Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആനുകൂല്യങ്ങള്‍ നിഷേധിച്ച് പിന്നാക്ക അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2025, 08:35 am IST
in Editorial

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ്തന്നെ കേരളത്തില്‍ ഒരു സമരമുഖം തുറന്നിരിക്കുന്നു. പട്ടികജാതി, പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ലംപ്‌സം ഗ്രാന്റ് അടക്കമുള്ള ആനുകൂല്യങ്ങള്‍ കാലങ്ങളായി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കേരളത്തിലെ ഹിന്ദുസംഘടനകള്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയര്‍ത്തുന്നു. ഹിന്ദു ഐക്യവേദി സാമൂഹ്യനീതി കര്‍മ സമിതിയുടെ നേതൃത്വത്തില്‍ എല്ലാ സമുദായ സംഘടനാ നേതാക്കളും ഒരുമിച്ച് ഇന്ന് എല്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും മാര്‍ച്ചും ധര്‍ണയും നടത്തും. നവകേരളത്തിലേക്ക് പുതുവഴി എന്ന പ്രഖ്യാപനവുമായി പിണറായി സര്‍ക്കാര്‍ നാലാം വര്‍ഷം കൊണ്ടാടുന്ന കാലത്താണ് സാമൂഹ്യനീതിക്കായി പ്രക്ഷോഭം ആരംഭിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ വനവാസി യുവാവ് മധു മുതല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ കൊടിയ പീഡനം നേരിടേണ്ടിവന്ന ദളിത് യുവതി ബിന്ദു വരെയുള്ളവര്‍ ഈ സര്‍ക്കാരിന്റെ നെറികെട്ട ഇരട്ടമുഖമാണ് പുറത്തുകൊണ്ടുവരുന്നത്. നവോത്ഥാനമെന്നും പുരോഗമനമെന്നുമൊക്കെയുള്ള ഓമനപ്പേരുകള്‍ക്കുള്ളില്‍ ഒളിച്ചുവച്ചിരിക്കുന്ന ധാര്‍ഷ്ട്യവും വിവേചനവുമാണ് ഈ സംഭവങ്ങള്‍ വിളിച്ചു പറയുന്നത്. പരാതി പറയാന്‍ പോലും ഭയക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ പെരുമാറ്റത്തില്‍ നിന്ന് പ്രകടമാണ്.

വിദ്യാഭ്യാസ മേഖലയില്‍ വലിയ വഞ്ചനയാണ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ നേരിടുന്നതെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആനുകൂല്യങ്ങള്‍ക്കായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നീക്കിവച്ച ഫണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് വകമാറ്റി ചെലവഴിച്ചുവെന്ന് കണ്ടെത്തിയത് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലാണ്. ലംപ്‌സംഗ്രാന്റും സ്‌കോളര്‍ഷിപ്പും അടക്കമുള്ള ആനുകൂല്യങ്ങള്‍ ആറ് വര്‍ഷമായി കുടിശ്ശികയാണ്. ഇ -ഗ്രാന്റ് ലഭിക്കുന്നില്ല. ഹോസ്റ്റല്‍ ഫീസ് ലഭിക്കുന്നില്ല. കേന്ദ്രീയ വിദ്യാലയങ്ങളില്‍ വിദ്യാലയ വികാസ് നിധി എന്ന പേരില്‍ അടച്ച പണം പോലും വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നല്കിയിട്ടില്ല. 3.60 കോടി രൂപയാണ് ഈയിനത്തിലുള്ളത്. ഗ്രാന്റുകള്‍ രണ്ടുവര്‍ഷത്തിലധികമായി മുടങ്ങിയതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. കോഴ്സുകള്‍ കഴിഞ്ഞിട്ടും സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട ട്യൂഷന്‍ ഫീസും മറ്റ് ഫീസുകളും കിട്ടാത്തതിനാല്‍ കോളജ് അധികൃതര്‍ ടിസി നല്‍കുന്നില്ല. ഹാള്‍ടിക്കറ്റുകളും റിസള്‍ട്ടും തടഞ്ഞുവെക്കുന്നതും സാധാരണമാണ്.

2017-18 ല്‍ പ്രവേശനം നേടിയ 4.16 ലക്ഷം വിദ്യാര്‍ത്ഥികളില്‍ പത്ത് ശതമാനത്തിനും 2020- 21ല്‍ പ്രവേശനം നേടിയ 4.12 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 12 ശതമാനത്തിനും ലംപ്
സംഗ്രാന്റ് നല്‍കിയിട്ടില്ല. പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളുടെ അപര്യാപ്തതകള്‍ പരിഹരിക്കാനും നടപടിയില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും
പരിഹാരം കാണാനും പഴയതുപോലെ വിദ്യാര്‍ത്ഥി സംഘടനകളോ അദ്ധ്യാപക സംഘടനകളോ രംഗത്തിറങ്ങാത്തതും അനീതിയുടെ ആഴം കൂട്ടിയിട്ടുണ്ട്.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥ നേരിടുന്ന ഒരു വിദ്യാര്‍ത്ഥിക്ക് മുന്നേറുന്നതിന് വേണ്ടി ഭരണഘടന നല്കിയ അവകാശങ്ങളാണ് കേരളത്തില്‍ പരസ്യമായി അവഗണിക്കുന്നത്. സര്‍ക്കാര്‍ പറയുന്ന നവകേരളത്തിന്റെ ഈ പുതുവഴിയില്‍ എങ്ങോട്ടെന്ന് അറിയാതെ ഗതികെട്ട് നില്ക്കുന്ന ഒരു സമൂഹമാണ് നിവേദനവും മാര്‍ച്ചും ധര്‍ണയുമായി രംഗത്തിറങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ വിവേചനം നടമാടുന്നതെവിടെയാണെന്നതിന്റെ ഉത്തരമാണിതെല്ലാം. സാമൂഹ്യനീതിക്ക് വേണ്ടി നടക്കുന്ന ഈ പ്രക്ഷോഭം സര്‍ക്കാരിന്റെ മാത്രമല്ല, അനാവശ്യ വിവാദങ്ങളില്‍ കുടുങ്ങി ജാതിയും മതവും പറഞ്ഞ് തമ്മിലടിക്കുന്നവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്.

Tags: Kerala Governmentbackward classesdenying benefits
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

Kerala

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

Kerala

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

Kerala

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പുതിയ വാര്‍ത്തകള്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.