Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിവേകാനന്ദ സ്വാമിയുടെ മഹാസമാധി സ്മരണയില്‍

ഡോ. വി.എസ്. ശര്‍മ്മ by ഡോ. വി.എസ്. ശര്‍മ്മ
Jul 5, 2025, 10:18 am IST
in Samskriti

വിവേകാനന്ദ സ്വാമിയുടെ ദിവ്യസമാധി ദിനമായിരുന്നു ഇന്നലെ. 1902 ജൂലൈ 4 ആണ് സ്വാമിജിയുടെ സമാധിദിനം. ഭാരതത്തിലെ മഹാപുരുഷന്മാരില്‍ കേരളത്തിന് ഉറ്റബന്ധമുള്ള സംന്യാസിവര്യനായിരുന്നു വിവേകാനന്ദ സ്വാമി. അദ്ദേഹം 1898 ഡിസംബറില്‍ കേരളം സന്ദര്‍ശിച്ച കാര്യം സുവിഖ്യാതമാണ്. സ്വാമിജിയുടെ സഹോദര സംന്യാസി ആയിരുന്ന, ശ്രീരാമകൃഷ്ണദേവ ശിഷ്യന്‍ നിര്‍മ്മലാനന്ദ സ്വാമി കേരളത്തില്‍ വന്നതും ശ്രീരാമകൃഷ്ണ വിവേകാനന്ദ പ്രസ്ഥാനത്തിന് തിരി കൊളുത്തിയതും ചരിത്ര പ്രാധാന്യമുള്ള സംഭവമാണ്.

നിര്‍മ്മലാനന്ദ സ്വാമി കേരളത്തില്‍ അനേകം ശ്രീരാമകൃഷ്ണ ആശ്രമങ്ങള്‍ സ്ഥാപിച്ചു. ആദ്യത്തെ ആശ്രമം 1913-ല്‍ ഹരിപ്പാട് ആണ് സ്ഥാപിച്ചത്. പിന്നീട് തിരുവല്ലയിലും ഒറ്റപ്പാലത്തും മറ്റുമായി സ്ഥാപിക്കപ്പെട്ട പല ആശ്രമങ്ങളും ചില പ്രത്യേക കാരണങ്ങളാല്‍ ആഗോള ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തില്‍ നിന്നും വിട്ടുനില്‍ക്കാനിടയായി. അക്കൂട്ടത്തില്‍പ്പെട്ട ഹരിപ്പാട് ആശ്രമം 2008-ല്‍ ശ്രീരാമകൃഷ്ണ മിഷന്‍ ഏറ്റെടുത്തു. പിന്നീട് സമീപസ്ഥമായ കായംകുളം ആശ്രമവും ചേര്‍ന്നു.

അവശേഷിച്ചത് ഒറ്റപ്പാലം ശ്രീരാമകൃഷ്ണ ആശ്രമമായിരുന്നു. അവിടെയാണ് സ്ഥാപക ആചാര്യനായ നിര്‍മ്മലാനന്ദ സ്വാമി(തുളസീ മഹാരാജ്) ദീര്‍ഘകാലം കഴിഞ്ഞുകൂടിയതും സമാധിയടഞ്ഞതും. അവിടെ അവസാന അദ്ധ്യക്ഷനായിരുന്ന കൈവല്യാനന്ദ സ്വാമിയുടെ പരിശ്രമഫലമായി ഹരിപ്പാട്, കായംകുളം ആശ്രമങ്ങള്‍ക്കു പിന്നാലെ ഇപ്പോള്‍ ഒറ്റപ്പാലം ആശ്രമവും ശ്രീരാമകൃഷ്ണ മിഷന്റെ ഭാഗമായി ഭവിച്ചിരിക്കുന്നു. 2025 മെയ് 12ന് ഒറ്റപ്പാലം ആശ്രമം ഔപചാരികമായി മിഷനില്‍ ചേര്‍ക്കപ്പെടുകയും ഗീതാശരണാനന്ദ സ്വാമി ആശ്രമ അദ്ധ്യക്ഷനായി നിയോഗിക്കപ്പെടുകയും ചെയ്തു.

സമീപകാലത്ത് കേരളത്തിലെ ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിനു വേണ്ടി അനവരതം സഫലമായി പ്രയത്‌നിച്ച കൈവല്യാനന്ദസ്വാമി ഒറ്റപ്പാലം ആശ്രമത്തില്‍ നിന്നും മറ്റൊരു കുടീരത്തിലേക്ക് താമസം മാറ്റുകയും ചെയ്തു.

കേരളത്തിലെ ശ്രീരാമകൃഷ്ണ – വിവേകാനന്ദ പ്രസ്ഥാനവും രാമകൃഷ്ണാശ്രമങ്ങളും സംബന്ധിച്ച ചരിത്രം പരിശോധിച്ചാല്‍ വളരെയധികം ത്യാഗബുദ്ധിയോടെ പ്രസംഗിക്കുകയും പ്രയത്‌നിക്കുകയും ചെയ്ത ശ്രീ ആഗമാനന്ദ സ്വാമികള്‍ ശ്രീശങ്കരാചാര്യ സ്വാമികളുടെ ജന്മസ്ഥലമായ കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമം സ്ഥാപിച്ചതും വലിയൊരു പ്രവര്‍ത്തന കേന്ദ്രമാക്കി വളര്‍ത്തിയതും അവസാനം ശ്രീരാമകൃഷ്ണ മിഷനില്‍ ലയിപ്പിച്ചതും ഇവിടെ പ്രത്യേകം സ്മരണീയമാണ്.

കേരളത്തിലെ ശ്രീരാമകൃഷ്ണ-വിവേകാനന്ദ പ്രസ്ഥാനത്തിന് ഇനിയും പ്രവര്‍ത്തിക്കാനും വിവേകാനന്ദ സ്വാമിയുടെ നിരുപമമായ ജീവിതം, പ്രവര്‍ത്തനം, സന്ദേശങ്ങള്‍ തുടങ്ങിയവയെ സജീവമാക്കി നിലനിര്‍ത്താനും നാം ബാധ്യസ്ഥരാണ്. സ്വാമിജിയുടെ മഹാസമാധി ദിനത്തില്‍ വിവേകാനന്ദ സ്വാമികളുടെ ഉദാത്തമായ സ്മരണക്കുമുമ്പില്‍ നമസ്‌കരിക്കുന്നത് ”ഇനിഎന്താണ് ഇവിടെ നടക്കുക? എന്തെങ്കിലും നടക്കുമോ?” എന്ന പ്രശ്‌നം ഏവരുടേയും മനസില്‍ ഉണര്‍ത്തികൊണ്ടാവട്ടെ.!

 

Tags: Swami VivekanandaMahasamadhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

Samskriti

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

സ്വാമി വിവേകാനന്ദനേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും സാമൂഹിക മാധ്യമത്തിലൂടെ വികലമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത രാജീവ് പള്ളിക്കോണത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു
പരിഷത്ത് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സ്വാമി വിവേകാനന്ദനേയും യോഗി ആദിത്യനാഥിനേയും അധിക്ഷേപിച്ച സംഭവം: വിഎച്ച്പി മാര്‍ച്ച് നടത്തി

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറ സന്ദര്‍ശിച്ചപ്പോള്‍ ധ്യാനനിമഗ്നനായി മോദി (ഇടത്ത്)
India

മോദീ…വിവേകാനന്ദനും ഫ്രാന്‍സുമായുള്ള ബന്ധം കണ്ടെടുത്ത താങ്കളുടെ ടീമിന്റെ ഗവേഷണചാതുരിയെ അഭിനന്ദിക്കാതെ വയ്യ….

പുതിയ വാര്‍ത്തകള്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.