Thursday, June 19, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇറാന് മേല്‍ ഇസ്രയേല്‍ വ്യോമാധിപത്യം നേടിയത് ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനൊടുവില്‍

മാസങ്ങള്‍ക്ക് മുന്‍പേ, ഹെസ്ബുള്ള, സിറിയ എന്നിവയെ തകര്‍ക്കുകയും തുര്‍ക്കിയെ നയതന്ത്രത്തിന്റെ തുടലില്‍ കെട്ടിയിടുകയും ചെയ്തുകൊണ്ടുള്ള ഇസ്രയേലിന്റെ നീക്കങ്ങള്‍ ഇറാനെ അടിക്കാനുള്ളതിന്റെ മുന്നോടിയായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

Janmabhumi Online by Janmabhumi Online
Jun 18, 2025, 09:12 pm IST
in World
ഇസ്രയേല്‍ ഇറാനുള്ളില്‍ സ്ഥാപിച്ച മിസൈല്‍ ആക്രമണത്തിനുള്ള ലോഞ്ച് സംവിധാനം (ഇടത്ത്) മൊസ്സാദ് ചാരന്‍ (വലത്ത്)

ഇസ്രയേല്‍ ഇറാനുള്ളില്‍ സ്ഥാപിച്ച മിസൈല്‍ ആക്രമണത്തിനുള്ള ലോഞ്ച് സംവിധാനം (ഇടത്ത്) മൊസ്സാദ് ചാരന്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ടെഹ് റാന്‍ : ഇസ്രയേലില്‍ നിന്നും 2300 കിലോമീറ്റര്‍ ദൂരെയുള്ള ഇറാന്റെ വ്യോമസേന ബേസില്‍ മിസൈല്‍ ആക്രമണം നടത്താന്‍ സാധിച്ചതുള്‍പ്പെടെ ഇറാനുമേല്‍ വ്യോമാധിപത്യം നേടിയെടുക്കാന്‍ ഇസ്രയേലിന് കഴിഞ്ഞതിന് പിന്നില്‍ ഒരു വര്‍ഷം നീണ്ട ആസൂത്രണമുണ്ട്. ഇറാന്റെ നൂറുകണക്കിന് റഡാറുകളും വിമാനവേധ സംവിധാനങ്ങളും തകര്‍ത്തെറിയാന്‍ ഇസ്രയേലിന് സാധിച്ചത് ഒരു വര്‍ഷം നീണ്ട ഈ ആസൂത്രണത്തിന്റെ ഭാഗമായാണ്. ഇതാണ് പിന്നീടുള്ള ഇരുമ്പുവാളുകളുടെ ദൗത്യം (ഓപ്പറേഷന്‍ സ് വോര്‍ഡ്സ് ഓഫ് അയേണ്‍) എളുപ്പമാക്കിയത്. മാസങ്ങള്‍ക്ക് മുന്‍പേ, ഹെസ്ബുള്ള, സിറിയ എന്നിവയെ തകര്‍ക്കുകയും തുര്‍ക്കിയെ നയതന്ത്രത്തിന്റെ തുടലില്‍ കെട്ടിയിടുകയും ചെയ്തുകൊണ്ടുള്ള ഇസ്രയേലിന്റെ നീക്കങ്ങള്‍ ഇറാനെ അടിക്കാനുള്ളതിന്റെ മുന്നോടിയായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

