Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രിയങ്കയ്‌ക്ക് ഇറ്റലിക്കാരനില്‍ മകളുണ്ടോ? രാഹുല്‍ ഗാന്ധിയ്‌ക്ക് കൊളംബിയക്കാരിയില്‍ രണ്ട് കു‍ഞ്ഞുങ്ങള്‍ക്ക് പിന്നാലെ ചര്‍ച്ചയായി ഗാന്ധികുടുംബസദാചാരം

വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക വധേരയ്‌ക്ക് ഇറ്റലിക്കാരനില്‍ ഒരു മകളുണ്ട് എന്ന കെ.ആര്‍.മീരയുടെ 'ആ മരത്തെയും മറന്നു മറന്നു ഞാന്‍...' എന്ന നോവലിലെ വിവാദപരാമര്‍ശം ചര്‍ച്ചയായതോടെ ഗാന്ധി കുടുംബത്തിന്റെ സദാചാരവും നോവലിസ്റ്റിന്റെ ഭാവനാസ്വാതന്ത്ര്യവും വീണ്ടും ചര്‍ച്ചയാവുകയാണ്. രാഹുല്‍ ഗാന്ധിയ്‌ക്ക് ഒരു കൊളംബിയന്‍ വനിതയില് രണ്ട് മക്കളുണ്ടെന്ന വിക്കിലീക്സിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ ഇറ്റലിക്കാരനായ കാമുകനും കുട്ടിയും ചര്‍ച്ചയാവുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2025, 08:03 pm IST
in India
നെഹ്രു കാമുകിയും മൗണ്ട് ബാറ്റണ്‍ പ്രഭുവിന്‍റെ ഭാര്യയുമായ എഡ്വിന മൗണ്ട് ബാറ്റണ് സിഗരറ്റ് കത്തിച്ച് കൊടുക്കുന്നു (വലത്ത്)

നെഹ്രു കാമുകിയും മൗണ്ട് ബാറ്റണ്‍ പ്രഭുവിന്‍റെ ഭാര്യയുമായ എഡ്വിന മൗണ്ട് ബാറ്റണ് സിഗരറ്റ് കത്തിച്ച് കൊടുക്കുന്നു (വലത്ത്)

തിരുവനന്തപുരം: വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക വധേരയ്‌ക്ക് ഇറ്റലിക്കാരനില്‍ ഒരു മകളുണ്ട് എന്ന കെ.ആര്‍.മീരയുടെ ‘ആ മരത്തെയും മറന്നു മറന്നു ഞാന്‍…’ എന്ന നോവലിലെ വിവാദപരാമര്‍ശം ചര്‍ച്ചയായതോടെ ഗാന്ധി കുടുംബത്തിന്റെ സദാചാരവും നോവലിസ്റ്റിന്റെ ഭാവനാസ്വാതന്ത്ര്യവും വീണ്ടും ചര്‍ച്ചയാവുകയാണ്. രാഹുല്‍ ഗാന്ധിയ്‌ക്ക് ഒരു കൊളംബിയന്‍ വനിതയില് രണ്ട് മക്കളുണ്ടെന്ന വിക്കിലീക്സിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ ഇറ്റലിക്കാരനായ കാമുകനും കുട്ടിയും ചര്‍ച്ചയാവുന്നത്.

നോവലിസ്റ്റ് കെ.ആര്‍. മീര

കെ.ആര്‍.മീരയുടെ 2014ല്‍ പുറത്തിറങ്ങിയ നോവലിലെ പ്രിയങ്ക ഗാന്ധിയെക്കുറിച്ചുള്ള ഭാഗം സമൂഹമാധ്യമങ്ങളില്‍ കോ ണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി.ടി. ബല്‍റാം പങ്കുവെച്ചതോടെയാണ് വലിയ ചര്‍ച്ചാവിഷയമായത്. നോവലിലെ രണ്ട് പേജുകളാണ് വി.ടി. ബല്‍റാം പങ്കുവെച്ചിരിക്കുന്നത്. നോവലില്‍ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് പറയുന്ന ഭാഗമാണ് വിവാദം: “അപ്പോള്‍ ആ കുട്ടിയുടെ അമ്മയുടെ പേരു ഞാന്‍ പറഞ്ഞാലോ?
ക്രിസ്റ്റി ചോദിച്ചു
“ആരാണ്?”
നാടകീയമായി ക്രിസ്റ്റി വെളിപ്പെടുത്തി.
“പ്രിയങ്ക ഗാന്ധി”
രാധിക പകച്ചു. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. ക്രിസ്റ്റി വളരെ സീരിയസ്സായി വിവരിച്ചു. “നീയിതു വേറാരും അറിയാതെ നോക്കണം. കാരണം നമ്മള്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. രാജീവ് ഗാന്ധിയുടെ മകള്‍ പ്രിയങ്കയെ അറിയില്ലേ? അവള്‍ക്ക് ഒരു ഇറ്റലിക്കാരനുമായുള്ള ബന്ധത്തില്‍ ഒരു കുഞ്ഞുജനിച്ചു. റോബര്‍ട്ട് വധേര ഈ വിവരമറിഞ്ഞാല്‍ അവരുടെ ബന്ധം അതോടെ തീര്‍ന്നു. അതല്ല യഥാര്‍ത്ഥ പ്രശ്നം. പ്രിയങ്കയ്‌ക്ക് ഒന്നല്ല പത്ത് ഭര്‍ത്താക്കന്മാരെ കിട്ടും. പക്ഷെ ഇങ്ങിനെ ഒരു കഥ പുറത്തുവന്നാല്‍ യുപിഎ മിനിസ്ട്രി തകരും. രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി വളര്‍ത്തിവരികയാണെന്നോര്‍ക്കണം. അതിനിടയില്‍ പെങ്ങള്‍ ചീത്തപ്പേര് കേള്‍പ്പിച്ചെന്നറിഞ്ഞാല്‍ തീര്‍ന്നില്ലേ ഫസ്റ്റ് ഫാമിലിയുടെ ഗ്ലാമര്‍”

കെ.ആര്‍. മീരയുടെ വിവാദനോവലിന്റെ പുറംചട്ട

ഗാന്ധികുടുംബത്തിന്റെ സദാചാരശൂന്യത വെളിപ്പെടുത്തുന്ന നോവലിലെ ഈ ഭാഗമാണ് ചര്‍ച്ചാവിഷയമാകുന്നത്. രാഹുല്‍ ഗാന്ധിയുടെ കൊളംബിയന്‍ കാമുകിയിലുള്ള രണ്ടു മക്കളും പ്രിയങ്കയ്‌ക്ക് ഇറ്റലിക്കാരനില്‍ ഉള്ള ഒരു കുട്ടിയും ചര്‍ച്ചാവിഷയമാകുകയാണ്.

പ്രിയങ്കയെയും നെഹ്രു കുടുംബത്തെയും അപമാനിക്കാനാണ് കെ.ആര്‍. മീര ഈ നോവലില്‍ ഇങ്ങിനെ ഒരു ഭാഗം എഴുതിയതെന്നാണ് കോണ്‍ഗ്രസുകാര്‍ വിമര്‍ശിക്കുന്നത്. പക്ഷെ കോണ്‍ഗ്രസിലെ വി.ടി. ബല്‍റാം ഈ പേജ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് മീരയുടെ ഈ നോവല്‍ കേരളത്തില്‍ ചൂടന്‍ വിഷയമായത്. സംഘപരിവാര്‍ ശക്തികളെ പരിപോഷിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാവ് ബല്‍റാം ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചതെന്നും ആരോപണം ഉയരുന്നു. വി.ടി. ബല്‍റാം സംഘിയാണെന്ന് വരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുന്നു. ഇതിന്റെ പേരില്‍ വി.ടി.ബല്‍റാമിനെ വയനാട്ടിലെ കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ് വിമര്‍ശിച്ചിരുന്നു. വധശിക്ഷയുടെ രാഷ്‌ട്രീയത്തിനെതിരെ ശബ്ദിച്ച എഴുത്തുകാരിക്കെതിരെ വിമര്‍ശനമുന്നയിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് നേരത്തെ തന്നെ വി.ടി.ബല്‍റാമിനെ ടി.സിദ്ദിഖ് താക്കീത് ചെയ്തിരുന്നു.

നെഹ്രുവിന്റെ സദാചാരഭ്രംശങ്ങള്‍ കുറെക്കാലമായി ചര്‍ച്ചാവിഷയമാണ്. ഇന്ത്യയിലെ അവസാനവൈസ്രോയിയായ മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യ എഡ്വിന മൗണ്ട് ബാറ്റണുമായുള്ള നെഹ്രുവിന്റെ പ്രണയം പ്രസിദ്ധമാണ്. അതിന് പിന്നാലെ ഇപ്പോള്‍ പുതിയൊരു നെഹ്രുപ്രണയകഥ പുറത്തുവന്നിരിക്കുന്നു. ബ്രൂസ് റീഡലിന്റെ പുസ്തകത്തില്‍ (JFK’s forgotten crisis-ജെഎഫ്കെയുടെ ഫൊര്‍ഗോട്ടന്‍ ക്രൈസിസ് -ജെഎഫ് കെന്നഡിയുടെ മറന്നുപോയ പ്രതിസന്ധി) യുഎസ് പ്രസിഡന്‍റായി ജോണ്‍ എഫ് കെന്നഡിയുടെ 27 വയസ്സുകാരിയായ സഹോദരി പാറ്റ് കെന്നഡിയമായി നെഹ്രുവിന് ബന്ധമുണ്ടായിരുന്നു എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

Tags: PriyankaVadraPanditJawaharlalNehrucongressLoveRahulGandhiNehruGandhifamilyGandhidynastyPriyankaGandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

പുതിയ വാര്‍ത്തകള്‍

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.