Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേല്‍-ഇറാന്‍ യുദ്ധം: ജയം ആര്‍ക്ക്?

സംശയമില്ല ഈ യുദ്ധത്തിലെ ജയം കണക്കാക്കിയാല്‍ അത് ഇസ്രയേലിന് തന്നെ. കാരണം ഇറാന്റെ മൂന്ന് ആണവനിലയങ്ങളായ ഫര്‍ദോ, ഇസ്ഫഹാന്‍, നതാന്‍സ് എന്നിവ തകര്‍ത്തതോടെ ഇറാന്‍ ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പായി. ആണവായുധം കയ്യിലുള്ള ഇറാന്‍ അത് ബലിസ്റ്റിക് മിസൈലില്‍ ഘടിപ്പിച്ച് ഏത് നിമിഷവും അയയ്‌ക്കുമെന്നും അത് ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്നും ഉള്ള ആശങ്കയാണ് മാറിക്കിട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2025, 12:39 am IST
in World

ടെഹ് റാന്‍: സംശയമില്ല ഈ യുദ്ധത്തിലെ ജയം കണക്കാക്കിയാല്‍ അത് ഇസ്രയേലിന് തന്നെ. കാരണം ഇറാന്റെ മൂന്ന് ആണവനിലയങ്ങളായ ഫര്‍ദോ, ഇസ്ഫഹാന്‍, നതാന്‍സ് എന്നിവ തകര്‍ത്തതോടെ ഇറാന്‍ ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പായി. ആണവായുധം കയ്യിലുള്ള ഇറാന്‍ അത് ബലിസ്റ്റിക് മിസൈലില്‍ ഘടിപ്പിച്ച് ഏത് നിമിഷവും അയയ്‌ക്കുമെന്നും അത് ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്നും ഉള്ള ആശങ്കയാണ് മാറിക്കിട്ടിയത്.

മാത്രമല്ല, ഇറാന്റെ പ്രധാന ആണവശാസ്ത്രജ്ഞരെയും സൈനികമേധാവികളെയും വധിക്കാനും ഇസ്രയേലിന് സാധിച്ചു. ഏത് നിമിഷവും വധിക്കപ്പെട്ടേക്കുമെന്ന ഭീതിയുള്ളതിനാല്‍ ആയത്തൊള്ള ഖമേനിയ്‌ക്ക് ഒളിവില്‍ പോകേണ്ടി വന്നു എന്നത് ഇറാന്റെ ദൗര്‍ബല്യം തന്നെയാണ് തുറന്നുകാട്ടിയത്. പകരം ചില മതമേധാവികളെ അധികാരം ഏല്‍പിച്ചു എന്ന് ആയത്തൊള്ള ഖമേനി പക്ഷം  അവകാശപ്പെട്ടുവെങ്കിലും ഖമേനിയുടെ അധികാരം വല്ലാതെ ക്ഷയിച്ചു കഴിഞ്ഞിരിക്കുന്നു. ഖമേനി ഇറാന്റെ അവസാനവാക്കല്ലെന്ന സന്ദേശം പരന്നുകഴിഞ്ഞു. ഇനി വരും നാളുകളില്‍ കാണാന്‍ പോകുന്നത് ഇറാനുള്ളില്‍ ആഭ്യന്തരകലാപമാണ്. അതിലേക്കാണ് അമേരിക്കയും ഇസ്രയേലും ഇനി നീങ്ങാന്‍ പോകുന്നത്.

മൊസ്സാദിന്റെ വിജയം

മൊസ്സാദ് എന്ന ഇസ്രയേല്‍ രഹസ്യസേനയുടെ കരുത്തും ലോകത്തിന് ബോധ്യമായി. ഇറാനുള്ളില്‍ മാസങ്ങളുടെ ശ്രമഫലമായി നുഴഞ്ഞുകയറുകയും ആധുനികമായ ഡ്രോണുകളും മിസൈലുകളും അവിടേക്ക് ഒളിച്ചുകടത്തി ഇറാനുള്ളില്‍ നിന്നു കൊണ്ട് തന്നെ ആയുധങ്ങള്‍ അയച്ച് ആണവായുധം നിര്‍മ്മിക്കുന്നതിനുള്ള യുറേനിയം സമ്പുഷ്ടീകരണം നടക്കുന്ന നതാന്‍സ് എന്ന ആണവകേന്ദ്രം തകര്‍ക്കുകയും പ്രധാന ആണവശാസ്ത്രജ്ഞരെയും സൈനികമേധാവികളെയും വധിക്കുകയും മിസൈല്‍ അയക്കുന്നതിനുള്ള ലോഞ്ചറുകള്‍ 30 ശതമാനത്തിലധികം തകര്‍ക്കുകയും ബലിസ്റ്റിക് മിസൈല്‍ ശേഖരം തകര്‍ക്കുകയും ചെയ്ത മൊസ്സാദിന്റെ പ്രവര്‍ത്തനം എത്രത്തോളും സൂക്ഷ്മമവും കൃത്യവും ആണെന്ന് ഇനി വിവരിക്കേണ്ട ആവശ്യമില്ല. മൊസ്സാദ് എന്ന രഹസ്യഏജന്‍സിയുടെ രഹസ്യവിവരശേഖരണമിടുക്കും ഇസ്രയേലിലെ പ്രതിരോധരംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ ആയുധമികവും ഇസ്രയേല്‍ പ്രതിരോധസേനയുടെ ധീരതയും എക്കാലവും വാഴ്‌ത്തപ്പെടും.

ഖമേനിയുടെ സൈനികക്കരുത്ത് വെറും ഭോഷ്ക്

ഖമേനി ഭരണത്തിന് മതമേലങ്കിയണിഞ്ഞ് ഇനി അധികകാലം വാഴാന്‍ കഴിയില്ല. കാരണം അത് ഭീകരത അണിയുന്ന മുഖം മൂടി മാത്രമാണെന്നും ഖമേനി സര്‍ക്കാരിന് ലെബനനിലെ ഹെസ്ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂതി എന്നീ ഭീകരസംഘടനകള്‍ ഖമേനിയുടെ ഇഷ്ടത്തിനൊത്ത് ചലിക്കുന്ന പാവകളാണെന്നും ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. ഇതോടെ ഇസ്രയേലിലെ ഖമേനി വിരുദ്ധ ശക്തികള്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കുമെന്ന് ഉറപ്പ്.

ഖമേനിയെ അനുകൂലിച്ച് ഇറാനില്‍ വന്‍പ്രകടനങ്ങള്‍ നടക്കുന്നതായുള്ള വാര്‍ത്ത വെറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്. കാരണം അവിടെ ഈ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നത് ഖമേനി സര്‍ക്കാര്‍ തന്നെയാണ് എന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

12 ദിവസത്തെ യുദ്ധം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഒരു കാര്യം ഉറപ്പിക്കാം. അദ്ദേഹം മൃഗീയ ഭൂരിപക്ഷത്തോടെ അടുത്ത ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് സംശയമില്ല.

ഹോര്‍മുസ് കടലിടുക്കും ഗള്‍ഫിലെ അമേരിക്കന്‍ സൈനികത്താവളങ്ങളും

അമേരിക്കയുടെ രണ്ട് ദൗര്‍ബല്യങ്ങള്‍ ഇറാന് അറിയാം. അറ്റകൈക്ക് ആ ദൗര്‍ബല്യങ്ങളെ തൊടാന്‍ മടിക്കില്ലെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് തടയലും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തലും. ഇത് രണ്ടും ഇറാന്‍ നടത്തി. അവസാനകൈപ്രയോഗം. അത് വെടിനിര്‍ത്തലിന് ആക്കം കൂടിയ രണ്ട് ഘടകങ്ങള്‍ ആണെങ്കിലും അതിന് മുന്‍പേ ഇസ്രയേലും യുഎസും നേടടേണ്ടത് നേടിക്കഴിഞ്ഞിരുന്നു എന്ന് ഇറാന്‍ വാഴ്‌ത്തുന്നവര്‍ മനസ്സിലാക്കുന്നില്ല.

Tags: IsraelNetanyahuceasefireIsraelIranwarAyatollah KhameneiBenjaminNetanyahu12 days wariranMossad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഹോർമുസ് ഞങ്ങളുടെ ആണവ ബോംബാണ്, ഞങ്ങൾ അത് ഒരിക്കലും ഉപേക്ഷിക്കില്ല’ : ട്രംപിന് തുറന്ന മുന്നറിയിപ്പ് നൽകി ഇറാൻ

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

World

‘യുദ്ധത്തിനും സമാധാനത്തിനും ഇറാൻ തയ്യാറാണ് ‘ : അമേരിക്കയ്‌ക്ക് ഇറാൻ അംബാസഡറുടെ കർശന മുന്നറിയിപ്പ്

World

ഇറാനിയന്‍ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് കുവൈറ്റ്

India

കുവൈറ്റ് വിമാനത്താവളത്തിലെ ഇറാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരന്‍

പുതിയ വാര്‍ത്തകള്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.