ഒരു വര്‍ഷം മുന്‍പ് ഹെസ്ബുള്ളയുടെ വ്യോമപ്രതിരോധം തകര്‍ത്തു

ഒരു വര്‍ഷം മുന്‍പ് ലെബനനിലെ ഹെസ്ബുള്ളയുടെ വ്യോമപ്രതിരോധം തകര്‍ത്തതു മുതല്‍ ആരംഭിക്കുന്നൂ ഇസ്രയേലിന്റെ ഈ ആസൂത്രണം. ലെബനനിന് മുകളില്‍ ഇസ്രയേലിന്റെ ഒരു ഡ്രോണിന് പോലും മുന്‍പ് പറക്കാന്‍ കഴിയുമായിരുന്നില്ല. അത്രയ്‌ക്ക് ശക്തമായിരുന്നു ലെബനനിന്റെ വ്യോമപ്രതിരോധസംവിധാനം. ഇതിന് പിന്നില്‍ ഇറാന്റെ സഹായം കൂടിയുണ്ടായിരുന്നു. ലെബനനിലെ ഹെസ്ബുള്ളയ്‌ക്കെതിരായ ആക്രമണം നടത്തിയപ്പോള്‍ ഈ വ്യോമപ്രതിരോധസംവിധാനം ഇസ്രയേല്‍ അടിമുടി തകര്‍ത്തിരുന്നു.

സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദിനെ വീഴ്‌ത്തി
സിറിയയും ഇറാന്റെ ആധിപത്യമുള്ള രാജ്യമാണ്. ബാഷര്‍ അല്‍ അസ്സാദ് എന്ന സിറിയന്‍ പ്രസിഡന്‍റിന്റെ 25 വര്‍ഷത്തെ ഭരണമാണ് ഇസ്രയേലിന്റെ അനുഗ്രഹാശിസ്സുകളോടെ നടത്തിയ ആഭ്യന്തരകലാപത്തില്‍ അവസാനിച്ചത്. ഇതിന് പിന്നാലെ ഇസ്രയേല്‍ സിറിയയില്‍ സ്ഥാപിച്ചിരുന്ന ശക്തമായ വ്യോമപ്രതിരോധ സംവിധാനവും തകര്‍ത്തു തരിപ്പണമാക്കി.

എര്‍ദോഗാനെ നിര്‍വ്വീര്യമാക്കി

ഇതോടെ ലെബനനിലെ ആകാശപാതയിലും സിറിയയുടെ ആകാശപാതയിലും നിര്‍ഭയം യുദ്ധവിമാനങ്ങളും ഡ്രോണുകളും ഇസ്രയേലിന് പറത്താന്‍ പറ്റിത്തുടങ്ങി. വടക്കന്‍ സിറിയയില്‍ വ്യോമപ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ ശ്രമം അമേരിക്കയെ കൂടി കൂട്ടുപിടിച്ച് ഇസ്രയേലിന് ഒഴിവാക്കാന്‍ സാധിച്ചു. വടക്കന്‍ സിറിയയില്‍ എന്നും അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ച ആളാണ് എര്‍ദോഗാന്‍. ഇതോടെ ഈപ്രദേശത്തും ഇസ്രയേലിന് ഭീതി കൂടാതെ യുദ്ധവിമാനം പറത്താന്‍ സാധിച്ചു. ഇതോടെ ഇറാന്റെ തൊട്ടടുത്തുള്ള റഡാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ നിര്‍വ്വീര്യമായി. ഇതോടെ ഇവിടങ്ങളിലേക്കെത്തുന്ന ഇസ്രയേല്‍ യുദ്ധവിമാനങ്ങളെക്കുറിച്ച് ഇറാന് റഡാര്‍ മുന്നറിയിപ്പുകള്‍ കിട്ടാതായി.

യുഎസിന്റെ കൂടി സഹായത്തോടെയുള്ള രഹസ്യവിവര ശേഖരണം

ഇതിനെല്ലാം പിന്നില്‍ യുഎസ് സെന്‍റ് കോമിന്റെ സഹായങ്ങള്‍ കൂടി ഇസ്രയേലിന് ലഭിച്ചിരുന്നു. പുറമേയ്‌ക്ക് ഇറാനെതിരെ പ്രവര്‍ത്തിക്കുന്നില്ല എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും യുഎസിന്റെ ശക്തമായ ഇടപെടലുകള്‍ ഇസ്രയേല്‍ ദൗത്യം എളുപ്പമാക്കി. മധ്യേഷ്യയിലും ചില ആഫ്രിക്കന്‍ ഭാഗങ്ങളിലും മിഡില്‍ ഈസ്റ്റിലും യുഎസിന്റെ സൈനിക ദൗത്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്ന സംവിധാനമാണ് യുഎസ് സെന്‍ട്രല്‍ കമാന്‍റ് എന്ന് വിളിക്കുന്ന യുഎസ് സെന്‍റ് കോം. യുഎസ് സെന്‍റ് കോമിന്റെ കൂടി സഹായത്തോടെയുള്ള രഹസ്യവിവരശേഖരണവും അതിന്റെ അടിസ്ഥാനത്തിലുള്ള ആക്രമണ ദൗത്യങ്ങളും ചാരപ്രവര്‍ത്തനങ്ങളും ഇറാനെ തികച്ചും ദുര്‍ബലമാക്കാന്‍ സഹായിച്ചു.

ഇറാന്റെ മിസൈല്‍ ആക്രമണങ്ങളെ മുന്‍കൂട്ടി അറിഞ്ഞ് തകര്‍ക്കാന്‍ ഇവിടങ്ങളില്‍ നങ്കൂരമിട്ട യുഎസ് യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഇസ്രയേലിനെ സഹായിക്കുന്നുണ്ട്. യുഎസിന്റെ സഹായം കൂടിയായപ്പോള്‍ ഇസ്രയേലിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി. ഇറാന്‍ ഒരു മിസൈല്‍ തൊടുക്കുന്നതിന് 15-20 മിനിറ്റ് മുന്‍പേ വിവരമറിയാന്‍ ഇസ്രയേലിന് സാധിച്ചു. ഇതോടെ അയേണ്‍ ഡോം, ഡേവിഡ് സ് സ്ലിങ്ങ്, ഏരോ എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇറാന്റെ മിസൈലുകളുടെ അടിച്ചിടാനും ഇസ്രയേലിന് എളുപ്പമായി. ഇറാന്റെ മിസൈല്‍ അയയ്‌ക്കുന്ന ലോഞ്ചറുകള്‍ സൂക്ഷിച്ച ഭൂഗര്‍ഭ അറ കണ്ട് പിടിച്ച് നശിപ്പിക്കാന്‍ ഇസ്രയേലിന് നേരത്തെ സാധിച്ചത് അമേരിക്കയുടെ കൂടി സഹായത്താലാണ്. ഇറാന്റെ മൂന്നില്‍ ഒന്ന് മിസൈല്‍ ലോഞ്ചറുകള്‍ ഇസ്രയേല്‍ യുദ്ധം ആരംഭിക്കുന്നതിന് മുന്‍പേ തന്നെ മിസൈല്‍ ആക്രമണത്തില്‍ നശിപ്പിച്ചിരുന്നു.

 

 

 

 

 

Tags: Air defence systemUS CentComUS CentralCommandIran radarsystemSyriaMossadHezbollahIsraelIranwar#IranIsraelwar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇറാന്‍ ടിവിയിലെ വാര്‍ത്ത അവതാരകയായ സഹര്‍ ഇമാമി ഇസ്രയേലിനെ ചീത്തവിളിക്കുന്നു (ഇടത്ത്) ഇസ്രയേല്‍ ടിവിചാനല്‍ ഓഫീസില്‍ ബോംബിട്ടപ്പോള്‍ കരയുന്നു (നടുവില്‍) ഭയന്ന് ഓടിപ്പോകുന്നു (വലത്ത്)
World

ഇസ്രയേലിനെ ചീത്തവിളിച്ച ഇറാന്‍ ടിവി ചാനല്‍ അവതാരക;ബോംബ് പൊട്ടിയപ്പോള്‍ നിലവിളിച്ച് ഇറങ്ങിയോടി….ഇറാനില്‍ താരമായി സഹര്‍ ഇമാമി

റഷ്യ ഈയിടെ പ്രദര്‍ശിപ്പിച്ച ഹൈഡ്രജന്‍ ബോംബ്
World

ഇറാന്‍ അറ്റ കൈയ്‌ക്ക് ഇസ്രയേലില്‍ ഡേര്‍ട്ടി ബോംബിടുമോ? ആശങ്കയില്‍ യുഎസിലെ തിങ്ക് ടാങ്ക്

