Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

വിവേകാനന്ദനെപ്പോലെയാണ് ഗിരീഷ് പുത്തഞ്ചേരി..എനിക്ക് അത് പറ്റില്ല: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ

സ്വാമി വിവേകാനന്ദനെപ്പോലെയാണ് ഗിരീഷ് പുത്തഞ്ചേരി. അലമുറയിടുന്ന കടല്‍ത്തിരമാലകള്‍ക്ക് നടുവില്‍ ധ്യാനിക്കാന്‍ സ്വാമി വിവേകാനന്ദന് കഴിയും. അതുപോലെ എത്ര തിരക്കിലും പെട്ടെന്ന് പെട്ടെന്ന് പാട്ടുകളെഴുതാന്‍ ഗിരീഷ് പുത്തഞ്ചേരിക്ക് കഴിയുമെന്നും വയലാര്‍ ശരത് ചന്ദ്രവര്‍മ്മ. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വയലാര്‍ ശരത് ചന്ദ്രവര്‍മ്മ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2025, 10:51 pm IST
in Music, Entertainment
ഗിരീഷ് പുത്തഞ്ചേരി (വലത്ത്) വയലാര്‍ ശരത് ചന്ദ്രവര്‍മ്മ (ഇടത്ത്)

ഗിരീഷ് പുത്തഞ്ചേരി (വലത്ത്) വയലാര്‍ ശരത് ചന്ദ്രവര്‍മ്മ (ഇടത്ത്)

തിരുവനന്തപുരം: സ്വാമി വിവേകാനന്ദനെപ്പോലെയാണ് ഗിരീഷ് പുത്തഞ്ചേരി. അലമുറയിടുന്ന കടല്‍ത്തിരമാലകള്‍ക്ക് നടുവില്‍ ധ്യാനിക്കാന്‍ സ്വാമി വിവേകാനന്ദന് കഴിയും. അതുപോലെ എത്ര തിരക്കിലും പെട്ടെന്ന് പെട്ടെന്ന് പാട്ടുകളെഴുതാന്‍ ഗിരീഷ് പുത്തഞ്ചേരിക്ക് കഴിയുമെന്നും വയലാര്‍ ശരത് ചന്ദ്രവര്‍മ്മ. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വയലാര്‍ ശരത് ചന്ദ്രവര്‍മ്മ.

“ഒരിയ്‌ക്കല്‍ ലോഹിതദാസ് സാര്‍ ചീത്തവിളിച്ചതിനെ തുടര്‍ന്ന് ഞാന്‍ പിണങ്ങിപ്പോയിട്ടുണ്ട്. പാട്ടെഴുതാനായി ലോഹിതദാസ് സാറിന് അരികില്‍ എത്തിയപ്പോഴേ അദ്ദേഹം പറഞ്ഞു. ഗിരീഷുമായി (ഗിരീഷ് പുത്തഞ്ചേരി) ഇരിക്കുമ്പോള്‍ ഞാന്‍ അവനെ വഴക്കുപറയും. അങ്ങിനെ ചെയ്താല്‍ അവന്‍ മത്സരബുദ്ധിയോടെ കൂടുതല്‍ നല്ല വരികള്‍ എഴുതും.അങ്ങിനെ വന്നാല്‍ എന്റെ കയ്യില്‍ നിന്നും അക്ഷരം പോലും കിട്ടില്ല എന്ന് ഞാന്‍ പറഞ്ഞു.”- ലോഹിതദാസുമായി ഉണ്ടായ അനുഭവം വയലാര്‍ ശരത് ചന്ദ്രവര്‍മ്മ പങ്കുവെച്ചു. “അന്ന് ഷൊര്‍ണൂരില്‍ വെച്ചായിരുന്നു.ഷൂട്ടിംഗ്. ലോഹിസാറുമായി വഴക്കുകൂടിയതുകൊണ്ട് പാട്ടെഴുതാതെ തിരിച്ചുപോന്നു.”- പിറക്കാതെ പോയ ഗാനത്തെക്കുറിച്ചുള്ള സങ്കടത്തോടെ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ പറയുന്നു.

ക്ലാസ് മേറ്റ്സിലെ മൂന്ന് പാട്ടുകള്‍ ഒരൊറ്റ ദിവസം കൊണ്ട് എഴുതിയതാണെന്നും ചില സമയങ്ങളില്‍ പൊടുന്നനെ വരികള്‍ എത്തുമെന്നും അദ്ദേഹം പറയുന്നു. അതിലെ ഒരു ഗാനം കാമ്പസിലെ സാഹചര്യത്തെ തന്നെയാണ് പറയുന്നത്. “കാറ്റാടിത്തണലും തണലത്തരമതിലും മതിലില്ലാ മനസ്സുകളുടെ പ്രണയക്കുളിരും” എന്ന് എഴുതുമ്പോള്‍ താന്‍ അറിഞ്ഞ കാമ്പസിന്റെ ചിത്രമാണ് പുറത്തുകൊണ്ടുവന്നത്. “എല്ലാ കാമ്പസുകളിലും അരമതിലുകളുണ്ട്. ഞാന്‍ പഠിച്ച മാര്‍ ഇവാനിയോസില്‍ അരമതിലുണ്ട്. ഈ അരമതില്‍ പലപ്പോഴും വിദ്യാര്‍ത്ഥികള്‍ ഇരിക്കാന്‍ ഉപയോഗിക്കുന്ന ഇടവുമാണ്. പണ്ട് വോട്ട് പിടിക്കാന്‍ എല്ലാ കാമ്പസുകളിലും ഞാന്‍ പോയിട്ടുണ്ട്. അവിടെയെല്ലാം കാറ്റാടി മരം കണ്ടിട്ടുണ്ട്. കേരളത്തിലെ കാമ്പസുകളുടെ മരമാണ് കാറ്റാടിമരം.ഇതെല്ലാം ആ പാട്ടില്‍ ആവാഹിച്ചിട്ടുണ്ട്. ” – അദ്ദേഹം പറയുന്നു.

Tags: SongwritingLatest infosongwriterLohitadasGireeshputhencheryMalayalamCinemaVayalarSharathchandravarmaSharathchandravarmaCampussong
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)
Kerala

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.