാണ് എസ്എസ്‌കെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ദുരഭിമാനം മൂലം പിഎംശ്രീ പദ്ധതിയില്‍ ഒപ്പിടാത്തതിനാലാണ് പ്രതിസന്ധി രൂക്ഷമായത്. വിദ്യാഭ്യാസ വകുപ്പിലാണെങ്കില്‍ നിത്യചെലവിനു പോലും പണം ഇല്ല.

എസ്എസ്‌കെയിലെ സ്‌പെഷലിസ്റ്റ് അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. ഫണ്ടിന്റെ അപര്യാപ്തത മൂലം ഭിന്നശേഷിക്കാരായ ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികളും ദുരിതത്തിലാണ്. 2500 സ്‌പെഷല്‍ എഡ്യൂക്കേറ്റര്‍മാര്‍ ഉള്‍പ്പെടെ 6300 ജീവനക്കാരാണ് എസ്എസ്‌കെയില്‍ ഉള്ളത്. രണ്ട് മാസമായി ശമ്പളം മുടങ്ങിയതോടെ പ്രതിസന്ധിയിലാണ് ഇവര്‍. മെയ്, ജൂണ്‍ മാസങ്ങളിലെ ശമ്പളമാണ് മുടങ്ങിയത്.

എസ്എസ്‌കെയില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സ്‌പെഷലിസ്റ്റ് അധ്യാപകര്‍ ജോലിചെയ്യുന്നത്. മാസത്തില്‍ 11,600 രൂപയാണ് വേതനം. താല്‍ക്കാലിക, കരാര്‍ ജീവനക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും 20,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് മാസ വേതനം.

163 ബിആര്‍സികളിലായി മറ്റ് വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകളില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വാങ്ങി എസ്എസ്‌കെയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളവും നല്‍കിയിട്ടില്ല.
പ്രതിസന്ധിയിലായതോടെ പലരും ജോലി ഉപേക്ഷിച്ച് മറ്റ് ജോലികള്‍ സ്വീകരിച്ചു. അതേസമയം സര്‍ക്കാരിന്റെ പിടിവാശി മൂലം ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ പഠനത്തിനായുള്ള ഫണ്ടുകളും നിലച്ചിരിക്കുകയാണ്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികളാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്കുള്ള പദ്ധതികള്‍ക്കായി വര്‍ഷം 120 കോടി രൂപയാണ് എസ്എസ്‌കെ വഴി ചെലവഴിക്കുന്നത്. ഫണ്ട് ലഭിക്കാതെയായതോടെ ഭിന്നശേഷിക്കാരും പ്രതിസന്ധിയിലാണ്. ഭിന്നശേഷിക്കാരുടെ പഠനത്തിനായി വിവിധ ഉപകരണങ്ങള്‍ക്കുപുറമേ, സ്‌പെഷല്‍ എജ്യൂക്കേറ്റര്‍മാരുടെ സേവനവും എസ്എസ്‌കെ നല്‍കുന്നുണ്ട്. ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ വനവാസി മേഖലകളിലും സംസ്ഥാനത്തെ ഉള്‍നാടന്‍ പ്രദേശങ്ങളിലുമുള്ള കുട്ടികളെ പ്രത്യേകം വാഹനമേര്‍പ്പെടുത്തിയും വൊളന്റിയര്‍മാരെ നിയോഗിച്ചുമാണ് സ്‌കൂളൂകളിലെത്തിക്കുന്നത്. ഇതിനായി ഓരോകുട്ടിക്കും മാസം 600 രൂപവീതം എസ്എസ്‌കെ ചെലവഴിക്കുന്നു. ഇത്തരത്തില്‍ പഠനസഹായം ലഭിക്കുന്ന 15,000 കുട്ടികളുണ്ട്.

കണ്ണൂര്‍, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഏഴ് ഹോസ്റ്റലും നടത്തുന്നുണ്ട്. ഇവിടങ്ങളില്‍ പട്ടികവിഭാഗത്തിലുള്ള 350 പേര്‍ താമസിച്ചു പഠിക്കുന്നു. ഇതുകൂടാതെ, കിടപ്പുരോഗികളായ കുട്ടികള്‍ക്കും എസ്എസ്‌കെ വീട്ടില്‍ പഠനാവസരമൊരുക്കുന്നു. പട്ടികവിഭാഗത്തിലും ദാരിദ്ര്യരേഖയ്‌ക്കുതാഴെയുമുള്ള ആണ്‍കുട്ടികള്‍ക്കും എട്ടുവരെ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും യൂണിഫോം നല്‍കുന്നതും എസ്എസ്‌കെയാണ്. എട്ടുവരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടിച്ചെലവും എസ്എസ്‌കെ വഹിക്കുന്നു. പ്രതിസന്ധിയെ തുടര്‍ന്ന് എസ്എസ്‌കെ നല്‍കി വരുന്ന സഹായമെല്ലാം നിലച്ച അവസ്ഥയിലാണ്. ഫണ്ട് മുടങ്ങിയതോടെ അധ്യാപകര്‍ക്കൊപ്പം ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികളും ദുരിതത്തിലായിരിക്കുകയാണ്.

Tags: Education DepartmentComprehensive Siksha Abhiyan Keralaപിഎംശ്രീ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

5 മന്ത്രിസ്ഥാനങ്ങള്‍ക്ക് വാശിപിടിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രിസ്ഥാനവും വേണം, ലീഗ് വരയ്‌ക്കുന്നിടത്ത് യുഡിഎഫിനെ എത്തിക്കാന്‍ നീക്കം

Kerala

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

Kerala

പി എം ശ്രീ; കത്ത് അയക്കാത്തതിൽ സിപിഐയ്‌ക്ക് അതൃപ്തി, വിഷയം മന്ത്രിസഭാ യോഗത്തിൽ ഉന്നയിക്കാൻ സിപിഐ മന്ത്രിമാർ

Kerala

പിഎം ശ്രീ പദ്ധതി; ഇടതുകേന്ദ്രങ്ങളിൽ അമ്പരപ്പ്, എതിർപ്പ് പരസ്യമാക്കി ആർജെഡിയും, തലയില്‍ മുണ്ടിട്ടുപോയി ഒപ്പിട്ടുവെന്ന് സന്തോഷ് കുമാർ എം.പി

Kerala

വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ: 123 പൊതു വിദ്യാലയങ്ങള്‍ വാടക കെട്ടിടത്തില്‍

പുതിയ വാര്‍ത്തകള്‍

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.