Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഇറാന്റെ ആത്മീയാചാര്യനായ ആയത്തൊള്ള അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് വാര്‍ത്ത ഏജന്‍സിയായി റോയിട്ടേഴ്സ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 08:51 pm IST
in World

വാഷിംഗ്ടണ്‍: ഇറാന്റെ ആത്മീയാചാര്യനായ ആയത്തൊള്ള അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് വാര്‍ത്ത ഏജന്‍സിയായി റോയിട്ടേഴ്സ്. ഖമനിയെ വധിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് വന്ന നെതന്യാഹുവിന്റെ ഫോണ്‍വിളിയാണ് പൊടുന്നനെ ഇറാനെ ആക്രമിക്കാന്‍ ട്രംപിന് പ്രേരണയായതെന്ന് റോയിട്ടേഴ്സ് പറയുന്നു.

അലി ഖമേനി തന്റെ പ്രധാന ലെഫ്റ്റനന്റുമാരെ ടെഹ്‌റാനിലെ തന്റെ കോമ്പൗണ്ടിൽ ഉടൻ കാണുമെന്ന് സ്ഥിരീകരിക്കുന്ന രഹസ്യവിവരം നെതന്യാഹുവിനും ട്രംപിനും കിട്ടിയിരുന്നു. ഈ അവസരം മുതലെടുത്ത് അലിഖമേനിയെ വധിക്കണമെന്ന് നെതന്യാഹു മനസ്സില്‍ ഉറപ്പിച്ചിരുന്നു. പക്ഷെ ഇതിന് ട്രംപിന്റെ കൂടി സഹകരണം ലഭിക്കണമായിരുന്നു.

പൊടുന്നനെയാണ് പുതിയൊരു രഹസ്യവിവരം എത്തിയത്. ടെഹ്‌റാനിലെ കൊട്ടാരത്തില്‍ ഖമേനിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച വൈകുന്നേരം നടക്കേണ്ടിയിരുന്ന യോഗം ശനിയാഴ്ച രാവിലെത്തന്നെ നടത്താന്‍ പോകുന്നു എന്നാണ് ഇസ്രയേല്‍ രഹസ്യ ഏജന്‍സിക്ക് റിപ്പോര്‍ട്ട് ലഭിച്ചത്. ഇതോടെയാണ് ട്രംപിനെ നെതന്യാഹു ഫോണില്‍ വിളിച്ചത്. ഖമേനിയെ വധിക്കാന്‍ ഇതിനേക്കാള്‍ നല്ല അവസരം ലഭിക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു യുഎസ് പ്രസിഡന്‍റ് ട്രംപിനെ അറിയിച്ചു.

ഫോൺ കോളിനിടെ, ഖമേനിയെ വധിക്കാനുള്ള ആക്രമണവുമായി മുന്നോട്ട് പോകാൻ നിശ്ചയിച്ച നെതന്യാഹു, ഖമേനിയെ കൊല്ലാന്‍ യുഎസിനും ഇസ്രായേലിനും ഇതിലും നല്ല അവസരം ഒരിക്കലും ലഭിക്കില്ലെന്ന് ട്രംപിനോട് പറഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രംപിനെ വധിക്കാനുള്ള മുൻ ഇറാന്റെ പഴയ ശ്രമങ്ങൾക്ക് പ്രതികാരം ചെയ്യാനും ഇതുവഴി സാധിക്കുമെന്ന് നെതന്യാഹു ട്രംപിനോട് പറഞ്ഞിരുന്നു.

എന്തായാലും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ഈ ഫോൺ സംഭാഷണത്തിന് ശേഷമാണ്, ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക ആക്രമണത്തിന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പച്ചക്കൊടി കാണിച്ചതെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. .

നെതന്യാഹുവും ട്രംപും തമ്മിലുള്ള ഫോൺ സംഭാഷണം നടക്കുന്നതിന് മുന്‍പേ തന്നെ ഇറാനെതിരായ യുഎസ് സൈനിക നടപടിക്ക് ട്രംപ് അംഗീകാരം നൽകിയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്, എന്നാൽ എപ്പോൾ അല്ലെങ്കിൽ ഏത് സാഹചര്യത്തിലാണ് അമേരിക്ക യുദ്ധം തുടങ്ങണമെന്ന് അപ്പോള്‍ തീരുമാനിച്ചിരുന്നില്ല. എന്നാല്‍ നെതന്യാഹുവിന്റെ ഫോണ്‍ വന്നതിന് ശേഷമാണ് ശനിയാഴ്ച രാവിലെ തന്നെ ആക്രമണം തുടങ്ങാമെന്ന് ട്രംപ് ഉത്തരവിടുന്നത്.

2024 ൽ ട്രംപ് സ്ഥാനാർത്ഥിയായിരുന്നപ്പോൾ ഇറാൻ ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു.ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഉന്നത കമാൻഡറായ ഖാസിം സുലൈമാനിയെ വാഷിംഗ്ടൺ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ കൊലപാതക ഗൂഢാലോചന നടത്തിയത്. ട്രംപിനെ വധിക്കാന്‍ അമേരിക്കയിൽ ആളുകളെ റിക്രൂട്ട് ചെയ്യാൻ ഒരു പാകിസ്ഥാൻകാരൻ ശ്രമിച്ചിരുന്നതായി അമേരിക്കന്‍ നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാനില്‍ നിന്നുള്ള വധ ഭീഷണിയും ഭാവി ആക്രമണ ഭീഷണയും എന്നെന്നേയ്‌ക്കുമായി അവസാനിപ്പിക്കാന്‍ അമേരിക്ക ആക്രമണം ആസൂത്രണം ചെയ്തത്.

നെതന്യാഹുവിന്റെ യുദ്ധ പ്രസ്താവന

ട്രംപും നെതന്യാഹുവും മിഡിൽ ഈസ്റ്റിൽ സൈനികാക്രമണം തുടങ്ങുന്നതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ യുഎസ് ഇറാനെതിരെ യുദ്ധസന്നാഹം തുടങ്ങിയിരുന്നു. ഇറാനെ നേരത്തെ ആക്രമിക്കാന്‍ അമേരിക്ക പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ. മോശം കാലാവസ്ഥ കാരണം ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആക്രമിക്കാന്‍ കരുതിവെച്ച തീയതി മാറ്റിവച്ചിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

പാശ്ചാത്യലോകവും നിരവധി ഇറാനികളും വളരെക്കാലമായി അപലപിച്ച ഇറാനിയൻ നേതൃത്വത്തെ ഇല്ലാതാക്കാൻ സഹായിച്ചുകൊണ്ട് ചരിത്രം സൃഷ്ടിക്കാൻ കഴിയുമെന്ന് നെതന്യാഹു ട്രംപിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഫെബ്രുവരി 27 ന് ഓപ്പറേഷൻ എപ്പിക് ഫ്യൂറിയുമായി മുന്നോട്ട് പോകാൻ സൈന്യത്തോട് ഉത്തരവിടാനുള്ള ട്രംപി‍ന്റെ അന്തിമ തീരുമാനത്തിന് നെതന്യാഹുവിന്റെ വാദങ്ങൾ ഒരു ഉത്തേജകമായി പ്രവർത്തിച്ചുവെന്ന് പറയുന്നു ഫെബ്രുവരി 28 ശനിയാഴ്ച രാവിലെയാണ് ഇറാനിൽ ആദ്യത്തെ ബോംബുകൾ പതിച്ചത്. ഖമേനി മരിച്ചതായി ട്രംപ് അന്ന് വൈകുന്നേരം പ്രഖ്യാപിച്ചു.

ഇസ്രായേലിന്റെ നിഷേധം
കഴിഞ്ഞയാഴ്ച, അമേരിക്കയെ ഇറാനുമായുള്ള സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേലാണെന്ന അവകാശവാദ റിപ്പോർട്ടുകൾ പക്ഷെ ഇസ്രായേൽ പ്രധാനമന്ത്രി നിഷേധിച്ചിട്ടുണ്ട്. റിപ്പോർട്ടുകളെ “വ്യാജ വാർത്ത” എന്ന് വിശേഷിപ്പിച്ച നെതന്യാഹു മാധ്യമപ്രവർത്തകരോട് പറഞ്ഞു, “പ്രസിഡന്റ് ട്രംപിനോട് എന്തുചെയ്യണമെന്ന് ആര്‍ക്കെങ്കിലും പറയാൻ കഴിയുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? .”

ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി

എന്നാൽ റോയിട്ടേഴ്‌സ് റിപ്പോർട്ടുകൾ കാണിക്കുന്നത് ഇസ്രായേൽ നേതാവ് ഖമേനിയെ വധിക്കാന്‍ ട്രംപിന് പ്രേരണയായിഎന്ന് തന്നെയാണ്. ട്രംപിനെ കൊല്ലാനുള്ള ശ്രമങ്ങൾക്ക് മേൽനോട്ടം വഹിച്ചതായി ആരോപിക്കപ്പെടുന്ന ഖമേനിയെ കൊല്ലാനുള്ള അവസരം ഇസ്രയേല്‍ രൂപപ്പെടുത്തിയത് ട്രംപിന് പ്രേരണയായി മാറി എന്നാണ് കരുതുന്നത്.

Tags: Middile East crisiswest asia warOperation epic furyMossadNetanyahuLatest newsIran war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനുമോളെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന ഷിയാസ് കരിം..കഴിയ്‌ക്കാതെ അനുമോള്‍; തിരിച്ച് അനുമോള്‍ ഷിയാസിനെ പോര്‍ക്ക് കഴിപ്പിച്ചാലോ,?

India

ഗ്യാസ് ക്ഷാമം…ഇന്ത്യ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്മ സ്റ്റവിന് പിന്നാലെ; വൈദ്യുതിയാണെങ്കില്‍ പ്ലാസ്മ സ്റ്റവില്‍ തീനാളം ഉണ്ടാകും

India

450 കിലോമീറ്റര്‍ ആകലെയുള്ള ഡ്രോണാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ദീര്‍ഘദൂര റഡാറുകളുമായി ഇന്ത്യന്‍ വ്യോമസേന

World

ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന ട്രംപിന്റെ വീരവാദം പൊളിച്ച് ചൈനയുടെ ചരക്കുകപ്പല്‍ ഹോര്‍മൂസ് കടന്നു

India

ഹോര്‍മുസ് കടലിടുക്കില്‍ ലോകം ഉറ്റുനോക്കുന്ന സമ്മര്‍ദ്ദ നിമിഷത്തില്‍ മോദിയെ ഫോണില്‍ വിളിച്ച് ട്രംപ് …ഇരുവരും തമ്മില്‍ 40 മിനിറ്റ് നീണ്ട ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

വിഷു എന്ന സംക്രമോത്സവം

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിടെ ചെന്നൈ താരം സഞ്ജു സാംസണിന്റെ കൈയില്‍ നിന്നും ബാറ്റ് തെറിച്ചുപോയപ്പോള്‍

ചെപ്പോക്കിൽ ജയം തുടർന്ന് ചെന്നൈ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 32 റണ്‍സിന് വീഴ്‌ത്തി

കേരള വിമന്‍സ് ലീഗ്: ഗോകുലം കേരള ചാമ്പ്യന്മാര്‍

മൂപ്പന്‍സ് സോളാറിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി നടന്‍ അനൂപ് മേനോനെ അവതരിപ്പിച്ച ചടങ്ങില്‍ നിന്ന്. മൂപ്പന്‍സ് സിഇഒ മുഹമ്മദ് ഫയാസ്, ബാലതാരം ദേവന്ദ എന്നിവര്‍ സമീപം.

അനൂപ് മേനോന്‍ മൂപ്പന്‍സ് സോളാര്‍ ബ്രാന്‍ഡ് അംബാസഡര്‍

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരളയുടെ ഭാഗമായി യുവ പ്രതിഭകളെ കണ്ടെത്താനായി നടത്തിയ സെലക്ഷന്‍ ട്രയല്‍ ' വണ്‍ മിനിറ്റ് ടു ഹൂപ്പ് ' കോഴിക്കോട് സമാപിച്ചപ്പോള്‍ പങ്കെടുക്കാനെത്തിയ കൗമാര താരങ്ങള്‍

‘വണ്‍ മിനിറ്റ് ടു ഹൂപ്പ്’ ടാലന്റ് ഹണ്ട്: അന്തിമ സെലക്ഷന്‍ ട്രയല്‍സ് അടുത്ത മാസം

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടര്‍: അതിജീവിക്കാന്‍ റയല്‍; ആത്മവിശ്വാസത്തോടെ ബയേണ്‍

ആഴ്‌സണലിന്റെ കായി ഹാവേര്‍ട്‌സ് ആദ്യപാദത്തില്‍ ഗോള്‍ നേടിയപ്പോള്‍

ചാമ്പ്യന്‍സ് ലീഗ്: മുന്നേറ്റം ഉറപ്പിക്കാന്‍ ആഴ്‌സണല്‍

‘ ഇപ്പോഴേ ഇങ്ങനെയായാല്‍ വലുതായാല്‍ എന്തായിരിക്കും എന്നൊക്കെ എല്ലാവരും പറഞ്ഞു , ഞാന്‍ കരയാന്‍ തുടങ്ങി ‘ ; അഴകിയ രാവണനിലെ ആ സീനിനെ കുറിച്ച് കാവ്യ

ഫ്രിജ് പൊട്ടിത്തെറിക്കുമോ? ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മൂങ്ങപോലെ മുഖം , പറക്കാൻ കഴിവില്ല ; ഇത് ലോകത്തെ ഏറ്റവും ഭാരമുള്ള തത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.