Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

16കാരിയെ ബലാത്സംഗം ചെയ്തും പിതാവിനെയും പിഞ്ചുകുഞ്ഞിനെയും തല്ലികൊല്ലുകയും ചെയ്ത അഞ്ച് പേർക്ക് വധശിക്ഷ

പിതാവിന്റെ മുന്നിൽ വെച്ച് ബലാത്സംഗം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2025, 10:03 pm IST
inIndia

ഛത്തീസ്ഗഡിലെ കോർബയിൽ ആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ അഞ്ച് പേർക്ക് കോടതി വധശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സെക്ഷൻ 302, 376 (2 )ജി (2 )വകുപ്പുകൾ പ്രകാരം സന്ത്രം മജ് വാർ (49), അബ്ദുൽ ജബ്ബാർ(34), അനിൽകുമാർ സാർത്തി (24), പരദേശിറാം (39), ആനന്ദ് റാം പണിക (29) എന്നിവരെയാണ് അഡീഷണൽ സെഷൻസ് ജഡ്ജി മമ്ത ഭോജ് വാനി ശിക്ഷിച്ചത്. മറ്റൊരു പ്രതിയായ ഉമാശങ്കർ യാദവിനെ (29) കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രായപൂർത്തിയാകാത പെൺകുട്ടിയെ പിതാവിന്റെ മുൻപിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയും പിതാവിനെയും ഒപ്പമുണ്ടായിരുന്ന മൂന്ന് വയസ്സുള്ള പിഞ്ചുകുഞ്ഞിനെയും അടിച്ചും കല്ലെറിഞ്ഞും കൊല്ലുകയും ചെയ്തു. 2021 ലാണ് സംഭവം നടന്നത്. പിതാവും മക്കളും ബസ് കാത്തു നിൽക്കുമ്പോൾ പ്രതികളായ ആറ് പേരും മോട്ടോർ ബൈക്കിൽ അതുവഴി എത്തുകയും ഇവർക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇവരെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പെൺകുട്ടിയെ പിതാവിന്റെ മുമ്പിൽ വച്ച് കൂട്ട ബലാൽസംഗം ചെയ്തു. ഈ കുറ്റകൃത്യം തടയാൻ ശ്രമിച്ച പിതാവിനെയും പിഞ്ചുകുഞ്ഞിനെയും അക്രമി സംഘം എറിഞ്ഞും തല്ലിയും കൊല്ലുകയായിരുന്നുവെന്ന് പബ്ലിക് പ്രോസക്യൂട്ടർ സുനിൽകുമാർ മിശ്ര പറഞ്ഞു. പ്രായപൂർത്തിയാകാത പെൺകുട്ടിയെ ദിവസങ്ങൾക്ക് ശേഷം അബോധാവസ്ഥയിൽ ഗ്രാമവാസികൾ വയലിൽ കണ്ടെത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള വഴിയെ മരിക്കുകയായിരുന്നു. മരിച്ചയാളുടെ മകൻ ഇവരെ കാണാതായതിനെ തുടർന്ന് കുറച്ചു ദിവസങ്ങൾക്കുശേഷം പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കന്നുകാലികളെ മേയ്‌ക്കുന്ന തൊഴിൽ ചെയ്യുന്ന പഹാഡി കോർവ ആദിവാസി വിഭാഗത്തിൽപ്പെട്ട കുടുംബത്തിലെ 16 കാരിയായ പെൺകുട്ടിയെ തന്റെ രണ്ടാം ഭാര്യയായി ജീവിക്കാൻ മുഖ്യപ്രതി മാജ്വാർ നിർബന്ധിച്ചെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടർന്നാണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രതികളുടെത് മനുഷ്യത്വരഹിതമായ അങ്ങേയറ്റം ഹീനമായ പ്രവർത്തിയാണെന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു. തങ്ങളുടെ കാമദാഹം തീർക്കാൻ മൂന്നു നിരപരാധികളെ കൊന്നത് സമൂഹത്തിന്റെ മുഴുവൻ മനസ്സാക്ഷിയെയും ഞെട്ടിച്ച സംഭവമാണെന്ന് വിധിയിൽ പറയുന്നു. ഇവർ സമൂഹത്തിൽ ജീവിക്കുന്നത് വലിയ ഭീഷണിയാണെന്നും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചാൽ ജയിൽ സമൂഹത്തിന്റെ ഭാഗമായതുകൊണ്ട് അത് അനുവദിക്കാൻ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags: gangrapeSentenced five men ....
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രേഖപത്രയെ മോദി എങ്ങിനെയാണ് ഉയര്‍ത്തിയതെന്നോ? പ്രതീക്ഷയില്ലാത്തിടത്ത് നിന്നും മോദി പൊക്കിയെടുത്ത മൂന്ന് മുത്തുകളുടെ കഥ

India

ബെംഗളൂരുവിൽ കൂട്ടബലാത്സംഗം, രണ്ടു പേർ പിടിയില്‍; പിന്നില്‍ അഞ്ചംഗ സംഘം;കൂട്ടബലാത്സംഗം ക്വട്ടേഷനോ?

India

മമതയുടെ ബംഗാൾ ‘ബലാൽസംഗങ്ങളുടെ പറുദീസ’ ആകുന്നു: പ്രതികൾക്ക് ‘സുരക്ഷിത സ്വർഗം’

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബലാത്സംഗം ചെയ്യരുതെന്ന് കാല് പിടിച്ച് കേണപേക്ഷിച്ചിട്ടും തൃണമൂല്‍ യൂത്ത് നേതാവും കൂട്ടുകാരും ലോകോളെജിനുള്ളില്‍ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി

ഉദ്ധവ് താക്കറെ (ഇടത്ത്) കുനാല്‍ കമ്ര (നടുവില്‍) ആദിത്യ താക്കറേ (വലത്ത്)
India

കുനാല്‍ കമ്ര ഏക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ചതിന് പിന്നില്‍ ഉദ്ധവ് താക്കറെയോ? ലക്ഷ്യം മകനെതിരായ മാധ്യമ ശ്രദ്ധ തിരിച്ചുവിടല്‍?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.