Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓഹരി വിപണി കഴിഞ്ഞ നാല് ദിവസത്തില്‍ ഉയര്‍ന്നത് 2100 പോയിന്‍റ് ;നിര്‍മ്മല സീതാരാമനിലേക്ക് ഉറ്റുനോക്കി വിപണി

കഴിഞ്ഞ നാല് ദിവസമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്വാണ്. സെന്‍സെക്സ് 2100 പോയിന്‍റുകളാണ് ഉയര്‍ന്നത്. വെള്ളിയാഴ്ച മാത്രം സെന്‍സെക്സ് 650 പോയിന്‍റുകളാണ് ഉയര്‍ന്നത്. എല്ലാ കണ്ണുകളും ഇതോടെ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലേക്കാണ്.

Janmabhumi Online by Janmabhumi Online
Jan 31, 2025, 06:27 pm IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കഴിഞ്ഞ നാല് ദിവസമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്വാണ്. സെന്‍സെക്സ് 2100 പോയിന്‍റുകളാണ് ഉയര്‍ന്നത്. വെള്ളിയാഴ്ച മാത്രം സെന്‍സെക്സ് 650 പോയിന്‍റുകളാണ് ഉയര്‍ന്നത്. എല്ലാ കണ്ണുകളും ഇതോടെ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലേക്കാണ്.

കഴിഞ്ഞ ഒന്ന് രണ്ട് മാസമായി ആഗോള പ്രവണതകള്‍ വിപണിയെ ബാധിക്കുകയായിരുന്നു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒമ്പത് ലക്ഷം കോടിയുടെ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പിന്‍വലിച്ചത്. അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിച്ചതായിരുന്നു ഇതിന് കാരണം. അമേരിക്കയെ സംരക്ഷിക്കുന്നതിന് വേണ്ടി പുറത്തുനിന്നുള്ള ഇറക്കുമതിക്ക് തീരുവ കൂട്ടുന്നതടക്കമുള്ള ട്രംപ് സര്‍ക്കാരിന്റെ നയങ്ങളും ഇന്ത്യന്‍ ഓഹരി വിപണിയെ തളര്‍ത്തിയിരുന്നു. അതിനിടെയാണ് പൊതുവേ ഒരു പ്രതീക്ഷയായി ബജറ്റിന് മുന്‍പുള്ള ദിവസങ്ങളില്‍ പൊടുന്നനെ വിപണി ഉണരാന്‍ തുടങ്ങിയത്.

ദുര്‍ബലമായ ഉപഭോഗസൂചികകളും പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനേയുള്ള സമയമായതിനാല്‍ വികസനപദ്ധതികള്‍ക്കുള്ള സര്‍ക്കാര്‍ മുതല്‍മുടക്ക് മുന്‍പത്തെപ്പോലെ സുലഭമല്ലാത്തതിനാലും ബജറ്റില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് മോട്ടിലാല്‍ ഓസ് വാള്‍ പറയുന്നു. വ്യാപാരികളും ഏറെ പ്രതീക്ഷയോടെയാണ് ബജറ്റിനെ ഉറ്റുനോക്കുന്നത്. വീണ്ടും ഇന്ത്യയുടെ സമ്പദ്ഘടനയില്‍ ഒരു പുതിയ ഉണര്‍വ്വുണ്ടാകുമെന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കും. ഇന്ത്യ ഉടനെ മൂന്നാം സമ്പദ് വ്യവസ്ഥയായി മാറുമെന്ന രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ പ്രഖ്യാപനവും പ്രതീക്ഷ പകരുന്നു. ബജറ്റ് പുതിയ ഊര്‍ജ്ജം പകരുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയും ആവേശമുണര്‍ത്തുന്ന ഒന്നാണ്.

ഉപഭോഗം കൂട്ടുന്നതിന് ചില നികുതിയിളവുകള്‍ നല്‍കുക, നിക്ഷേപകരുടെ മേല്‍ വലിയ തോതില്‍ നികുതി അടിച്ചേല്‍പ്പിക്കാതിരിക്കുക എന്നീ കാര്യങ്ങളാണ് സാമ്പത്തിക വിദഗ്ധര്‍ നിര്‍മ്മല സീതാരാമനില്‍ നിന്നും ആഗ്രഹിക്കുന്നത്. അതുപോലെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിസ്ഥാനസൗകര്യവികസനത്തിനും മുറ്റും കൂടുതല്‍ നിക്ഷേപവും ഉറ്റുനോക്കുന്നു.

Tags: Economy#IndianeconomysharemarketstockmarketNirmalaSitharaman#Unionbudget#UnionBudget2025budget
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലുളളത് മികച്ച റെയില്‍വേയെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്, മംഗലാപുരം -കാസര്‍ഗോഡ് -ഷൊര്‍ണൂര്‍ പാത 4 വരി ആക്കുന്നത് ആലോചനയില്‍

India

എട്ടു വയസ്സാവുന്ന ജിഎസ് ടി ; ഇന്ത്യന്‍ സാമ്പത്തികകുതിപ്പിന്റെ നട്ടെല്ലായി ജിഎസ് ടിയെ മാറ്റിയ മോദി സര്‍ക്കാരിന്റെ മാജിക്; ഇന്ത്യയുടെ വഴിയിലേക്ക് ലോകം

India

മുംബൈ വിമാനത്താവളത്തിന്റെ വികസനത്തിനായി 8607 കോടി രൂപ വിദേശനിക്ഷേപകരില്‍ നിന്നും സ്വരൂപിച്ച് അദാനി

India

ആൻഡമാൻ കടലിൽ വൻ എണ്ണ ശേഖരം: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ അഞ്ച് മടങ്ങ് വളർച്ചയ്‌ക്ക് സാധ്യത

India

സംസ്‌കൃതം എല്ലാ വീട്ടിലും, ഓരോ വ്യക്തിയിലും എത്തണം: ദിനേശ് ചന്ദ്ര

പുതിയ വാര്‍ത്തകള്‍

കെ ജി ശിവാനന്ദന്‍ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി

വാരഫലം ജൂലൈ 14 മുതല്‍ 20 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, സുഖവും സമ്പത്തും വര്‍ധിക്കും

ആലംബമാകും ആലത്തിയൂര്‍ ഹനുമാന്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) തലയ്ക്കുമുകളില്‍ നൂറായിരം വയറുകള്‍ തൂങ്ങുന്ന ദല്‍ഹി റോഡ് (ഇടത്ത്)

റോഡില്‍ തലയ്‌ക്ക് മുകളില്‍ തൂങ്ങുന്ന വയറുകള്‍ ഒഴിവാക്കുന്ന പദ്ധതിയുമായി ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത; തല ഉയര്‍ത്തിയാല്‍ ഇനി നീല ആകാശം

വായന: പ്രകാശം പരത്തുന്ന ജീവിതം

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം,പൊലീസ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്തയച്ചു

ബാലഗോകുലം ദക്ഷിണകേരളം സുവർണ്ണജയന്തി സമ്മേളനത്തിന്റെ പൊതുസഭയിൽ  കേരള ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്‌ഘാടനം ചെയ്യുന്നു

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിക്കൊപ്പം 
പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭാര്യ രത്‌നമണി ദേവിയും

എഴുത്തിന്റെ ചിന്മയശൃംഗങ്ങള്‍

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

ജീവിതാനുഭവങ്ങളും പ്രതിസന്ധികളും അടയാളപ്പെടുത്തുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies