Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Music

വിവേകാനന്ദനെപ്പോലെയാണ് ഗിരീഷ് പുത്തഞ്ചേരി..എനിക്ക് അത് പറ്റില്ല: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ

സ്വാമി വിവേകാനന്ദനെപ്പോലെയാണ് ഗിരീഷ് പുത്തഞ്ചേരി. അലമുറയിടുന്ന കടല്‍ത്തിരമാലകള്‍ക്ക് നടുവില്‍ ധ്യാനിക്കാന്‍ സ്വാമി വിവേകാനന്ദന് കഴിയും. അതുപോലെ എത്ര തിരക്കിലും പെട്ടെന്ന് പെട്ടെന്ന് പാട്ടുകളെഴുതാന്‍ ഗിരീഷ് പുത്തഞ്ചേരിക്ക് കഴിയുമെന്നും വയലാര്‍ ശരത് ചന്ദ്രവര്‍മ്മ. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വയലാര്‍ ശരത് ചന്ദ്രവര്‍മ്മ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2025, 10:51 pm IST
inMusic, Entertainment
ഗിരീഷ് പുത്തഞ്ചേരി (വലത്ത്) വയലാര്‍ ശരത് ചന്ദ്രവര്‍മ്മ (ഇടത്ത്)

ഗിരീഷ് പുത്തഞ്ചേരി (വലത്ത്) വയലാര്‍ ശരത് ചന്ദ്രവര്‍മ്മ (ഇടത്ത്)

തിരുവനന്തപുരം: സ്വാമി വിവേകാനന്ദനെപ്പോലെയാണ് ഗിരീഷ് പുത്തഞ്ചേരി. അലമുറയിടുന്ന കടല്‍ത്തിരമാലകള്‍ക്ക് നടുവില്‍ ധ്യാനിക്കാന്‍ സ്വാമി വിവേകാനന്ദന് കഴിയും. അതുപോലെ എത്ര തിരക്കിലും പെട്ടെന്ന് പെട്ടെന്ന് പാട്ടുകളെഴുതാന്‍ ഗിരീഷ് പുത്തഞ്ചേരിക്ക് കഴിയുമെന്നും വയലാര്‍ ശരത് ചന്ദ്രവര്‍മ്മ. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വയലാര്‍ ശരത് ചന്ദ്രവര്‍മ്മ.

“ഒരിയ്‌ക്കല്‍ ലോഹിതദാസ് സാര്‍ ചീത്തവിളിച്ചതിനെ തുടര്‍ന്ന് ഞാന്‍ പിണങ്ങിപ്പോയിട്ടുണ്ട്. പാട്ടെഴുതാനായി ലോഹിതദാസ് സാറിന് അരികില്‍ എത്തിയപ്പോഴേ അദ്ദേഹം പറഞ്ഞു. ഗിരീഷുമായി (ഗിരീഷ് പുത്തഞ്ചേരി) ഇരിക്കുമ്പോള്‍ ഞാന്‍ അവനെ വഴക്കുപറയും. അങ്ങിനെ ചെയ്താല്‍ അവന്‍ മത്സരബുദ്ധിയോടെ കൂടുതല്‍ നല്ല വരികള്‍ എഴുതും.അങ്ങിനെ വന്നാല്‍ എന്റെ കയ്യില്‍ നിന്നും അക്ഷരം പോലും കിട്ടില്ല എന്ന് ഞാന്‍ പറഞ്ഞു.”- ലോഹിതദാസുമായി ഉണ്ടായ അനുഭവം വയലാര്‍ ശരത് ചന്ദ്രവര്‍മ്മ പങ്കുവെച്ചു. “അന്ന് ഷൊര്‍ണൂരില്‍ വെച്ചായിരുന്നു.ഷൂട്ടിംഗ്. ലോഹിസാറുമായി വഴക്കുകൂടിയതുകൊണ്ട് പാട്ടെഴുതാതെ തിരിച്ചുപോന്നു.”- പിറക്കാതെ പോയ ഗാനത്തെക്കുറിച്ചുള്ള സങ്കടത്തോടെ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ പറയുന്നു.

ക്ലാസ് മേറ്റ്സിലെ മൂന്ന് പാട്ടുകള്‍ ഒരൊറ്റ ദിവസം കൊണ്ട് എഴുതിയതാണെന്നും ചില സമയങ്ങളില്‍ പൊടുന്നനെ വരികള്‍ എത്തുമെന്നും അദ്ദേഹം പറയുന്നു. അതിലെ ഒരു ഗാനം കാമ്പസിലെ സാഹചര്യത്തെ തന്നെയാണ് പറയുന്നത്. “കാറ്റാടിത്തണലും തണലത്തരമതിലും മതിലില്ലാ മനസ്സുകളുടെ പ്രണയക്കുളിരും” എന്ന് എഴുതുമ്പോള്‍ താന്‍ അറിഞ്ഞ കാമ്പസിന്റെ ചിത്രമാണ് പുറത്തുകൊണ്ടുവന്നത്. “എല്ലാ കാമ്പസുകളിലും അരമതിലുകളുണ്ട്. ഞാന്‍ പഠിച്ച മാര്‍ ഇവാനിയോസില്‍ അരമതിലുണ്ട്. ഈ അരമതില്‍ പലപ്പോഴും വിദ്യാര്‍ത്ഥികള്‍ ഇരിക്കാന്‍ ഉപയോഗിക്കുന്ന ഇടവുമാണ്. പണ്ട് വോട്ട് പിടിക്കാന്‍ എല്ലാ കാമ്പസുകളിലും ഞാന്‍ പോയിട്ടുണ്ട്. അവിടെയെല്ലാം കാറ്റാടി മരം കണ്ടിട്ടുണ്ട്. കേരളത്തിലെ കാമ്പസുകളുടെ മരമാണ് കാറ്റാടിമരം.ഇതെല്ലാം ആ പാട്ടില്‍ ആവാഹിച്ചിട്ടുണ്ട്. ” – അദ്ദേഹം പറയുന്നു.

Tags: CampussongSongwritingLatest infosongwriterLohitadasGireeshputhencheryMalayalamCinemaVayalarSharathchandravarmaSharathchandravarma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

Bollywood

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.