Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എസ്എല്‍സി പരീക്ഷ: വിദ്യാഭ്യാസ വകുപ്പില്‍ കോടികളുടെ ധൂര്‍ത്ത്

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Mar 6, 2025, 11:12 am IST
in Kerala

മാവേലിക്കര: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നടക്കുന്നത് കോടികളുടെ അധിക ചെലവ്. ചോദ്യ പേപ്പര്‍ അതത് ദിവസം സ്‌കൂളുകളില്‍ എത്തിക്കുന്നതിന്റെ പേരിലാണ് ധൂര്‍ത്ത്. ചോദ്യപേപ്പര്‍ വിതരണത്തിന് നിയോഗിക്കപ്പെടുന്ന ഉദ്യോസ്ഥര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപമുണ്ട്. പരീക്ഷയ്‌ക്ക് മുന്‍പ് എല്ലാ വിഷയങ്ങളുടെയും ചോദ്യപേപ്പര്‍ പായ്‌ക്കറ്റുകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വാഹനങ്ങളില്‍ സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ച് സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കുകയും രാത്രികാലങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു പതിവ്.

പതിനഞ്ചു വര്‍ഷം മുന്‍പ് സംസ്ഥാനത്തെ ഒരു സ്‌കൂളില്‍ ചോദ്യപേപ്പര്‍ കവര്‍ മാറ്റി പൊട്ടിച്ചതു മൂലം പരീക്ഷ റദ്ദാക്കി പിന്നീട് നടത്തേണ്ടി വന്നു. ഇതിനു ശേഷമാണ് ചോദ്യപേപ്പര്‍ അതത് ദിവസം രാവിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന സംവിധാനം ആരംഭിച്ചത്. എന്നാല്‍, ഈ തീരുമാനം തുടര്‍ന്നു പോകുന്നതിനു പിന്നില്‍ വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ലോബി പ്രവര്‍ത്തിക്കുന്നതായാണ് ആരോപണം. സംസ്ഥാനത്ത് 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളാണുള്ളത്. ഓരോ ഓഫീസിലേയും നാല് വീതം സ്‌കൂളുകളെ ഓരോ ക്ലസ്റ്ററുകളാക്കി രണ്ട് ജീവനക്കാരെ വീതം വാഹനങ്ങളില്‍ അയച്ചതാണ് ചോദ്യപേപ്പര്‍ രാവിലെ എത്തിക്കുന്നത്.

ഓരോ ദിവസത്തേക്കും ഓരോ ക്ലസ്റ്ററിനും 1500 മുതല്‍ 2000 രൂപവരെ വാഹന ചെലവ് ലഭിക്കും. ഇത്തരം വാഹനങ്ങള്‍ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരുടേതാണെന്നും ആരോപണമുണ്ട്. ഒന്‍പത് ദിവസത്തെ ചെലവിനായി ഓരോ കസ്റ്ററിനും 20,000 രൂപവരെ ചെലവാകും. ഇത്തരത്തില്‍ ഓരോ ഓഫീസിനും 10 മുതല്‍ 15 വരെ വാഹനങ്ങള്‍ ഒമ്പത് ദിവസത്തേക്ക് ക്രമീകരിക്കേണ്ടതുണ്ട്. ഓരോ വര്‍ഷത്തെ പരീക്ഷയ്‌ക്കായി ചോദ്യപേപ്പര്‍, അച്ചടി, അദ്ധ്യാപകരുടെ പ്രതിഫലം, മറ്റ് കണ്ടിജന്‍സി ചെലവുകള്‍ എന്നിവ കൂടാതെ ചോദ്യപേപ്പര്‍ എത്തിക്കുന്ന ഇനത്തില്‍ കോടിക്കണക്കിന് രൂപ അധികമായി ചെലവാക്കി വരികയാണ്. ഇതുകൂടാതെ ചോദ്യപേപ്പര്‍ സോര്‍ട്ടിങ് തുടങ്ങിയവ്ക്കുള്ള കണ്ടിജന്‍സി ചെലവുകള്‍ ഓരോ വിദ്യാഭ്യാസ ഓഫീസിലേക്കും അനുവദിക്കാറുണ്ട്.

ഈ ദിവസങ്ങളിലും മോഡല്‍ പരീക്ഷയുമായി ബന്ധപ്പെട്ട സോര്‍ട്ടിങ് ദിവസങ്ങളിലും ജീവനക്കാരുടെ ഭക്ഷണം, റിഫ്രഷ്‌മെന്റ് ചെലവുകള്‍ക്കായി ഓരോ ഓഫീസിനും വന്‍തുക അനുവദിക്കാറുണ്ട്. വിതരണ ചുമതലയുള്ള ജീവനക്കാര്‍ക്ക് ഓരോ ദിവസത്തെയും ഡിഎയും ലഭിക്കും.

ചോദ്യപേപ്പര്‍ വിതരണത്തിനായി പോകുന്ന മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ ഇതുവലിയ അവസരമാക്കി മാറ്റുകയാണ്. രാവിലെ 7.30ന് ചോദ്യപേപ്പര്‍ വിതരണം അവസാനിപ്പിച്ച് ജീവനക്കാര്‍ വീടുകളിലേക്കും പോകും. പിന്നെ ഓഫീസില്‍ എത്തില്ല. ജീവനക്കാരില്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍ വിദ്യാഭ്യാസ ഓഫീസ് പ്രവര്‍ത്തനം താളംതെറ്റുന്നു. ഉച്ചക്കഞ്ഞിക്കുള്ള തുക പോലും നല്കാനില്ലാത്ത സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനതയുള്ള കാലത്തുള്ള ഈ ധൂര്‍ത്ത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

സിസിടിവികളുടെ പേരിലും കോടികള്‍ പാഴായി. ചോദ്യപേപ്പറിന്റെ പേരില്‍ നടക്കുന്ന അധിക ചെലവുകള്‍ ഒഴിവാക്കി, മുന്‍കാലങ്ങളിലെ പോലെ ചോദ്യപേപ്പര്‍ മുന്‍കൂട്ടി സ്‌കൂളുകളില്‍ എത്തിച്ച് സൂക്ഷിക്കുന്ന പതിവ് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി എല്ലാ സ്‌കൂളുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

സംസ്ഥാനത്തെ 2500ലധികം വരുന്ന പരീക്ഷാകേന്ദ്രങ്ങളായ സ്‌കൂളുകളില്‍ സ്‌പെഷല്‍ ഫീസ് അക്കൗണ്ടായ ട്രഷറി പിഡിയില്‍ നിന്ന് പണം പിന്‍വലിച്ച് സിസിടിവി സ്ഥാപിച്ചു. കുട്ടികളില്‍ നിന്ന് ശേഖരിച്ച് ട്രഷറിയില്‍ നിക്ഷേപിക്കുന്ന പിഡി അക്കൗണ്ടില്‍ നിന്ന് 2020ല്‍ ഈ ഇനത്തില്‍ കോടികള്‍ ചെലവാക്കിയെന്നല്ലാതെ ഭൂരിഭാഗം സ്‌കൂളുകളിലും ഇപ്പോള്‍ സിസിടിവി പ്രവര്‍ത്തിക്കുന്നില്ല.

Tags: keralaEducation DepartmentSSLC exam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.