Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇഡിയുടെ മുന്നിൽ ലാലു യാദവ് ഇരുന്നത് നാല് മണിക്കൂർ, തലങ്ങും വിലങ്ങും ചോദ്യങ്ങൾ : കാലിത്തീറ്റ കുംഭകോണത്തിന് പുറമെ ഭൂമി കുംഭകോണത്തിലും ലാലു വിയർക്കുന്നു

ലാലു യാദവിനോട് നിരവധി ചോദ്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആരാഞ്ഞത്. കിഷുൺ ദേവ് റായ് എന്തിനാണ് റാബ്റി ദേവിക്ക് 3,000 ചതുരശ്ര അടി ഭൂമി വെറും 3,75,000 രൂപയ്‌ക്ക് വിറ്റതെന്ന് ഇഡി ഉദ്യോഗസ്ഥർ ചോദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2025, 07:05 am IST
in India

പട്ന : ജോലിക്ക് വേണ്ടിയുള്ള ഭൂമി ഇടപാട് കേസിൽ ബുധനാഴ്ച ഇഡി അന്വേഷണ സംഘം ആർജെഡി മേധാവി ലാലു പ്രസാദ് യാദവിനെ നാല് മണിക്കൂറോളം ചോദ്യം ചെയ്തു. 70 കാരനായ ലാലു യാദവ് രാവിലെ 10.30 ഓടെയാണ് പട്നയിലെ ബാങ്ക് റോഡിലുള്ള ഇഡിയുടെ ഓഫീസിലെത്തിയത്. പട്‌ലിപുത്രയിൽ നിന്നുള്ള ആർജെഡി എംപി കൂടിയായ മൂത്ത മകൾ മിസ ഭാരതി പിതാവിനൊപ്പം ഉണ്ടായിരുന്നു.

ലാലു യാദവിനോട് നിരവധി ചോദ്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആരാഞ്ഞത്. കിഷുൺ ദേവ് റായ് എന്തിനാണ് റാബ്റി ദേവിക്ക് 3,000 ചതുരശ്ര അടി ഭൂമി വെറും 3,75,000 രൂപയ്‌ക്ക് വിറ്റതെന്ന് ഇഡി ഉദ്യോഗസ്ഥർ ചോദിച്ചു. കൂടാതെ രാജ് കുമാർ സിംഗ്, മിഥിലേഷ് കുമാർ, അജയ് കുമാർ എന്നിവരെ നിങ്ങൾ എപ്പോഴാണ് കണ്ടതെന്നും നിങ്ങളെയും റാബ്റി ദേവിയെയും കണ്ടതിനു ശേഷം മാത്രം ഈ മൂന്ന് പേർക്കും മുംബൈയിലെ സെൻട്രൽ റെയിൽവേയിൽ ഗ്രൂപ്പ് ഡിയിൽ ജോലി ലഭിച്ചതെന്തിനാണെന്നും ഇഡി ലാലു യാദവിനോട് ചോദിച്ചു.

കൂടാതെ റാബ്റി ദേവിയുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തതിനുശേഷം സഞ്ജയ് റായിക്കും അദ്ദേഹത്തിന്റെ കുടുംബത്തിലെ രണ്ട് അംഗങ്ങൾക്കും റെയിൽവേയിൽ എങ്ങനെ ജോലി ലഭിച്ചുവെന്നും  ഭൂമി രജിസ്ട്രേഷന് ശേഷം മാത്രമാണ് കിരൺ ദേവിയുടെ മകൻ അഭിഷേക് കുമാറിന് സെൻട്രൽ റെയിൽവേ മുംബൈയിൽ ജോലി ലഭിച്ചത്, എന്തുകൊണ്ട് അങ്ങനെയെന്നും ഉദ്യോഗസ്ഥർ ചോദിച്ചു. ഇതിനു പുറമെ കിരൺ ദേവി എന്തിനാണ് തന്റെ 80,905 ചതുരശ്ര അടി ഭൂമി 3.7 ലക്ഷം രൂപയ്‌ക്ക് നിങ്ങളുടെ മകൾ മിസ ഭാരതിക്ക് നൽകിയതെന്നും ഇഡി ആരാഞ്ഞു.

അതേസമയം ലാലു പ്രസാദിന്റെ ഇളയ മകൻ തേജസ്വി യാദവ് ഇഡിയുടെ ചോദ്യം ചെയ്യലിൽ പ്രതികരിച്ച് കൊണ്ട് രംഗത്ത് വന്നു. ഞങ്ങൾ എത്രത്തോളം പീഡിപ്പിക്കപ്പെടുന്നുവോ അത്രത്തോളം ഞങ്ങൾ ശക്തരാകും. തീർച്ചയായും ഈ കേസ് രാഷ്‌ട്രീയ പ്രേരിതമാണ്. ഞാൻ രാഷ്‌ട്രീയത്തിൽ ഇല്ലായിരുന്നുവെങ്കിൽ എന്നെ അതിലേക്ക് വലിച്ചിഴയ്‌ക്കില്ലായിരുന്നു. ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഏജൻസികൾ ഇനി ബീഹാറിലേക്ക് ശ്രദ്ധ തിരിക്കുമെന്ന് ഞാൻ പ്രവചിച്ചിരുന്നുവെന്നാണ് തേജസ്വി പ്രതികരിച്ചത്.

എന്നാൽ തേജസ്വി യാദവിന്റെ പ്രസ്താവനയെ എതിർത്ത് കൊണ്ട് ജെഡിയു എംഎൽസിയും വക്താവുമായ നീരജ് കുമാർ രംഗത്തെത്തി. ലാലു പ്രസാദ് വിതച്ചത് കൊയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ ബീഹാർ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം കാലിത്തീറ്റ കുംഭകോണത്തിൽ ഉൾപ്പെട്ടിരുന്നു. കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ല. രാഷ്‌ട്രീയ പകപോക്കലാണെന്ന ആരോപണം വ്യാജമാണ്.

ആർജെഡി മേധാവി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദർ കുമാർ ഗുജ്‌റാളുമായി ഊഷ്മളമായ ബന്ധം പുലർത്തിയിരുന്ന കാലത്താണ് കാലിത്തീറ്റ കുംഭകോണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ ആദ്യ ടേമിൽ ആർജെഡി മേധാവി റെയിൽവേ മന്ത്രിയായിരുന്ന കാലം മുതലുള്ളതാണ് ജോലിക്ക് വേണ്ടിയുള്ള ഭൂമി അഴിമതിയെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം ഇന്നലെ ലാലു യാദവിന്റെ ഭാര്യ റാബ്റിയെയും മകൻ തേജ് പ്രതാപ് യാദവിനെയും ഇഡി നാല് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

Tags: Biharenforcement directorateLalu prasad yadavrabri deviTejaswi YadavFodder Scamland curroption
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

Kerala

പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡ്: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്‌ഐ നേതാവിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.