Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇഡിയുടെ മുന്നിൽ ലാലു യാദവ് ഇരുന്നത് നാല് മണിക്കൂർ, തലങ്ങും വിലങ്ങും ചോദ്യങ്ങൾ : കാലിത്തീറ്റ കുംഭകോണത്തിന് പുറമെ ഭൂമി കുംഭകോണത്തിലും ലാലു വിയർക്കുന്നു

ലാലു യാദവിനോട് നിരവധി ചോദ്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആരാഞ്ഞത്. കിഷുൺ ദേവ് റായ് എന്തിനാണ് റാബ്റി ദേവിക്ക് 3,000 ചതുരശ്ര അടി ഭൂമി വെറും 3,75,000 രൂപയ്‌ക്ക് വിറ്റതെന്ന് ഇഡി ഉദ്യോഗസ്ഥർ ചോദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2025, 07:05 am IST
in India

പട്ന : ജോലിക്ക് വേണ്ടിയുള്ള ഭൂമി ഇടപാട് കേസിൽ ബുധനാഴ്ച ഇഡി അന്വേഷണ സംഘം ആർജെഡി മേധാവി ലാലു പ്രസാദ് യാദവിനെ നാല് മണിക്കൂറോളം ചോദ്യം ചെയ്തു. 70 കാരനായ ലാലു യാദവ് രാവിലെ 10.30 ഓടെയാണ് പട്നയിലെ ബാങ്ക് റോഡിലുള്ള ഇഡിയുടെ ഓഫീസിലെത്തിയത്. പട്‌ലിപുത്രയിൽ നിന്നുള്ള ആർജെഡി എംപി കൂടിയായ മൂത്ത മകൾ മിസ ഭാരതി പിതാവിനൊപ്പം ഉണ്ടായിരുന്നു.

ലാലു യാദവിനോട് നിരവധി ചോദ്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആരാഞ്ഞത്. കിഷുൺ ദേവ് റായ് എന്തിനാണ് റാബ്റി ദേവിക്ക് 3,000 ചതുരശ്ര അടി ഭൂമി വെറും 3,75,000 രൂപയ്‌ക്ക് വിറ്റതെന്ന് ഇഡി ഉദ്യോഗസ്ഥർ ചോദിച്ചു. കൂടാതെ രാജ് കുമാർ സിംഗ്, മിഥിലേഷ് കുമാർ, അജയ് കുമാർ എന്നിവരെ നിങ്ങൾ എപ്പോഴാണ് കണ്ടതെന്നും നിങ്ങളെയും റാബ്റി ദേവിയെയും കണ്ടതിനു ശേഷം മാത്രം ഈ മൂന്ന് പേർക്കും മുംബൈയിലെ സെൻട്രൽ റെയിൽവേയിൽ ഗ്രൂപ്പ് ഡിയിൽ ജോലി ലഭിച്ചതെന്തിനാണെന്നും ഇഡി ലാലു യാദവിനോട് ചോദിച്ചു.

കൂടാതെ റാബ്റി ദേവിയുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തതിനുശേഷം സഞ്ജയ് റായിക്കും അദ്ദേഹത്തിന്റെ കുടുംബത്തിലെ രണ്ട് അംഗങ്ങൾക്കും റെയിൽവേയിൽ എങ്ങനെ ജോലി ലഭിച്ചുവെന്നും  ഭൂമി രജിസ്ട്രേഷന് ശേഷം മാത്രമാണ് കിരൺ ദേവിയുടെ മകൻ അഭിഷേക് കുമാറിന് സെൻട്രൽ റെയിൽവേ മുംബൈയിൽ ജോലി ലഭിച്ചത്, എന്തുകൊണ്ട് അങ്ങനെയെന്നും ഉദ്യോഗസ്ഥർ ചോദിച്ചു. ഇതിനു പുറമെ കിരൺ ദേവി എന്തിനാണ് തന്റെ 80,905 ചതുരശ്ര അടി ഭൂമി 3.7 ലക്ഷം രൂപയ്‌ക്ക് നിങ്ങളുടെ മകൾ മിസ ഭാരതിക്ക് നൽകിയതെന്നും ഇഡി ആരാഞ്ഞു.

അതേസമയം ലാലു പ്രസാദിന്റെ ഇളയ മകൻ തേജസ്വി യാദവ് ഇഡിയുടെ ചോദ്യം ചെയ്യലിൽ പ്രതികരിച്ച് കൊണ്ട് രംഗത്ത് വന്നു. ഞങ്ങൾ എത്രത്തോളം പീഡിപ്പിക്കപ്പെടുന്നുവോ അത്രത്തോളം ഞങ്ങൾ ശക്തരാകും. തീർച്ചയായും ഈ കേസ് രാഷ്‌ട്രീയ പ്രേരിതമാണ്. ഞാൻ രാഷ്‌ട്രീയത്തിൽ ഇല്ലായിരുന്നുവെങ്കിൽ എന്നെ അതിലേക്ക് വലിച്ചിഴയ്‌ക്കില്ലായിരുന്നു. ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഏജൻസികൾ ഇനി ബീഹാറിലേക്ക് ശ്രദ്ധ തിരിക്കുമെന്ന് ഞാൻ പ്രവചിച്ചിരുന്നുവെന്നാണ് തേജസ്വി പ്രതികരിച്ചത്.

എന്നാൽ തേജസ്വി യാദവിന്റെ പ്രസ്താവനയെ എതിർത്ത് കൊണ്ട് ജെഡിയു എംഎൽസിയും വക്താവുമായ നീരജ് കുമാർ രംഗത്തെത്തി. ലാലു പ്രസാദ് വിതച്ചത് കൊയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ ബീഹാർ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം കാലിത്തീറ്റ കുംഭകോണത്തിൽ ഉൾപ്പെട്ടിരുന്നു. കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ല. രാഷ്‌ട്രീയ പകപോക്കലാണെന്ന ആരോപണം വ്യാജമാണ്.

ആർജെഡി മേധാവി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദർ കുമാർ ഗുജ്‌റാളുമായി ഊഷ്മളമായ ബന്ധം പുലർത്തിയിരുന്ന കാലത്താണ് കാലിത്തീറ്റ കുംഭകോണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ ആദ്യ ടേമിൽ ആർജെഡി മേധാവി റെയിൽവേ മന്ത്രിയായിരുന്ന കാലം മുതലുള്ളതാണ് ജോലിക്ക് വേണ്ടിയുള്ള ഭൂമി അഴിമതിയെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം ഇന്നലെ ലാലു യാദവിന്റെ ഭാര്യ റാബ്റിയെയും മകൻ തേജ് പ്രതാപ് യാദവിനെയും ഇഡി നാല് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

Tags: Fodder Scamland curroptionBiharenforcement directorateLalu prasad yadavrabri deviTejaswi Yadav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

News

ബീഹാറിൽ ഇനി സമ്രാട് ഭരണം; ചരിത്രത്തിലേക്ക്, ഉത്സവാഹ്ലാദത്തിൽ സത്യപ്രതിഞ്ജ

India

രണ്ട് പതിറ്റാണ്ട് നീണ്ട ‘നിതീഷ് യുഗം’ അവസാനിക്കുന്നു; ഇനി ബീഹാറിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

പുതിയ വാര്‍ത്തകള്‍

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.