Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാമായണം സൃഷ്ടിച്ചത് ഭൂമി പിളര്‍ന്ന് ഉള്ളിലേക്ക് പോകുന്ന സ്ത്രീകളെ സൃഷ്ടിക്കാനെന്ന് എംഎം സചീന്ദ്രന്‍

രാമായണം സൃഷ്ടിച്ചത് തന്നെ ഭൂമി പിളര്‍ന്ന് ഉള്ളിലേക്ക് പോകുന്ന, എല്ലാം സഹിക്കുന്ന സ്ത്രീകളെ സൃഷ്ടിക്കാനെന്ന് അധ്യാപകനും ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവര്‍ത്തകനുമായ എം.എം.സചീന്ദ്രന്‍. യൂട്യൂബ് വീഡിയോയില്‍ ആണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2025, 11:40 pm IST
in Kerala

തിരുവനന്തപുരം: രാമായണം സൃഷ്ടിച്ചത് തന്നെ ഭൂമി പിളര്‍ന്ന് ഉള്ളിലേക്ക് പോകുന്ന, എല്ലാം സഹിക്കുന്ന സ്ത്രീകളെ സൃഷ്ടിക്കാനെന്ന് അധ്യാപകനും ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവര്‍ത്തകനുമായ എം.എം.സചീന്ദ്രന്‍. യൂട്യൂബ് വീഡിയോയില്‍ ആണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തുന്നത്. അടങ്ങി നില്‍ക്കുന്ന സ്ത്രീത്വത്തെ സൃഷ്ടിക്കാനാണ് രാമായണം സൃഷ്ടിച്ചതെന്നും ഇദ്ദേഹം പറയുന്നു. അതേ സമയം രാമന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ധര്‍മ്മത്തെയും നീതിയെയും കുറിച്ച് അദ്ദേഹം മനപൂര്‍വ്വം മൗനം പാലിക്കുകയും ചെയ്യുന്നു. .

രാമായണത്തെയും മഹാഭാരതത്തെയും ബിംബഭാഷ ഉപയോഗിച്ച് വ്യാഖ്യാനിക്കുന്നു എന്ന് അവകാശപ്പെടുന്നുവെങ്കിലും അദ്ദേഹം സനാതന ധര്‍മ്മത്തിന്റെ സങ്കല്‍പങ്ങളായ പുനര്‍ജന്മം, അവതാരം തുടങ്ങിയ സങ്കല്‍പങ്ങളെയെല്ലാം ഇദ്ദേഹം തള്ളിക്കളയുകയാണ് ചെയ്യുന്നത്.പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട ചില രീതികള്‍ ഉപയോഗിച്ച് മഹാഭാരത്തെയും രാമായണത്തെയും വ്യാഖ്യാനിച്ച് ഹിന്ദുത്വത്തിനും സനാതനധര്‍മ്മത്തിനും എതിരായി വ്യഖ്യാനിച്ച് പ്രചരിപ്പിക്കുന്ന രീതികള്‍ ഇന്ത്യയില്‍ ഇടത് ചിന്താഗതിക്കാര്‍ നടത്തിവരികയാണ്. ഇവിടെ ബിംബഭാഷ അഥവാ ഇമേജിസം ആണ് സചീന്ദ്രന്‍ ഉപയോഗിക്കുന്നത്.

മഹാഭാരതത്തില്‍ സനാതനധര്‍മ്മത്തെക്കുറിച്ച് ഒരു ചര്‍ച്ച നടക്കുന്നുണ്ടെന്നും ഇതില്‍ ധര്‍മ്മപുത്രത്തെ കാണാന്‍ മാര്‍ക്കണ്ഡേയന്‍ വരുമ്പോഴാണ് ഈ ചര്‍ച്ച നടക്കുന്നതെന്നും സചീന്ദ്രന്‍ പറയുന്നു. പക്ഷെ ഈ ചര്‍ച്ചയില്‍ മാര്‍ക്കണ്ഡേയന്‍ സനാതനധര്‍മ്മം എന്നതിനെക്കുറിച്ച് പറയുന്നത് ജാതിവ്യവസ്ഥ തന്നെയാണെന്നും അദ്ദേഹം ബിംബഭാഷ ഉപയോഗിച്ച് വ്യാഖ്യാനിക്കുകയാണ്. അതായത് സനാതനധര്‍മ്മം എന്നത് ആധുനിക സമൂഹത്തിന് ചേരുന്നതല്ലെന്ന് പറയാനാണ് അദ്ദേഹം പറയുന്നത്. കലിയുഗത്തില്‍ ധര്‍മ്മം ക്ഷയിക്കുമെന്നും ഈ കാലത്ത് ശൂദ്രന്മാര്‍ പണം സമ്പാദിച്ചുതുടങ്ങുമെന്നും ശുദ്രന്മാര്‍ മന്ത്രം ഉച്ചരിക്കുമെന്നും മാര്‍ക്കണ്ഡേയന്‍ പറയുന്നതായി അദ്ദേഹം വ്യാഖ്യാനിക്കുന്നു. എവിടെ നിന്നാണ് ഇത്തരം ഇല്ലാത്ത കഥകള്‍ അദ്ദേഹം വ്യാഖ്യാനിച്ചുണ്ടാക്കുന്നതെന്ന് അറിയുന്നില്ല. ബിംബഭാഷ ഉപയോഗിച്ച് വ്യാഖ്യാനിക്കുന്നു എന്നാണ് സചീന്ദ്രന്‍ നല്‍കുന്ന വിശദീകരണം. എന്തൊക്കെയായാലും മഹാഭാരതത്തെയും രാമായണത്തെയും വ്യാഖ്യാനിച്ച് സനാതനധര്‍മ്മം പറയുന്ന ആര്‍എസ്എസിനും ബിജെപിയ്‌ക്കും എതിരായി തിരിക്കുകയാണ് ഇദ്ദേഹം പ്രഭാഷണങ്ങളില്‍ ചെയ്യുന്നത്.

വനപര്‍വ്വം എന്ന മഹാഭാരതത്തില്‍ പാണ്ഡവര്‍ വനവാസം നടത്തുന്ന കാലഘട്ടത്തിലെ കഥകളില്‍ ഉടനീളം വൈരുദ്ധ്യങ്ങളാണെന്നും ആദ്യം പറഞ്ഞ തത്വമല്ല, അതിന് കടകവിരുദ്ധമായ തത്വങ്ങളാണ് പിന്നീട് കാണുന്നതെന്നും പറയുന്ന അദ്ദേഹം ഇതിന് ഉദാഹരണമായി വനപര്‍വ്വത്തിലെ രണ്ട് കഥകള്‍ പറയുന്നു. ഇതുപോലെ മഹാഭാരത്തെയും രാമയണത്തെയും പല രീതികളിലും ഇകഴ്‌ത്താനാണ് ഇന്‍റര്‍വ്യൂവില്‍ അദ്ദേഹം ശ്രമിക്കുന്നത്.

Tags: MMSacheendranSasthrasahityaparishatramayanaMahabharataLatest infoMahabharathaMMSachindran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

Samskriti

അറിവിന്‍ നിറകുടമായിരുന്ന സഹദേവന്‍

Entertainment

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)
India

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.