Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ദിഷ സാലിയന്റെ മരണത്തിന് ശേഷം ഉദ്ധവ് താക്കറെ വിളിച്ചു, മകന്റെ പേര് ചര്‍ച്ചയാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു”: വെളിപ്പെടുത്തലുമായി നാരയണ്‍ റാണെ

ദിഷ സാലിയന്റെ മരണത്തിന് ശേഷം ഉദ്ധവ് താക്കറെ തന്നെ വിളിച്ചെന്നും മകന്‍ ആദിത്യ താക്കറെയുടെ പേര് ചര്‍ച്ചയാക്കരുതെന്ന് തന്നോട് അഭ്യര്‍ത്ഥിച്ചുവെന്നും മഹാരാഷ്‌ട്രയിലെ ബിജെപി എംപി നാരായണ്‍ റാണെ. ദിഷ സാലിയന്റെ മരണത്തിന് കാരണക്കാരന്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയാണെന്ന ദിഷയുടെ അച്ഛന്റെ പരാതിയിന്മേല്‍ മുംബൈ ഹൈക്കോടതി ഏപ്രില്‍ രണ്ടിന് വാദം കേള്‍ക്കാന്‍ തുടങ്ങുന്നതിനിടെയാണ് ഉദ്ധവ് താക്കറെയ്‌ക്കെതിരായ ശക്തമായ ആരോപണവുമായി നാരായണ്‍ റാണെ രംഗത്തെത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2025, 08:06 pm IST
inIndia
ദിഷ സാലിയന്‍ (ഇടത്ത്) ബിജെപി എംപി നാരായണ്‍ റാണെ (വലത്ത്)

ദിഷ സാലിയന്‍ (ഇടത്ത്) ബിജെപി എംപി നാരായണ്‍ റാണെ (വലത്ത്)

മുംബൈ: ദിഷ സാലിയന്റെ മരണത്തിന് ശേഷം ഉദ്ധവ് താക്കറെ തന്നെ വിളിച്ചെന്നും മകന്‍ ആദിത്യ താക്കറെയുടെ പേര് ചര്‍ച്ചയാക്കരുതെന്ന് തന്നോട് അഭ്യര്‍ത്ഥിച്ചുവെന്നും മഹാരാഷ്‌ട്രയിലെ ബിജെപി എംപി നാരായണ്‍ റാണെ. ദിഷ സാലിയന്റെ മരണത്തിന് കാരണക്കാരന്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയാണെന്ന ദിഷയുടെ അച്ഛന്റെ പരാതിയിന്മേല്‍ ബോംബെ ഹൈക്കോടതി ഏപ്രില്‍ രണ്ടിന് വാദം കേള്‍ക്കാന്‍ തുടങ്ങുന്നതിനിടെയാണ് ഉദ്ധവ് താക്കറെയ്‌ക്കെതിരായ ശക്തമായ ആരോപണവുമായി നാരായണ്‍ റാണെ രംഗത്തെത്തിയിരിക്കുന്നത്.

ഇതോടെ ഈ കേസില്‍ ആദിത്യ താക്കറെയ്‌ക്ക് ചുറ്റും കുരുക്ക് മുറുകുകയാണ്. “ദിഷ സാലിയന്റെ മരണത്തില്‍ ആദിത്യതാക്കറെയുടെ പേര് ചര്‍ച്ചയാക്കരുതെന്നാണ് ഉദ്ധവ് താക്കറെ തന്നോട് അഭ്യര്‍ത്ഥിച്ചത്. നിങ്ങള്‍ക്കും മക്കളുള്ളതല്ലേ. അതുപോലെ എനിക്കും മക്കളുണ്ട്. “- ഇങ്ങിനെയാണ് തന്നെ ഫോണില്‍ വിളിച്ച് ഉദ്ധവ് താക്കറെ അഭ്യര്‍ത്ഥിച്ചത്.

ഇതുവരെ മകളുടെ മരണത്തില്‍ നീതി കിട്ടാത്തതിനാലാണ് ദിഷയുടെ അച്ഛന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. പൊലീസില്‍ നിന്നും നീതി കിട്ടില്ലെന്ന് അറിയുന്നതിനാലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുന്നത്. “അന്ന് ഉദ്ധവ് താക്കറെയുടെ പിഎ ആണ് എന്നെ ഫോണില്‍ വിളിച്ചത്. ഉദ്ധവ് താക്കറെയ്‌ക്ക് എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. ഫോണ്‍ കൊടുക്കാന്‍ ഞാന്‍ പറഞ്ഞു. ഉദ്ധവ് താക്കറെ ഫോണ്‍ എടുത്തതോടെ ഞാന്‍ ജയ് മഹാരാഷ്‌ട്ര എന്ന് പറ‍ഞ്ഞു. ഇതിന് ഇപ്പോഴും ജയ് മഹാരാഷ്‌ട്ര എന്ന് വിളിക്കാറുണ്ടോ എന്നാണ് ഉദ്ധവ് താക്കറെ ചോദിച്ചത്. മരണം വരെ ഞാന്‍ ജയ് മഹാരാഷ്‌ട്ര വിളിക്കുമെന്ന് ഞാന്‍ ഉദ്ധവ് താക്കറെയോട് പറഞ്ഞു. ജയ് മഹാരാഷ്‌ട്ര എന്നത് മതോശ്രീയുടെ (ഉദ്ധവ് താക്കരെയുടെ വസതി) മുദ്രാവാക്യമല്ല. ഛത്രപതി ശിവജി മഹാരാജിന്റെ സ്വത്താണ് ഈ മുദ്രാവാക്യം”- നാരായണ്‍ റാണെ പറഞ്ഞു.

“പിന്നീട് കോവിഡ് മഹാമാരിയുടെ കാലത്ത് വീണ്ടും ഉദ്ധവ് താക്കറെ എന്നെ വിളിച്ചു. എന്താണ് വാര്‍ത്താസമ്മേളനത്തില്‍ ദിഷയുടെ മരണത്തിന്റെ പേരില്‍ ആദിത്യ താക്കറെയുടെ പേര് ചര്‍ച്ചയാക്കുന്നതെന്ന് ചോദിച്ചു “- നാരായണ്‍ റാണെ പറഞ്ഞു. “വാസ്തവത്തില്‍ ഞാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുറ്റവാളിയുടെ പേരെടുത്ത് പറഞ്ഞിട്ടില്ല. പകരം മഹാരാഷ്‌ട്രയിലെ ഒരു മന്ത്രിയെക്കുറിച്ച് ഇങ്ങിനെ ഒരു ആരോപണമുണ്ടെന്നും അന്വേഷിച്ച് ഉറപ്പുവരുത്തി അത്തരം ഒരു ആരോപണമുണ്ടെങ്കില്‍ അയാളെ അറസ്റ്റ് ചെയ്യണമെന്നുമാണ് പറഞ്ഞത്.” -നാരായണ്‍ റാണെ പറയുന്നു.

ദിഷ സാലിയന്റെ വിവാദമരണം

2020 ജൂണ്‍ എട്ടിന് ഒരു ഫ്ലാറ്റിന് മുകളില്‍ നിന്നും വീണാണ് ദിഷ സാലിയന്റെ മരണം സംഭവിച്ചത്. ആത്മഹത്യ ചെയ്തുവെന്ന് പറയപ്പെടുന്ന സുശാന്ത് സിംഗ് രാജ് പുതിന്റെ മാനേജരായിരുന്നു ദിഷ സാലിയന്‍. ആദിത്യ താക്കറെ ഉള്‍പ്പെടെ ദിഷയെ കൂട്ടബലാത്സംഗം ചെയ്തെന്നും അതിനെ തുടര്‍ന്നുള്ള അപകടമരണമാണ് ദിഷയുടേതെന്നും ആണ് അച്ഛന്‍ ആരോപിക്കുന്നത്.

Tags: AdityaThackerayDishaSalianBomayHighCourtmaharashtraUddhavThackerayNarayanRane
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.