Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

മനോരമയും മാതൃഭൂമിയും പോലുള്ള മുഖ്യധാരാപത്രങ്ങള്‍ മുനമ്പത്തെ വഖഫ് പ്രശ്നത്തെ തഴഞ്ഞപ്പോള്‍ അതിനെ ഒരു പ്രധാനവിഷയമായി പൊക്കിക്കൊണ്ടുവന്നത് ജന്മഭൂമിയാണെന്ന് സാമൂഹ്യനിരീക്ഷകനായ അഡ്വ.എ. ജയശങ്കര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2025, 11:41 pm IST
in Kerala

മനോരമയും മാതൃഭൂമിയും പോലുള്ള മുഖ്യധാരാപത്രങ്ങള്‍ മുനമ്പത്തെ വഖഫ് പ്രശ്നത്തെ തഴഞ്ഞപ്പോള്‍ അതിനെ ഒരു പ്രധാനവിഷയമായി പൊക്കിക്കൊണ്ടുവന്നത് ജന്മഭൂമിയാണെന്ന് സാമൂഹ്യനിരീക്ഷകനായ അഡ്വ.എ. ജയശങ്കര്‍.

മുനമ്പം പ്രശ്നമില്ലായിരുന്നെങ്കില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ നടന്ന സമരം വന്‍പ്രശ്നമായി മാറുമായിരുന്നു. പക്ഷെ മോദി സര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെതിരായ സമരം ദുര്‍ബലമായത് മുനമ്പത്തെ വഖഫ് പ്രശ്നം ഉയര്‍ന്നുവന്നതുകൊണ്ടാണ്. – ജയശങ്കര്‍ പറഞ്ഞു.

പണ്ട് പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം ശക്തമായത് വ്യാജമായ ഭീതി പരത്തുക വഴിയാണ്. വാസ്തവത്തില്‍ പൗരത്വ ഭേദഗതി ബില്ലിലൂടെ ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറുന്നവര്‍ക്ക് മാത്രമാണ് പ്രശ്നമുണ്ടാകുക.. അല്ലാതെ ഇന്ത്യയില്‍ ജനിച്ചുവീഴുന്ന ഒരാള്‍ക്കും ഈ പൗരത്വബില്ല് കൊണ്ട് അവരുടെ പൗരത്വം പോകുന്ന പ്രശ്നമേ ഇല്ലായിരുന്നു. പക്ഷെ ഇവിടെ നടന്ന പ്രചാരണം എന്താണ് ? മോദി സര്‍ക്കാരിന് താല്‍പര്യമില്ലാത്ത ഒരു പ്രത്യേകസമുദായത്തില്‍പെട്ടവരെ ഇന്ത്യയില്‍ നിന്നും പുറത്താക്കാന്‍ പോകുന്നു എന്ന വ്യാജപ്രചാരണമാണ് അന്ന് അവര്‍ അഴിച്ചുവിട്ടത്. – ജയശങ്കര്‍ പറഞ്ഞു.

പാര്‍ലമെന്‍റില്‍ വഖഫ് നിയമത്തെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ എല്ലാവരും മുനമ്പം എന്ന പേര് പറയുകയുണ്ടായി. ഇത് മുനമ്പം പ്രശ്നത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. വഖഫ് നിയമം ചൂണ്ടിക്കാട്ടി കാശുകൊടുത്ത് ഭൂമിവാങ്ങിയവരെ മുനമ്പത്ത് നിന്നും ഇറക്കിവിടുന്നു എന്ന രീതിയിലാണ് മുനമ്പം പ്രശ്നം ഉയര്‍ന്നുവന്നത്. – ജയശങ്കര്‍ പറഞ്ഞു.

കൈപ്പത്തിക്കാരാണ് മുനമ്പം പ്രശ്നത്തില്‍ ഏറ്റവുമധികം സമരം ചെയ്തത്. വേളാങ്കണ്ണി മാതാവ് കഴിഞ്ഞാല്‍ പിന്നെ സോണിയാഗാന്ധി എന്ന് വിശ്വസിക്കുന്നവരായിരുന്നു മുനമ്പത്ത് നിന്നും ഇറക്കിവിടല്‍ ഭീഷണി അനുഭവിച്ചത്. പക്ഷെ സതീശന്‍ മുസ്ലിംലീഗിന്റെ തോളിലാണ് കയ്യിട്ട് നില്‍ക്കുന്നത്. അതുകൊണ്ട് അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. അത് സതീശന്റെ നിസ്സഹായത. – ജയശങ്കര്‍ പറഞ്ഞു

വഖഫ് നിയമഭേദഗതിയെക്കുറിച്ച് കേരളത്തിലെ ഇടത് പക്ഷ മന്ത്രിസഭ പ്രമേയം പാസാക്കിയത്. എന്നാല്‍ പിന്നീട് ഇതിന് കടകവിരുദ്ധമായി പിണറായി സര്‍ക്കാര്‍ കക്ഷിചേര്‍ന്നു. ഇത് എന്തിന് വേണ്ടിയാണ്? ന്യൂനപക്ഷ സമുദായത്തെ പ്രീതിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ലെറ്റര്‍ ഹെഡും സീലും മാത്രമുള്ള ചില സംഘടനകളാണ് വഖഫ് ഭേദഗതി ബില്ലിനെതിരെ ബഹളമുണ്ടാക്കിയത്.

ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി രൂപ വിഴുങ്ങി

മുനമ്പത്ത് നിന്നും അധികം ദൂരെയല്ലാത്ത സ്ഥലമാണ് എസ്എന്‍പുരം. അവിടെ വെളുത്തകടവ് എന്ന പേരുള്ള സ്ഥലത്ത് ഒരു സമരം നടക്കകുയാണ്. ജമാ അത്തെ ഇസ്ലാമിക്കാര്‍ വഖഫ് സ്വത്ത് മറിച്ചുവിറ്റു. ദാറുസ്സലാം പള്ളിയുടെ സ്വത്തുക്കള്‍ ഒരു ട്രസ്റ്റുണ്ടാക്കി ജമാ അത്തെ ഇസ്ലാമിക്കാര്‍ അവരുടെ ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റി. നാഷണല്‍ ഹൈവേയ്‌ക്ക് സ്ഥലം ഏറ്റെടുത്തപ്പോള്‍ ദാറുസ്സലാം പള്ളിയുടെ സ്ഥലവും ഏറ്റെടുത്തു. പക്ഷെ ഇതിന്റെ തുക ഈ ട്രസ്റ്റ് തട്ടി. ജമാ അത്തെ ഇസ്ലാമിക്കാര്‍, മാധ്യമം പത്രം നടത്തുന്ന, മീഡിയവണ്‍ ചാനല്‍ നടത്തുന്നവര്‍ തൊണ്ടുതൊടാതെ രണ്ടരക്കോടി രൂപ മുക്കി.- അഡ്വ. ജയശങ്കര്‍ പറഞ്ഞു.

 

Tags: waqfAdvJayashankarAntiCAAProtestCAAmunambamJayashankarWakfamendmentbillWakf
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

Kerala

”സിപിഎമ്മും കോണ്‍ഗ്രസും ചതിച്ചു, ഞങ്ങളെ രക്ഷിച്ചത് ബിജെപി”, മുനമ്പത്തു നിന്ന് അവരെത്തി ബിജെപിക്കായി…

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)
Kerala

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മുനമ്പത്ത് വിജയിച്ച കുഞ്ഞുമോന്‍ അഗസ്റ്റിന്‍ വേളാങ്കണ്ണി പള്ളിയില്‍ മാതാവിന് പൂമാല ചാര്‍ത്തി അനുഗ്രഹം തേടുന്നു
Kerala

‘ഉപ്പുവെള്ളത്തിലും താമര വിരിഞ്ഞു’; വിജയം മാറ്റത്തിന്റെ ദിശാസൂചകം

Kerala

മുനമ്പത്തേത് വഖഫ് ഭൂമിയല്ല; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി, ജനുവരി 27ന് വിശദവാദം കേൾക്കും

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ൽ; വി​ധി ന​ട​പ്പാ​ക്കി​യേ പ​റ്റൂ​വെ​ന്ന് സ​ർ​ക്കാരിനോട് ഹൈ​ക്കോ​ട​തി

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

“എന്തിനാണ് അമ്മയെ ഇങ്ങനെ നാറ്റിക്കുന്നത്, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്”: ടിനി ടോമിനോടും അൻസിബയോടും സുധീർ

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.