Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശൂലം കുത്തുമ്പോൾ ദേഹത്ത് മുരുകൻ കയറുമോ? അന്ധവിശ്വാസമല്ലേ?’; മറുപടിയുമായി കാർത്തിക് സൂര്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2025, 07:23 pm IST
in Entertainment

ശൂലം കുത്തി കാവടിയെടുത്തതിന്റെ പേരിൽ നേരത്തെ വലിയ വിമർശനം നേരിട്ട ആളാണ് കാർത്തിക് സൂര്യ. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു താരം നേരിട്ട ആക്ഷേപം. ഇപ്പോഴിതാ ഇത്തരം ആക്ഷേപങ്ങൾക്ക് മറുപടി നൽകുകയാണ് കാർത്തിക്. അടുത്ത അഗ്നിക്കാവടിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ചോദ്യങ്ങൾക്ക് കാർത്തിക് മറുപടി നൽകിയത്. കാർത്തികിന്റെ വാക്കുകളിലേക്ക്

‘ദേഹത്ത് മുരുകൻ കേറുമോ? എനർജിയാണ് ശരീരത്തിൽ തോന്നുന്നത്. ദൈവം എന്നത് യഥാർത്ഥത്തിൽ ഒരു ശക്തിയാണ്. ശരീരത്തിൽ വരുന്ന എനർജി എക്സ്പ്ലോർ ആയി പോകുന്നതാണ് ദേഹത്ത് ദൈവം കൂടുന്നുവെന്ന് പറയുന്നത്. നെഗറ്റീവ് എനർജി കയറുമ്പോഴാണ് പ്രേതമൊക്കെ കയറിയെന്ന് പറയുന്നത്. ദേഹത്ത് മുരുകൻ കയറുമോയെന്ന് ചോദിച്ചാൽ ഞാൻ പ്രാർത്ഥിക്കുന്നത് മുരുകനെയാണ്, ആ എനർജിയാണ് എനിക്ക് ദേഹത്തോട്ട് കയറുക. ഇതാണ് എന്റെ പരിമിതമായി അറിവ്. ശരിയാണ് കാവടി ചെയ്യുമ്പോൾ ദേഹത്ത് മുരുകൻ കയറും.

ശൂലം വായിലൂടെ കയറ്റുമ്പോൾ വേദനെടുക്കില്ലേ? കന്നിവേൽ കാവടി ഞാൻ പ്ലസ് ടു വിനു പഠിക്കുമ്പോൾ ആണ് എടുക്കുന്നത്. അന്ന് ഞാൻ എന്നോടും ചുറ്റുമുള്ളവരോടും ചോദിച്ചുകൊണ്ടിരുന്ന ചോദ്യമാണ്. എനിക്ക് ഇഞ്ചക്ഷൻ തന്നെ പേടിയാണ്. ഞാൻ നാലോ ആറോ അടിയുള്ള വേൽ ആണ് ആദ്യം എടുക്കുന്നത്. വേദന എടുത്താൽ ഞാൻ എടുക്കുമോ ഒരിക്കലും ഇല്ല. ആ സമയത്ത് നമ്മുക്ക് വലിയൊരു എനർജിയാണ് തോന്നുക. ആ സമയത്താണ് ഇവർ നമ്മുക്ക് വേൽ കുത്തിതരിക. 12 അടി വേൽ എടുക്കുന്നവരുണ്ട്. ശരിക്കും വേദന തോന്നുമെങ്കിൽ അറിഞ്ഞോണ്ട് ആരെങ്കിലും വേദന സ്വീകരിക്കുമോ?, ഒരിക്കലും ഇല്ല. അനുഗ്രഹം കിട്ടാതെ വേൽ കുത്തുന്നവർ ഉണ്ടായിരിക്കും. അങ്ങനെയുള്ളവരുടെ വേദന സഹിക്കാനുള്ള കഴിവിനെ ഞാൻ നമിക്കുന്നു. ഞാൻ മൂന്നാമത്തെ കാവടിയാണ് ഇപ്പോൾ എടുക്കുന്നത്. കഴിഞ്ഞ തവണ എടുത്തത് അഗ്നിവേൽ ആണ്, ഇതും അഗ്നി വേൽ തന്നെയാണ്.

നമ്മുക്ക് മനസിലാവാത്ത കാര്യങ്ങളെ വിമർശിക്കുന്നതാണ് നമ്മുടെ ശീലം. ഇതൊരിക്കലും അനുഭവിക്കാത്ത ആളുകളോട് പറഞ്ഞ് കഴിഞ്ഞാൽ അവർക്കത് മനസിലാക്കാൻ പറ്റില്ല. ഇതെടുത്ത് കഴിഞ്ഞാൽ മാത്രമേ മനസിലാകു. ആദ്യം കാവടി എടുത്തപ്പോൾ 71 ദിവസം വ്രതമെടുത്തു. പല അമ്പലങ്ങളിലും പോയി. അനുഗ്രഹം കിട്ടും എന്ന് പറയുന്ന അമ്പലത്തിലൊക്കെ പോയി. പക്ഷെ അനുഗ്രഹം കിട്ടിയില്ല. എന്നിരുന്നാലും ചിലപ്പോഴൊക്കെ പ്രാർത്ഥിക്കുമ്പോൾ എന്റെ ശരീരം ആലില പോലെ ആടുന്നതൊക്കെ എനിക്ക് തോന്നുമായിരുന്നു. കാപ്പ് കെട്ടുന്ന ദിവസം ഒരു ഭാഗത്ത് നിന്ന് മണിയടിക്കുന്നു, ചെണ്ട കൊട്ടുന്നു, ചന്ദനത്തിരി , കർപ്പൂരം കത്തിക്കുന്ന മണം, അന്തരീക്ഷം മാറിയപ്പോൾ എന്റെ ശരീരത്തെ ഞാൻ ആ മൊമന്റിലേക്ക് അർപ്പിച്ച് കൊടുത്തു.

എന്താണോ എന്റെ ശരീരത്തിൽ വരാൻ പോകുന്നത് അത് വരട്ടെ എന്ന് കരുതി ബോഡിയെ വിട്ടുകൊടുത്തു. അത് കഴിഞ്ഞപ്പോൾ കണ്ണ് തുറന്നപ്പോൾ അവിടെ നിന്നങ്ങ് തുള്ളുവാണ് ഞാൻ. എന്തെന്നില്ലാത്ത ഒരു സന്തോഷത്തിലായിരുന്നു ഞാൻ, ദൈവീകമായൊരു അവസ്ഥ. ഞാൻ കോൺഷ്യസ് ആണോയെന്ന് ചോദിച്ചാൽ ആണ്, എന്നാൽ നമ്മുടെ ബോഡി പവർഫുൾ ആണ്. ഇതിൽ കൂടുതൽ എക്സ്പ്ലൈൻ ചെയ്യാൻ സാധിക്കില്ല. ജീവിതത്തിൽ ഒരു അച്ചടക്കം തന്നുവെന്നതാണ് കാവടി വ്രതം എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം’, കാർത്തിക് സൂര്യ പറഞ്ഞു.

Tags: kaavadilord muruganKarthik SooryaLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

Kerala

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പുതിയ വാര്‍ത്തകള്‍

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

ബ്രസീല്‍ ടീമില്‍ മിലിറ്റാവോയും റോഡ്രിഗോയും എസ്താവോയും ഇല്ല

സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

മേജര്‍ ജനറല്‍ ഖണ്ഡൂരി നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍; എക്കാലവും സ്മരിക്കും: പ്രധാനമന്ത്രി

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരി അന്തരിച്ചു

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

നോര്‍ഡിക് രാജ്യങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.