Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2025, 12:10 pm IST
in Kerala

തിരുവനന്തപുരം: രാജ്ഭവനില്‍ നടന്ന പരിസ്ഥിതി ദിന ചടങ്ങിനെ കേന്ദ്രീകരിച്ച് ചില കോണുകളില്‍ നിന്ന് അനാവശ്യമായ വിവാദം ഇളക്കിവിടുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭാരത മാതാ ചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു എന്നത് ഏത് അര്‍ത്ഥത്തിലാണ് ഭരണഘടനാ വിരുദ്ധമാകുന്നതെന്ന് മനസിലാവുന്നില്ല.

ഭാരത മാതാവ് എന്ന ആശയം ഈ നാടിന്റെ നാഗരികതയുടെ പ്രതീകമാണ്. ഭാരതം വെറും കല്ലും മണ്ണും വൃക്ഷലതാദികളും, നദികളും നിറഞ്ഞ ഒരു പ്രതിഭാസമല്ല. അത് പരാശക്തി തന്നെയാണെന്ന് അരവിന്ദ മഹര്‍ഷിയെ പോലെയുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഭാരത മാതാവിനെ എങ്ങനെ ആവിഷ്‌കരിക്കുന്നു എന്നത് കലാകാരന്റെ ഭാവനയുടെ കൂടി പ്രശ്‌നമാണ്. ഭാരത മാതാവിനെ ആദ്യം ചിത്രീകരിച്ചവരില്‍ ഒരാള്‍ സാക്ഷാല്‍ അബനീന്ദ്രനാഥ ടാഗോര്‍ ആണ്. ഭഗിനി നിവേദിതയുടെ താല്പര്യമനുസരിച്ചാണ് ആ ചിത്ര രചന ഉണ്ടായത്. ഇനി ഭാരതമാതാവ് എന്ന സങ്കല്പത്തെ അംഗീകരിക്കാത്തവരും നമ്മുടെ ഇടയില്‍ ഉണ്ടാവാം. കേരള ഗവര്‍ണര്‍ പക്ഷേ ആ ചിന്താധാരയുടെ പ്രതിനിധിയല്ല എന്ന് വ്യക്തം. ആ നിലയ്‌ക്ക് അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം അനുസരിച്ചുള്ള ഭാരത മാതാവിനെ ചടങ്ങില്‍ പുഷ്പാര്‍ച്ചന നടത്തിയതില്‍ അപാകത ഉണ്ടെന്ന് തോന്നുന്നില്ല.

ഇനി രാഷ്‌ട്രീയത്തിന്റെ പ്രശ്‌നമാണെങ്കില്‍ എല്ലാവര്‍ക്കും ഉണ്ടാവുമല്ലോ രാഷ്‌ട്രീയം. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റേതായ കക്ഷി രാഷ്‌ട്രീയമുണ്ട്, കൃഷിമന്ത്രിക്ക് അദ്ദേഹത്തിന്റേതും. ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണം ഉണ്ടാവും. ജനങ്ങളുമായിട്ടുള്ള വ്യവഹാരങ്ങളില്‍ രാഷ്‌ട്രീയപക്ഷപാതിത്വം പ്രകടമായാല്‍ ആരുടെ കാര്യത്തിലായാലും വിമര്‍ശനത്തിന് സാധ്യതകളുണ്ട്. പക്ഷേ ഇവിടെ അത്തരം പ്രശ്‌നങ്ങള്‍ ഒന്നും അല്ലല്ലോ ചര്‍ച്ചചെയ്യുന്നത്. രാജ്ഭവനിലെ ചടങ്ങില്‍ ദേശീയ പതാക പ്രത്യേകം പ്രദര്‍ശിപ്പിച്ചിരുന്നു എന്ന കാര്യം ശ്രദ്ധേയമാണ്. അതുകൊണ്ട് ഇപ്പോഴത്തെ വിവാദത്തിന് ഒട്ടും പ്രസക്തിയില്ല. വിശ്വാസപരമായ വൈവിധ്യം നമ്മുടെ ഇടയിലുണ്ട്. അത് പരസ്പരം അംഗീകരിച്ചു കൊടുക്കുന്നതിലാണ് ജനാധിപത്യത്തിന്റെ മര്‍മ്മം.

അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കാതിരിക്കാന്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം അഭ്യര്‍ത്ഥിച്ചു.

Tags: Bharatiya Vichara KendramR sanjayanrajbhavanBharathamba
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

India

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. എന്‍. സന്തോഷ്‌കുമാര്‍, ആര്‍. രാജീവ്
Kerala

ഭാരതീയ വിചാരകേന്ദ്രം: ഡോ. സി.വി. ജയമണി പ്രസിഡന്റ് , ഡോ. എന്‍. സന്തോഷ്‌കുമാര്‍ ജനറല്‍ സെക്രട്ടറി

Kerala

ഭാരതീയ ലോകവീക്ഷണത്തെ പിന്തുടരുമ്പോള്‍ മാത്രമേ ഒരാള്‍ ഭാരതീയനാകൂ: ആര്‍. സഞ്ജയന്‍

തപസ്യയുടെ 'അമൃതസ്മൃതി' ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

അക്കിത്തവും തുറവൂരും മേലത്തും ആദര്‍ശനിഷ്ഠമായി ജീവിച്ചവര്‍: ആര്‍. സഞ്ജയന്‍

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.