Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമ സ്വാതന്ത്ര്യം തടവറയില്‍; കുനിയാന്‍ പറഞ്ഞപ്പോള്‍ നിവര്‍ന്നു നിന്നത് ജന്മഭൂമി മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2025, 11:07 am IST
in Kerala
ജന്മഭൂമി, കേസരി എന്നിവ പ്രവര്‍ത്തിച്ചിരുന്ന വെങ്കിടേഷ് നായക് മോഹന്‍ദാസ് ബില്‍ഡിങ്‌, പുത്തൂര്‍മഠം ചന്ദ്രന്‍

ജന്മഭൂമി, കേസരി എന്നിവ പ്രവര്‍ത്തിച്ചിരുന്ന വെങ്കിടേഷ് നായക് മോഹന്‍ദാസ് ബില്‍ഡിങ്‌, പുത്തൂര്‍മഠം ചന്ദ്രന്‍

എല്ലാ പത്രങ്ങളും വാര്‍ത്തകള്‍ തമസ്‌കരിക്കുന്ന സാഹചര്യത്തില്‍ ജന്മഭൂമിയും അതേ നിലപാട് സ്വീകരിക്കണമോ എന്ന് ആലോചിക്കാന്‍ പത്രത്തിന്റെ ചുമതലയില്‍ പെട്ട പ്രധാനപ്പെട്ടവര്‍ യോഗം ചേര്‍ന്ന കാര്യം അന്ന് ജന്മഭൂമിക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന, പിന്നീട് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പുത്തൂര്‍മഠം ചന്ദ്രന്‍ ഓര്‍ക്കുന്നു.

പത്രാധിപരായിരുന്ന പി.വി.കെ. നെടുങ്ങാടി, ഡയറക്ടര്‍മാരിലൊരാളായ വി.സി. അച്യുതന്‍, പി. നാരായണ്‍ജി, പുത്തൂര്‍മഠം ചന്ദ്രന്‍ തുടങ്ങിയവരാണ് ആ യോഗത്തില്‍ പങ്കെടുത്തത്. ജന്മഭൂമിക്ക് വാര്‍ത്ത സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് നിര്‍ദേശങ്ങളൊന്നും വന്നിട്ടില്ലാത്തതിനാല്‍ അടിയന്തരവാസ്ഥയുമായി ബന്ധപ്പെട്ട എല്ലാവാര്‍ത്തകളും കൊടുക്കാമെന്ന് നെടുങ്ങാടി സാര്‍ അഭിപ്രായപ്പെട്ടു. ജന്മഭൂമി അന്ന് മുഖ്യധാരയില്‍ പ്രവേശിച്ചിട്ടില്ലാത്തതിനാലാവാം സര്‍ക്കാര്‍ നിര്‍ദേശം എത്താതിരുന്നത്.

നിര്‍ദേശമില്ലാത്തതിനാല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായ ശക്തമായ പ്രതികരണങ്ങളോടെ തന്നെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജന്മഭൂമി ഇറങ്ങി. മറ്റ് പത്രങ്ങള്‍ ഭരണാധികാരികളുടെ നിര്‍ദേശം അനുസരിച്ച് അടിയന്തരാവസ്ഥാ വാര്‍ത്തകളൊന്നും കൊടുക്കാതെ നിയന്ത്രണം പാലിച്ചു (പിന്നെയും കുറച്ചു നാളുകള്‍ കഴിഞ്ഞാണ് പത്രവാര്‍ത്തകള്‍ പിആര്‍ഡി ഓഫീസില്‍ സെന്‍സറിങ്ങിന് വിധേയമാക്കിയ ശേഷം മാത്രം പ്രിന്റ് ചെയ്യുക എന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയത്).

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുമ്പുണ്ടായ അലഹബാദ് കോടതി വിധിയുടെയും (ഇന്ദിരാഗന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്തുകൊണ്ടുള്ള വിധി) ആ സമയത്ത് ഇന്ദിര സര്‍ക്കാരിനെതിരെ നടന്ന ശക്തമായ ജനകീയ സമരങ്ങളുടെയുമൊക്കെ വാര്‍ത്തകള്‍ ജന്മഭൂമി കൊടുത്തുകൊണ്ടിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം പ്രതിഷേധ സൂചകമായി എഡിറ്റോറിയല്‍ പ്രസിദ്ധപ്പെടുത്തുന്ന സ്ഥലം ശൂന്യമാക്കിയാണ് പത്രമിറക്കിയത്. അന്നു തന്നെ ദേശീയ നേതാക്കളുടെ (ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായി, എല്‍.കെ. അദ്വാനി തുടങ്ങിയവരുടെ) അറസ്റ്റ് വാര്‍ത്തയും മറ്റും അടുത്തദിവസം കൊടുത്തു. സ്ഥിരമായി ചെറിയൊരു റേഡിയോയില്‍ ബിബിസി വാര്‍ത്തകള്‍ കേള്‍ക്കാറുണ്ടായിരുന്ന നാരായണ്‍ജിയാണ് ഈ വിവരങ്ങളൊക്കെ അറിയിച്ചുകൊണ്ടിരുന്നത്.

ദേശീയ വാര്‍ത്തകളുള്‍പ്പെടെ മറ്റെങ്ങും കിട്ടാത്ത വിവരങ്ങള്‍ ലഭ്യമാക്കിത്തുടങ്ങിയതോടെ ആ ദിവസങ്ങളില്‍ ജന്മഭൂമി നിരവധിയാളുകളുടെ കൈകളിലെത്തി (പ്രിന്റ് ചെയ്യുന്നത് കുറച്ച് കോപ്പികളാണെങ്കിലും). അതോടെ പോലീസിന്റെ ശ്രദ്ധയിലും പെട്ടു. അങ്ങനെയാണ് ജൂലൈ 2ന് പോലീസ് ജന്മഭൂമി ഓഫീസിലെത്തി പത്രം അടച്ചുപൂട്ടിക്കുന്നത്. ജന്മഭൂമിയുടെ പ്രസാധകനും മാനേജിങ് ഡയറക്ടറുമായിരുന്ന യു. ദത്താത്രേയ റാവുവിനെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

Tags: Told to bowStood tallemergencyJanmabhumiimprisonmentSpecialpress freedommedia rightsBehind bars
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

Vicharam

അടിയന്തരാവസ്ഥ@51 ഒഴിയാബാധയായി അടിയന്തരാവസ്ഥ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.