Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യയ്‌ക്കെതിരെ ഡ്രോണാക്രമണം നടത്തിയ തുര്‍ക്കിക്ക് പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്തിന്?

ഇന്ത്യാ-പാക് യുദ്ധത്തില്‍ ഇന്ത്യയ്‌ക്കെതിരായ തുര്‍ക്കി നീക്കം നടത്തിയ പശ്ചാത്തലത്തില്‍ പിണറായി സര‍്ക്കാര്‍ തുര്‍ക്കി സര്‍ക്കാരിന് നല്‍കിയ വന്‍ദുരിതാശ്വാസത്തുക ചര്‍ച്ചാവിഷയമാകുന്നു. 2023 ഫെബ്രുവരി ആറിന് നടന്ന ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത് 55000 പേരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2025, 10:43 pm IST
in Kerala
ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ അയച്ച തുര്‍ക്കിയുടെ ഡ്രോണ്‍ ആയ സോംഗാര്‍ (ഇടത്ത്)

ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ അയച്ച തുര്‍ക്കിയുടെ ഡ്രോണ്‍ ആയ സോംഗാര്‍ (ഇടത്ത്)

തിരുവനന്തപുരം: ഇന്ത്യാ-പാക് യുദ്ധത്തില്‍ ഇന്ത്യയ്‌ക്കെതിരായ തുര്‍ക്കി നീക്കം നടത്തിയ പശ്ചാത്തലത്തില്‍ പിണറായി സര‍്ക്കാര്‍ തുര്‍ക്കി സര്‍ക്കാരിന് നല്‍കിയ വന്‍ദുരിതാശ്വാസത്തുക ചര്‍ച്ചാവിഷയമാകുന്നു. 2023 ഫെബ്രുവരി ആറിന് നടന്ന ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടത് 55000 പേരാണ്. ഭൂകമ്പം സംഭവിച്ച 2023ല്‍ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ് ചോദ്യം ഉയരുന്നത്.

ഈ ഭൂകമ്പത്തില്‍ കേന്ദ്രസര്‍ക്കാരിനേക്കാള്‍ ദുഖവും കരുതലും പിണറായി സര്‍ക്കാരിനായിരുന്നു. മറ്റ് പല രാജ്യങ്ങളിലും നടന്ന പ്രകൃതി ദുരന്തത്തില്‍ അനങ്ങാത്ത കേരളത്തിലെ ഇടത് സര്‍ക്കാര്‍ തുര്‍ക്കിക്ക് ദുരിതാശ്വാസമായി നല്‍കിയത് പത്ത് കോടി രൂപയാണ്. ആരാണ് ഇത്രയും തുക തുര്‍ക്കിക്ക് നല്‍കാന്‍ പിണറായി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്? ഫെബ്രുവരി ആറാം തീയതി ഭൂകമ്പം ഉണ്ടായ ഉടന്‍ ഒമ്പതാം തീയതി തന്നെ പത്ത് കോടി തുര്‍ക്കിക്ക് സഹായം പ്രഖ്യാപിക്കാന്‍ തിടുക്കം എന്തായിരുന്നു? കേരളത്തില്‍ വയനാട്ടില്‍ നടന്ന പ്രകൃതിദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ ദുരിതാശ്വാസത്തുക ചെലവഴിക്കാന്‍ പോലും കേരളാസര്‍ക്കാരിന് മടിയുണ്ടായിരുന്നു എന്ന വിമര്‍ശനം ഈയിടെ ഉയര്‍ന്നിരുന്നു.

മോദി സര്‍ക്കാരും ഈ ഭൂകമ്പത്തില്‍ തുര്‍ക്കിക്ക് മരുന്ന് നല്‍കി സഹായിച്ചിരുന്നു. പക്ഷെ അതിനേക്കാള്‍ ആവേശമായിരുന്നു കേരളത്തിലെ ഇടത് സര്‍ക്കാരിന്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യ പ്രവര്‍ത്തകരെ ആയച്ചു. പക്ഷെ ഇന്ത്യയില്‍ നിന്നും പണം അയച്ച ഏക സംസ്ഥാനം പിണറായി സര്‍ക്കാരിന്‍റേതായിരുന്നു.

മതേതരരാജ്യമാണെങ്കിലും ഇന്ന് ജമാഅത്തെ ഇസ്ലാമിക്ക് തുല്ല്യമാണ് തുര്‍ക്കിയിലെ റെസപ് തയിപ് എര്‍ദോഗാന്റെ ഭരണം. എന്തിനും ഏതിനും ഇസ്ലാമിനാണ് മേല്‍ക്കൈ. അങ്ങിനെ ഒരു സര്‍ക്കാരിന് എന്തിനാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്ന ചോദ്യം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നു. തുര്‍ക്കി കേരള സര്‍ക്കാരിന്റെ ഈ സംഭാവന കൈപ്പറ്റുകയും ചെയ്തിരുന്നു. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ അയച്ച അപകടകാരികളായ ഡ്രോണുകള്‍ തുര്‍ക്കി നല്‍കിയതായിരുന്നു. എന്ന് മാത്രമല്ല ഈ ആയുധങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചില സൈനികരെയും തുര്‍ക്കി അയച്ചതായി പറയുന്നു.

Tags: TurkeyTurkiyepinarayigovtRecepTayyipErdoganIndiaTurkey10crore
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)
Kerala

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

World

തുര്‍ക്കിയിലേക്കും ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ , വ്യോമാതിര്‍ത്തി സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ട്രംപും സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ( വലത്ത്)
World

ഇസ്ലാമിക നേറ്റോയെ മുളിയിലേ നുള്ളാന്‍ ട്രംപ്; സൗദി അറേബ്യയോട് തുര്‍ക്കിയുടെയും പാകിസ്ഥാന്റെയും ആയുധങ്ങള്‍ വാങ്ങരുതെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.