Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നുണ പറയാന്‍ മാത്രം വാ തുറക്കുന്ന സര്‍ക്കാര്‍

Janmabhumi Online by Janmabhumi Online
Feb 24, 2025, 08:54 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ഇതും കഷ്ടമാണ് സര്‍ക്കാരെ. ഓണറേറിയത്തിന്റെ കുടിശ്ശികയും വര്‍ധനവും ആവശ്യപ്പെട്ട ആശാ വര്‍ക്കര്‍മാരെ പരിഹസിച്ചത് പോലെ തന്നെയോ അതിലേറെയോ കഷ്ടമാണ്, അതിന്റെ പേരില്‍ കേന്ദ്രത്തെ പഴിച്ചുകൊണ്ട് പച്ച നുണ പറഞ്ഞത്. കേന്ദ്രം വിഹിതം തരാത്തതുകൊണ്ടാണത്രേ ഓണറേറിയം മുടങ്ങിയത്. പറയുന്നത് ആരോഗ്യമന്ത്രിയാണ് . സാധാരണ ധനമന്ത്രിയാണ് നുണ ലിസ്റ്റുമായി പ്രത്യക്ഷപ്പെടാറുള്ളത്. ഇത്തവണ ഒരു മാറ്റമാകാമെന്നു വച്ചതാകാം. ഏതായാലും, ഇതുപോലുള്ള കുറെയേറെ നുണകള്‍ കേട്ടു തഴമ്പിച്ച കേരള ജനതക്ക് കാര്യമൊക്കെ വേഗം പിടികിട്ടും. പറയുന്നയാള്‍ മാറിയിട്ട് കാര്യമില്ല.

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിന്റെ കണക്കില്‍ ഒരു പൈസ പോലും കുടിശ്ശികയില്ലെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. കേരള സര്‍ക്കാര്‍ മുഴുവന്‍ വാങ്ങിക്കഴിഞ്ഞു എന്നുമാത്രമല്ല കണക്കു പ്രകാരം 25 കോടി കൂടുതല്‍ വാങ്ങിയിട്ടുമുണ്ട്. ഇതൊക്കെ കൃത്യം കണക്കു പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചത്. കേന്ദ്രം പണം തരാത്തതുകൊണ്ടാണ് ഓണറേറിയം മുടങ്ങിയതെന്നും ആശാവര്‍ക്കര്‍മാരുടെ സമരം കേന്ദ്രത്തിന് എതിരെയാണ് വേണ്ടതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പരിഹാസ രൂപേണ പറഞ്ഞിരുന്നത്. സമരം രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആവര്‍ത്തിച്ച് ആരോപിക്കുകയും ചെയ്തു. പണിയെടുത്തതിന്റെ പ്രതിഫലം ചോദിക്കുന്നതിന്റെ പിന്നില്‍ എന്ത് രാഷ്‌ട്രീയമാണാവോ ഇവര്‍ കാണുന്നത്.

സത്യത്തില്‍ രാഷ്‌ട്രീയം കളിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ശമ്പളം മുടക്കിയും ആനുകൂല്യങ്ങള്‍ മുടക്കിയും പ്രകോപിപ്പിച്ചും തൊഴിലാളികളെ സമരത്തിലിറക്കിയിട്ട്, എല്ലാം കേന്ദ്രത്തിന്റെ കുറ്റമാണെന്ന് അവരെ ധരിപ്പിക്കാനാണ് ശ്രമം. അങ്ങനെ കേന്ദ്ര വിരുദ്ധ വികാരം വളര്‍ത്താമെന്നും തങ്ങളുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മറയ്‌ക്കാമെന്നുള്ള വ്യാമോഹം തുടങ്ങിയിട്ട് കാലം കുറച്ചായി. ഒരേ നുണ പലതവണ ആവര്‍ത്തിച്ചു സത്യമെന്നു വരുത്തിത്തീര്‍ക്കുന്ന കമ്യൂണിസ്റ്റ്‌ശൈലി ഒന്ന് മാറ്റിപ്പിടിക്കാനാണ് ശ്രമം. പക്ഷെ, ഒരേ തന്ത്രം പലകുറി ആവര്‍ത്തിച്ചപ്പോള്‍ ജനത്തിന് കാര്യം ബോധ്യപ്പെട്ടു തുടങ്ങി. കേന്ദ്രത്തിന്റെ കൃത്യമായ കണക്കിനെതിരെ ഒരു കണക്കുമില്ലാതെ പടവെട്ടാനിറങ്ങി തുടരെ പരാജയപ്പെട്ടിട്ടും, ഈ സര്‍ക്കാര്‍ പാഠം പഠിക്കുന്നില്ല. കിട്ടുന്നത് വകമാറ്റി ചെലവിട്ട് വേണ്ടപ്പെട്ടവരുടെ കീശ വീര്‍പ്പിക്കുന്നതിന് കണക്കുണ്ടാവില്ലല്ലോ. അതുവഴി മണ്ണിടുന്നത് പാവങ്ങളുടെ കഞ്ഞിയിലാണ്. അത്തരക്കാരെ അവഗണിച്ചും പുച്ഛിച്ചുമാണല്ലോ കഴിഞ്ഞ ദിവസം മറ്റു ചിലര്‍ക്ക് ലക്ഷങ്ങളുടെ ആനുകൂല്യം വാരിക്കൊടുത്തത്. പണമില്ലാത്തതിന്റെ പേരില്‍ കൂടെക്കൂടെ വായ്പ ചോദിച്ച് കേന്ദ്രത്തിന് മുന്നില്‍ കൈ നീട്ടുന്ന സര്‍ക്കാരാണിതൊക്കെ ചെയ്യുന്നത്. കടമെടുപ്പ് മേളയും ധൂര്‍ത്തടിക്കല്‍ ആഘോഷവും നിയന്ത്രിക്കാനൊരു സംവിധാനം വന്നാലേ ഇതുപോലുള്ള സര്‍ക്കാരുകളെ നിയന്ത്രിക്കാനാകൂ.

Tags: Kerala GovernmentAsha workers strikeincrease in honorarium
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭീഷണി സൃഷ്ടിക്കുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

Kerala

കടമുണ്ടാക്കിയതല്ലാതെ സര്‍ക്കാര്‍ എന്ത് നേടി: കുമ്മനം

കോട്ടയത്ത് ഹിന്ദു ഐക്യവേദി കാര്യാലയമായ സത്യാനന്ദത്തില്‍ നടന്ന മഹിളാ ഐക്യവേദി സംസ്ഥാന സമിതി യോഗം
Kerala

പട്ടികജാതി സമൂഹത്തിനു വേണ്ടി സംസാരിക്കുന്നവരെ സര്‍ക്കാര്‍ ഒറ്റപ്പെടുത്തുന്നു: മഹിളാ ഐക്യവേദി

Kerala

ഡോ. സിസയുടെ ആനുകൂല്യങ്ങള്‍; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Editorial

റേഷന്‍ കിട്ടാനില്ല, സര്‍ക്കാര്‍ ആഘോഷ ലഹരിയില്‍

പുതിയ വാര്‍ത്തകള്‍

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തി, മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ഇടുക്കി, മുല്ലപ്പെരിയാര്‍ ആശങ്കവേണ്ട

യുഎഇയില്‍ നിന്നും ചെസിലെ അത്ഭുതപ്രതിഭയായ റൗദ അല്‍സെര്‍കാല്‍; 15 വയസ്സുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നോര്‍വ്വെ ചെസ്സില്‍ കളിക്കുമ്പോള്‍

ആശുപത്രിയില്‍ കഴിയുന്ന സര്‍വകക്ഷി സംഘാംഗം ഗുലാം നബി ആസാദിന്‌റെ ആരോഗ്യസ്ഥിതി ആരാഞ്ഞ് പ്രധാനമന്ത്രി

‘ഓപ്പറേഷന്‍ അഭ്യാസി’നെ തുടര്‍ന്ന് ‘ഓപ്പറേഷന്‍ ഷീല്‍ഡ്’ : പാകിസ്ഥാനോടു ചേര്‍ന്നുള്ള സംസ്ഥാനങ്ങളില്‍ 29 ന് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍

പത്തനംതിട്ടയില്‍ കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്‌ക്ക് നിരോധനം

കാവേരി എഞ്ചിന്‍ (ഇടത്ത് താഴെ) കാവേരി എഞ്ചിനില്‍ പറക്കാന്‍ പോകുന്ന ഇന്ത്യയുടെ ലഘു യുദ്ധവിമാനം (ഇടത്ത് മുകളില്‍) കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങ് (വലത്ത്)

കാവേരി എഞ്ചിന് പണം നല്‍കൂവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍; കാവേരി എഞ്ചിന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് രാജ്നാഥ് സിങ്ങ്

എറണാകുളം -കൊല്ലം മെമു നവംബര്‍ 28 വരെ നീട്ടി

‘ മോദിയോട് ഏറെ നന്ദി, ഇന്ന് ഞങ്ങൾക്കും ചോദിക്കാൻ ആളുണ്ടെന്ന് വ്യക്തമായി ‘ ; നരേന്ദ്രമോദിയെ സ്വീകരിക്കാൻ മെഹന്തി ചടങ്ങ് സംഘടിപ്പിച്ച് മുസ്ലീം സ്ത്രീകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies