Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗാസയിലെ കൂട്ടക്കുരുതി അറിയാം…പക്ഷെ പഹല്‍ഗാമിലെ ഭീകരാക്രമണത്തെ വിമര്‍ശിക്കില്ല…ഈ മേഘ വെമൂരിമാര്‍ക്ക് പിന്നില്‍ ആര്?

യുഎസിലും യുകെയിലും ഉള്‍പ്പെടെ പഠിക്കാന്‍ പോകുന്ന ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ കാര്യമായി രാഷ്‌ട്രീയ ബ്രെയിന്‍വാഷിന് (മസ്തിഷ്കപ്രക്ഷാളനം) വിധേയരാകുന്നുണ്ടെന്ന് ഈയിടെയാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. പ്രത്യേകിച്ചും യുഎസിലെയും യുകെയിലെയും സര്‍വ്വകലാശാലകളില്‍ ഇസ്ലാമിക അജണ്ട പ്രചരിപ്പിക്കാന്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ ശൃംഖല തന്നെയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2025, 11:07 pm IST
in India
മേഘ വെമൂരി (നടുവില്‍ ) പഹല്‍ഗാമില്‍ പാക് ഭീകരരുടെ വെടിയേറ്റ് മരിച്ച യുവാവിന് അടുത്ത് ഇരിക്കുന്ന ഭാര്യ (ഇടത്ത്) 2023ല്‍ ഇസ്രയേലിലേക്ക് അതിക്രമിച്ച് കയറി ഇസ്രയേല്‍ പൗരന്മാരെ വെടിവെച്ച് കൊല്ലാനെത്തിയ ഹമാസ് ഭീകരര്‍ (വലത്ത്)

മേഘ വെമൂരി (നടുവില്‍ ) പഹല്‍ഗാമില്‍ പാക് ഭീകരരുടെ വെടിയേറ്റ് മരിച്ച യുവാവിന് അടുത്ത് ഇരിക്കുന്ന ഭാര്യ (ഇടത്ത്) 2023ല്‍ ഇസ്രയേലിലേക്ക് അതിക്രമിച്ച് കയറി ഇസ്രയേല്‍ പൗരന്മാരെ വെടിവെച്ച് കൊല്ലാനെത്തിയ ഹമാസ് ഭീകരര്‍ (വലത്ത്)

ന്യൂദല്‍ഹി: യുഎസിലും യുകെയിലും ഉള്‍പ്പെടെ പഠിക്കാന്‍ പോകുന്ന ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ കാര്യമായി രാഷ്‌ട്രീയ ബ്രെയിന്‍വാഷിന് (മസ്തിഷ്കപ്രക്ഷാളനം) വിധേയരാകുന്നുണ്ടെന്ന് ഈയിടെയാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. പ്രത്യേകിച്ചും യുഎസിലെയും യുകെയിലെയും സര്‍വ്വകലാശാലകളില്‍ ഇസ്ലാമിക അജണ്ട പ്രചരിപ്പിക്കാന്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ ശൃംഖല തന്നെയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പലസ്തീന് അനുകൂലമായി പ്രകടനങ്ങള്‍ പങ്കെടുത്തതിന്, സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് എല്ലാം ഇന്ത്യയിലെ മിടുക്കികളായ വിദ്യാര്‍ത്ഥിനികള്‍ അമേരിക്കയില്‍ നിന്നും പുറത്താക്കപ്പെടുന്ന ഈയിടെ വര്‍ധിച്ചുവരികാണ്. പക്ഷെ ഈ പാവം ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികള്‍ പെട്ടിയും കിടക്കയുമെടുത്ത് അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് പറക്കുമ്പോള്‍, അവിടെ ഇതേ പലസ്തീന്‍ പ്രശ്നത്തിന് വേണ്ടി വാദിക്കുന്ന പാല മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി നാടുകടത്തലിനെതിരെ വാദിക്കാന്‍ യുഎസിലെ കോടതികളില്‍ അഭിഭാഷകര്‍ ഉണ്ടെന്ന സത്യം ഈയിടെ ഞെട്ടലോടെയാണ് പല ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളും തിരിച്ചറിഞ്ഞത്.