ഇറാന്‍ സേനയുടെ ഉന്നത കമാന്‍ഡര്‍മാര്‍ ഇറാന്‍റെ മിസൈലുകളും ആയുധങ്ങളും സൂക്ഷിച്ച ഭൂഗര്‍ഭ അറയില്‍ എത്തിയപ്പോള്‍. അല്‍പസമയത്തിനകം ഇസ്രയേല്‍ മിസൈല്‍ ആക്രമത്തില്‍ ഈ ഭൂഗര്‍ഭ അറ തകര്‍ക്കപ്പെട്ടു. ഇരുവരും കൊല്ലപ്പെട്ടു
World

ഇസ്രയേല്‍ ഇറാനെതിരെ ഉപയോഗിച്ചത് ഹെസ്ബുള്ളയെയും ഹമാസിനെയും ഹൂതിയെയും തകര്‍ത്ത അതേ ആക്രമണതന്ത്രം; തകര്‍ത്തത് ഇറാന്റെ സൈനികതലച്ചോര്‍

World

1979 മുതല്‍ 46 വര്‍ഷങ്ങളില്‍ നേരിട്ടത് ഉപരോധം, വധശ്രമം, ആഭ്യന്തരകലാപം, യുദ്ധം….എല്ലാം നേരിട്ട ഖമേനി ഇസ്രയേല്‍ ബോംബിനെ അതിജീവിക്കുമോ?

ഇറാന്‍റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമേനി
World

എവിടെ പോറ്റി വളര്‍ത്തിയ ഹെസ്ബുള്ള, ഹൂതി, ഹമാസ് ശക്തികള്‍? ഒറ്റപ്പെട്ട് ഇറാനും ആയത്തൊള്ള ഖമേനിയും

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ജഡ്ജിമാര്‍ക്കായി 32 വാഹനങ്ങള്‍ വാങ്ങാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി

വീണ്ടും പാകിസ്ഥാന്റെ ജാഫര്‍ എക്സ് പ്രസിന് നേരെ ആക്രമണം; ബോംബ് സ്ഫോടനത്തില്‍ ട്രെയിന്റെ ആറ് ബോഗികള്‍ പാളം തെറ്റി; പിന്നില്‍ ബലൂചിസ്ഥാന്‍ ആര്‍മി?

മുന്‍ എംഎല്‍എ പി.ജെ. ഫ്രാന്‍സിസ് അന്തരിച്ചു,വി.എസിനെ തോല്‍പ്പിച്ച നേതാവ്

മോഷണ ശ്രമത്തിനിടെ വിശന്നു, ഹോട്ടലിലെ ഭക്ഷണം ചൂടാക്കി കഴിക്കാന്‍ ശ്രമിച്ച് പിടിയിലായി

‘ഓപ്പറേഷൻ സിന്ധു’: പുതിയ ദൗത്യവുമായി കേന്ദ്രസർക്കാർ; ഇറാനിലെ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ പദ്ധതി

പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശു മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം മൂലം

എതെങ്കിലും വർഗീയവാദിയുടെ വോട്ടിന് വേണ്ടി അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുന്നവർ അല്ല ഞങ്ങളെന്ന് എം. സ്വരാജ്

തെരുവുനായ ആക്രമണത്തെ ചൊല്ലി കണ്ണൂര്‍ കോര്‍പറേഷനില്‍ പ്രതിഷേധം

അസിം മുനീര്‍ (ഇടത്ത്) ട്രംപ് (നടുവില്‍) ആയത്തൊള്ള അലി ഖൊമേനി (വലത്ത്)

ട്രംപ് അസിം മുനീറിനെ സ്വീകരിച്ചത് ഇന്ത്യയെ തോല്‍പിക്കാനല്ല, ഇറാനെ ഒറ്റപ്പെടുത്താന്‍…ട്രംപിന്‍റേത് സങ്കീര്‍ണ്ണമായ നയതന്ത്രം

വാഹന പാര്‍ക്കിംഗിനെ ചൊല്ലി കൊല്ലം കളക്ടറേറ്റ് വളപ്പില്‍ അഭിഭാഷകരും മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസിലെത്തിയവരും തമ്മില്‍ സംഘര്‍ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies