Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹല്‍ദിറാമില്‍ ആറ് ജഡങ്ങള്‍ കണ്ടെന്ന് പറഞ്ഞ വൈറല്‍ പെണ്‍കുട്ടി എവിടെ? ഈ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാക്കിയത് ജിഹാദി-ഇടത്-ലിബറല്‍ സംഘങ്ങള്‍

കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രയാഗ് രാജിലെ ത്രിവേണി സംഗമസ്ഥനത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ഹല്‍ദിറാം എന്ന കടയെ ബന്ധപ്പെടുത്താന്‍ ശ്രമം. ഇത് ഇടത്-ജിഹാദി-ലിബറല്‍-എന്‍ജിഒ സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് കരുതുന്നു.

Janmabhumi Online by Janmabhumi Online
Feb 6, 2025, 09:53 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

പ്രയാഗ് രാജ് : കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രയാഗ് രാജിലെ ത്രിവേണി സംഗമസ്ഥനത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ഹല്‍ദിറാം എന്ന കടയെ ബന്ധപ്പെടുത്താന്‍ ശ്രമം. ഇത് ഇടത്-ജിഹാദി-ലിബറല്‍-എന്‍ജിഒ സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. മധുരപ്പലഹാരങ്ങള്‍ വില്‍ക്കുന്ന ഹല്‍ദിറാമിന്റെ ഈ കടയില്‍ മഹാകുംഭമേളക്കാലത്ത് താല്‍ക്കാലിക ജോലിയ്‌ക്ക് എത്തിയ പെണ്‍കുട്ടിയാണ് ഈ കടയില്‍ താന്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെന്ന പ്രസ്താവന നടത്തിയത്.

ഈ പെണ്‍കുട്ടി ഈ പ്രസ്താവന നടത്തിയതിന് ശേഷം അമ്പരപ്പിക്കുന്ന സംഭവമാണ് അരങ്ങേറിയത്. മിനിറ്റുകള്‍ക്കുള്ളില്‍ ഈ പെണ്‍കുട്ടിയുടെ പ്രസ്താവനയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മിനിറ്റുകള്‍ക്കകം ഈ പെണ്‍കുട്ടിയുടെ പ്രസ്താവനയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഈ പെണ്‍കുട്ടിയുടെ നാടകീയമായ (കരയുന്ന, വിതുമ്പുന്ന) പ്രസ്താവനയുടെ വീഡിയോ പതിനായിരക്കണക്കിന് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ മിനിറ്റികളുടെ വ്യത്യാസത്തില്‍ പ്രത്യക്ഷപ്പെടണമെങ്കില്‍ ഇതിന് പിന്നില്‍ മഹാകുംഭമേളയെ അപകീര്‍ത്തിപ്പെടുത്തുന്ന ഗൂഢശൃംഖല പ്രവര്‍ത്തിച്ചു എന്നാണ് കരുതപ്പെടുന്നത്.

മാത്രമല്ല, അതുവരെ ഹല്‍ദിറാമില്‍ പണിയെടുത്ത ആ പെണ്‍കുട്ടി അടുത്ത ദിവസം അപ്രത്യക്ഷയാവുകയും ചെയ്തുവെന്ന് ഹല്‍ദിറാം കടയുടമകള്‍ പറയുന്നു.  മഹാകുംഭമേളക്കാലത്ത് പണി ചോദിച്ച് വന്ന പെണ്‍കുട്ടിയാണ് പിന്നീട് കടയ്‌ക്ക് തന്നെ കുരുക്കായത്. ദിവസേന 300-400 രൂപയ്‌ക്ക് ജോലി ചെയ്യാനാണ് ഈ പെണ്‍കുട്ടിയെ കടയില്‍ എടുത്തത്.  തങ്ങളുടെ കടയില്‍ ഒരു മൃതദേഹവും ഉണ്ടായിരുന്നില്ലെന്നും തിക്കും തിരക്കും ഉണ്ടായപ്പോള്‍ പൊലീസും ആംബുലന്‍സും രക്ഷാപ്രവര്‍ത്തകരും പാഞ്ഞെത്തിയെന്നും മണിക്കൂറുകള്‍ക്കകം സ്ഥിതിഗതികള്‍ സാധാരണനിലയിലായെന്നും സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സര്‍മാരായ പലരും പ്രചരിപ്പിക്കുന്ന മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും നൂറുകണക്കിന് മൃതദേഹങ്ങള്‍ ഉണ്ടായെന്നും ഉള്ള പ്രചാരണം തെറ്റാണെന്നും ഹല്‍ദിറാം കടയുടമകള്‍ പറയുന്നു.

ഈ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി അപ്രത്യക്ഷയായിരിക്കുകയാണ്. ഈ പെണ്‍കുട്ടിയെ മഹാകുംഭമേളയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് സംശയിക്കുന്നു. പെണ്‍കുട്ടിയെ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെയും കാണാനില്ല. എതിരാളികള്‍ പ്രചരിപ്പിക്കുന്നത് ഈ പെണ്‍കുട്ടിയും കുടുംബവും തിക്കിലും തിരക്കിലും പെട്ട് മരിച്ചു എന്നാണ്. മഹാകുംഭമേളയെ ചുറ്റിപ്പറ്റി ഭീതിപരത്തുകയാണ് ലക്ഷ്യം.

#Prayagraj, UP : Remember the #Haldiram stall and the girl who exposed the mismanagement during #stampede in #MahaKumbh?

▪️The girl and her entire family is claimed to be missing.

▪️Whole staff of the #Haldiram stall is replaced who blatantly deny any such occurrence.… pic.twitter.com/AjM5mfTGat

— Saba Khan (@ItsKhan_Saba) February 3, 2025

മോദി സര്‍ക്കാരിനും യോഗി സര്‍ക്കാരിനും ബിജെപിയ്‌ക്കും എതിരെ കാമ്പയിന്‍ നടത്തുന്ന പല സമൂഹമാധ്യമഅക്കൗണ്ടുകളിലുമാണ് ഈ പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പങ്കുവെയ്‌ക്കപ്പെട്ടത് എന്നതാണ് വിചിത്രം.

 

 

Tags: #Mahakumbh2025#Kumbhmelastampede#LeftNGO#AntiBJPNGO#HaldiramPrayagrajKumbhmelaMahakumbh
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സൈന്യത്തിന് ബാങ്കോക്കിൽ നിന്ന് സല്യൂട്ട് : 12000 അടി ഉയരത്തിൽ നിന്ന് ഓപ്പറേഷൻ സിന്ദൂറിന്റെ പതാക ഉയർത്താൻ സ്‌കൈ ഡ്രൈവർ അനാമിക ശർമ്മ

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന തിക്കും തിരക്കും (വലത്ത്)
India

കുംഭമേളയില്‍ 60 പേര്‍ മരിച്ചുവെന്ന സിദ്ധരാമയ്യയുടെ നുണ; ബെംഗളൂരു സ്റ്റേഡിയത്തിലെ മരണത്തെ ന്യായീകരിക്കാന്‍ കുംഭമേളയെ കൂട്ടുപിടിച്ച് സിദ്ധരാമയ്യ

India

ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ ചോദ്യം ചെയ്യുക യോഗിയുടെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ; കുംഭമേളയിൽ ആക്രമണം നടത്താൻ ഐഎസ്ഐയുമായി ഇയാൾ പദ്ധതിയിട്ടു

India

ഫണ്ടില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെടില്ല, ഇത് യോഗിയുടെ ഉറപ്പ് : ജനഹൃദയം കവർന്ന് യോഗിയുടെ ജനതാ ദർശൻ

News

പ്രയാഗ്‌രാജിൽ പോയാൽ തീർച്ചയായും ഈ ക്ഷേത്രങ്ങൾ നിങ്ങൾ സന്ദർശിക്കണം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ മഴ ശക്തം: പമ്പാ നദിയില്‍ ഇറങ്ങുന്നതിന് വിലക്ക് ,ത്രിവേണിയിലെ വാഹന പാര്‍ക്കിംഗിനും നിയന്ത്രണം

നിലമ്പൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ 7 മാസം കൊണ്ട് മൂന്ന് പദ്ധതികള്‍ നടപ്പിലാക്കും: രാജിവ് ചന്ദ്രശേഖര്‍

തിരുവനന്തപുരത്ത് വെളളറടയില്‍ വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ടെന്ന സംശയം, പൊലീസ് പരിശോധന

ഹമാസ് അനുകൂല പത്രപ്രവർത്തകൻ തുർക്കി അൽ-ജാസറിനെ സൗദി വധശിക്ഷയ്‌ക്ക് വിധേയനാക്കി

രാജസ്ഥാൻ സർക്കാർ വകുപ്പുകളിൽ ഉറുദു-പേർഷ്യൻ വാക്കുകൾ വിലക്കി : ഇനി സർക്കാർ രേഖകൾ ഹിന്ദിയിൽ

കുതിച്ചുയർന്ന് സ്വര്‍ണവില: സാധാരണക്കാരന് കിട്ടാക്കനിയാകുമോ?

വാഹന പരിശോധനയ്‌ക്കിടെ പോലീസ് ഓഫീസറുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ സംഭവം: പ്രതികളുടെ രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയില്‍

ഗവി…. വനഭംഗിയില്‍ ഒളിപ്പിച്ച കണ്ണീര്‍ത്തടം

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: ഭാവിയിലേക്കുള്ള ഒരു വീക്ഷണം

Ahmedabad, Jun 13 (ANI): The wreckage of the ill-fated London-bound Air India flight on the rooftop of the doctors' hostel, in Ahmedabad on Thursday. Efforts are underway to move the wreckage. (ANI Video Grab)

ഭയത്തില്‍ നിന്നുണ്ടാകുന്ന സംശയങ്ങള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies