Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീലങ്കയിലെ ചൈനയുടെ ആധിപത്യം നേരിടാന്‍ ഇന്ത്യ; ഊര്‍ജ്ജ, പ്രതിരോധമേഖലകളില്‍ യുഎഇയുമായി ചേര്‍ന്ന് ശ്രീലങ്കയില്‍ വന്‍പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇന്ത്യ

ശ്രീലങ്കയില്‍ ചൈനയ്‌ക്ക് ഊര്‍ജ്ജ, പ്രതിരോധമേഖലകളില്‍ ഉള്ള ആധിപത്യം ഇല്ലാതാക്കാന്‍ ഇന്ത്യ. ഇതിനായി യുഎഇയുമായി ചേര്‍ന്ന് വന്‍പദ്ധതികള്‍ നടപ്പാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2025, 10:36 pm IST
in India, World

ന്യൂദല്‍ഹി: ശ്രീലങ്കയില്‍ ചൈനയ്‌ക്ക് ഊര്‍ജ്ജ, പ്രതിരോധമേഖലകളില്‍ ഉള്ള ആധിപത്യം ഇല്ലാതാക്കാന്‍ ഇന്ത്യ. ഇതിനായി യുഎഇയുമായി ചേര്‍ന്ന് വന്‍പദ്ധതികള്‍ നടപ്പാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ചൈന ഇപ്പോള്‍ ശ്രീലങ്കയിലെ ഊര്‍ജ്ജ, പ്രതിരോധമേഖലകളില്‍ വന്‍ നിക്ഷേപമാണ് നടത്തുന്നത്. ഇതിനെ യുഎഇയുമായി സഹകരിച്ച് നേരിടുകയാണ് ഇന്ത്യയുടെ പദ്ധതി. ഈയിടെ കൊളംബോ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രിങ്കോമാലിയിലെ ഊര്‍ജ്ജ ഹബ്ബിന് വേണ്ടി നിക്ഷേപം നടത്തുന്നതായി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യ. യുഎഇ, ശ്രീലങ്ക എന്നിവര്‍ ചേര്‍ന്നാണ് ഈ പദ്ധതി. കിഴക്കന്‍ ശ്രീലങ്കയിലെ തുറമുഖതീരത്തുള്ള തന്ത്രപ്രധാനമായ തുറമുഖ നഗരമാണ് ട്രിങ്കോമാലി. ചൈന 2017ല്‍ ശ്രീലങ്കയിലെ രണ്ടാമത്തെ വലിയ തുറമുഖമായ ഹംബന്‍ടോട്ടയില്‍  ഉണ്ടാക്കിയ 320 കോടി ഡോളറിന്റെ എണ്ണശുദ്ധീകരണശാലാകരാറിനോട് കിടപിടിക്കുന്നതാണ് മോദി ഒപ്പുവെച്ച ഈ കരാര്‍. ട്രിങ്കോമാലി ഊര്‍ജ്ജഹബ് പദ്ധതിയില്‍ യുഎഇയെ ഒരു തന്ത്രപ്രധാന പങ്കാളിയാക്കിയിരിക്കുകയാണ് ഇന്ത്യ.

ട്രിങ്കോമാലി ഹബ്ബില്‍ നിരവധി ഉല്‍പന്നങ്ങള്‍ കൈമാറാന്‍ കഴിയുന്ന പൈപ്പ് ലൈന്‍ ഇന്ത്യ ഉണ്ടാക്കും. കൊളംബോ ഒരു വലിയ സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ ശ്രീലങ്കയിലെ സാന്നിധ്യം വര്‍ധിച്ചത്.  അന്ന് ശ്രീലങ്കയെ സഹായിക്കാന്‍ ആദ്യം മുന്നോട്ട് വന്ന രാജ്യം ഇന്ത്യയാണ്. 400 കോടി ഡോളര്‍ ആണ് ശ്രീലങ്കയ്‌ക്ക് നല്‍കിയത്. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി ശ്രീലങ്ക എടുത്ത 136 കോടി ഡോളറിന്റെ കടം പുനര്‍രൂപകല്‍പന ചെയ്തുകൊടുത്തും ഇന്ത്യ ശ്രീലങ്കയെ സഹായിച്ചിരുന്നു.

ശ്രീലങ്കയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ പരിശ്രമം ധനകാര്യത്തിനും ഊര്‍ജ്ജമേഖലയ്‌ക്കും അപ്പുറം കൊണ്ടുപോകുകയാണ് ലക്ഷ്യം. ശ്രീലങ്കയുടെ മണ്ണ് ഇന്ത്യയുടെ പ്രതിരോധതാല്‍പര്യങ്ങള്‍ക്ക് ഭീഷണിയാകാന്‍ അനുവദിക്കില്ലെന്ന് ശ്രീലങ്കയുടെ പ്രസിഡന്‍റ്  കഴിഞ്ഞ ദിവസം  അനുര കുമാര ദിസ്സനായകെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ ആധിപത്യം ദുര്‍ബലമാക്കുക എന്നത് ഇന്ത്യയുടെ തന്ത്രപ്രധാന ലക്ഷ്യമാണ്. ഹംബന്‍ടോട്ട തുറമുഖം 99 വര്‍ഷത്തേക്കാണ് ശ്രീലങ്ക ചൈനയ്‌ക്ക് നല്‍കിയിരിക്കുന്നത്. ഇതിന്റെ പേരില്‍ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ട്. ചൈനയുടെ സൈനികവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍  ഹാനികരമായേക്കുമെന്ന് ഇന്ത്യ കരുതുന്നു.

ട്രിങ്കോമാലി. ഊര്‍ജ്ജ ഹബ്ബ് എന്ന പദ്ധതിയ്‌ക്ക് പുറമെ, 10 കോടി ഡോളറിന്റെ സൗരോര്‍ജ്ജ പദ്ധതിയിലും ഇന്ത്യയും ശ്രീലങ്കയും കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഡിജിറ്റല്‍ വല്‍ക്കരണം, പവര്‍ ഗ്രിഡ് കണക്ടിവിറ്റി, ആരോഗ്യരംഗം, സുരക്ഷ തുടങ്ങിയ മേഖലകളിലും ഇന്ത്യ ശ്രീലങ്കയുമായി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.

സാമ്പത്തികം, ഊര്‍ജ്ജം, പ്രതിരോധം എന്നീ മേഖലകളില്‍ കരാര്‍ ഉണ്ടാക്കുന്നത് വഴി ശ്രീലങ്കയുടെ വിശ്വസ്തതയുള്ള പങ്കാളിയായി മാറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതുവഴി ചൈനയുടെ സാന്നിധ്യം പരിമിതമാക്കി നിലനിര്‍ത്തലും ഇന്ത്യ ലക്ഷ്യമാക്കുന്നു.

 

 

 

 

Tags: DefenceprojectIndianoceanmodichinaSrilankaXiJinpingTrincomaleeenergyhubHambantotaport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

Gulf

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

News

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

India

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.