മേഘ വെമൂരി (ഇടത്ത് നിന്നും അഞ്ചാമത്)

ഇനി മേഘ വെമൂരി എന്ന വിദ്യാര്‍ത്ഥിനിയുടെ കാര്യം അറിയാം. ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനിയായ മേഘ വെമൂരി സുപ്രസിദ്ധമായ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍(എംഐടി) മേഘ വെമൂരിയെ പഠിക്കാന്‍ പറഞ്ഞയച്ചത് അവരുടെ മാതാപിതാക്കളാണ്. പക്ഷെ കോളെജില്‍ നടന്ന ഒരു ചടങ്ങില്‍ അവര്‍ പലസ്തീനെ അനുകൂലിച്ചും ഇസ്രയേലിനെ വിമര്‍ശിച്ചും പ്രസംഗിച്ചു. ഇസ്രയേലുമായി എംഐ
ടിയ്‌ക്കുള്ള ഗവേഷണപങ്കാളിത്തത്തെയും ഈ വിദ്യാര്‍ത്ഥിനി വിമര്‍ശിച്ചിരുന്നു. ഇതോടെ എംഐടി തൊട്ടടുത്ത ദിവസം നടക്കേണ്ട ഡിഗ്രി വിതരണച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും മേഘ വെമൂരിയെയും മാതാപിതാക്കളേയും വിലക്കി. മേഘ വെമൂരിയുടെ അഭിപ്രായസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ എംഐടി, പക്ഷെ ഒരു ചടങ്ങിന് അനുവദിച്ച സ്റ്റേജില്‍ നിന്നും പലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എംഐടി വ്യക്തമാക്കി. സര്‍വ്വകലാശാലയുടെ ഒരു ചടങ്ങ് അലങ്കോലപ്പെടുത്തുന്നത് സര്‍വ്വകലാശാലയുടെ നിയമത്തിന് എതിരുമാണ്.

ഏറ്റവും തമാശ എന്തെന്നാല്‍, ഈ മേഘ വെമൂരിക്ക് പഹല്‍ഗാം വെടിവെയ്‌പിനെക്കുറിച്ച് അറിയില്ലെന്നതാണ്. അന്‍ഷുല്‍ സക്സേന എന്ന വിദ്യാര്‍ത്ഥിനി ഇക്കാര്യം തുറന്നുപറഞ്ഞുകൊണ്ട് നടത്തിയ ഫെയ്സ് ബുക്ക് പോസ്റ്റും ചര്‍ച്ചയാവുകയാണ്.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മേഘ വെമൂരി പറഞ്ഞത് തനിക്ക് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന 26 ഇന്ത്യക്കാരുടെ മരണത്തിന് കാരണമായ പാക് ഭീകരരുടെ ആക്രമണത്തെക്കുറിച്ച് അറിയില്ലെന്നതാണ്. നിഷ്കളങ്കരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാഷ്‌ട്രീയമായി ബ്രെയിന്‍ വാഷ് ചെയ്ത് പലസ്തീന്‍ അജണ്ടകളിലേക്ക് ആകര്‍ഷിക്കുന്ന വന്‍ ഗൂഢ ശൃംഖല അമേരിക്കയിലെ മിക്ക സ‍ര്‍വ്വകലാശാലകളിലും പ്രവര്‍ത്തിക്കുന്നുണ്ടത്രെ.

ആരുടെ അജണ്ട നടപ്പാക്കാനാണ് മേഘ വെമൂരി എംഐടിയുടെ പവിത്രമായ സ്റ്റേജില്‍ കയറി പലസ്തീന് വേണ്ടി വാദിക്കുകയും എംഐടി ഇസ്രയേലുമായി ചേര്‍ന്ന് നടത്തുന്ന ഗവേഷണത്തെ ഇകഴ്‌ത്തുകയും ചെയ്തത്? ആ ശക്തികള്‍ ഇരുളില്‍ മറഞ്ഞിരിക്കുന്നു. അവരില്‍ അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടനകള്‍ ഉണ്ട്. ട്രംപിനെ തകര്‍ത്ത് താഴെയിടാന്‍ ശ്രമിക്കുന്ന ഡീപ് സ്റ്റേറ്റ് ശക്തികളുണ്ട്. അറബ്-മുസ്ലിം സംഘടനകളുടെ പ്രതിനിധികള്‍ ഉണ്ട്.

ഒരു സാധാരണ ഇടത്തരം കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് മേഘ വെമൂരി. അച്ഛന്‍ ശരത് വെമൂരി അമേരിക്കയില്‍ കുടിയേറുകയും മകള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുകയും ചെയ്തിട്ടുണ്ട്. അമ്മ സുനീത വെമൂരി ഒരു സാദാരണ വീട്ടമ്മയാണ്. ആന്ധ്രയില്‍ നിന്നുമാണ് മേഘ വെമൂരിയുടെ അച്ഛന്‍ യുഎസിലേക്ക് കുടിയേറിയത്.

Tags: ProGazaKaffiyehNGOIsraelHamasGazaMITMegha vemuriGeorge Soros NGO
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

India

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

World

ഇസ്രയേലും ലെബനനും തമ്മില്‍ 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
World

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.