Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു വര്‍ഷത്തെ കാത്തിരിപ്പ്; ഇനി ശ്രീഭൂതനാഥനും ഭൂതഗണങ്ങളും മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2025, 10:33 am IST
inKerala

സന്നിധാനം: അടുത്ത മണ്ഡല മകരവിളക്കു കാലത്തേക്ക് ഇനി ഒരു വര്‍ഷം നീളുന്ന കാത്തിരിപ്പ്. യോഗസമാധിയില്‍ അരുളുന്ന ശ്രീഭൂതനാഥനു കാവലായി സന്നിധാനത്ത് ഇനി അയ്യപ്പന്റെ ഭൂതഗണങ്ങള്‍ മാത്രം. മലയുണര്‍ത്തി ഭൂതഗണങ്ങളെ മാറ്റിയാണ് മണ്ഡല-മകരവിളക്ക് ഉത്സവം ആരംഭിക്കുന്നത്. ശബരിമല മകരവിളക്ക് ഉത്സവ സമാപനത്തിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് നായാട്ട് വിളി. ആദ്യ നാല് ദിവസം പതിനെട്ടാംപടിക്കു മുന്നിലും അഞ്ചാംദിനം ശരം കുത്തിയിലുമാണ് നായാട്ടു വിളി.

ശബരിമലയില്‍ പതിനെട്ടാം പടിക്കുതാഴെ ഉത്സവകാലത്ത് നായാട്ടുവിളി നടത്തുക പതിവാണ്. ധര്‍മശാസ്താവിന്റെ വന്ദനം മുതല്‍ പ്രതിഷ്ഠവരെയുള്ള കഥകള്‍ 576 ശീലുകളായിട്ടാണ് നായാട്ടു വിളിക്ക് ഉപയോഗിക്കുന്നത്. അയ്യപ്പന്റെ അപദാനകഥകളാണ് ഇതില്‍ പറയുന്നത്. ദുഷ്ടശക്തികളെ ആട്ടിപ്പായിക്കുന്നതിനാണ് വനാന്തര്‍ഭാഗത്തുള്ള ശാസ്താക്ഷേത്രങ്ങളില്‍ നായാട്ടുവിളി നടത്തുന്നത്. കേരളത്തിലെ ശാസ്താക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടവ മലകളുടെ മുകളില്‍ കാടുകളില്‍ സ്ഥിതി ചെയ്യുന്നതിനാലാവാം ശാസ്താവിനെ നായാട്ടിന്റെ അധിദേവനായി അംഗീകരിച്ചു കാണുന്നു.

ശബരിമലയിലും മറ്റ് അയ്യപ്പക്ഷേത്രങ്ങളിലും നായാട്ടു വിളിക്കാനുള്ള സുകൃതം പെരുനാട് പുന്നമൂട്ടില്‍ പെരുമാള്‍ പിള്ളയുടെ കുടുംബത്തിന് അവകാശപ്പെട്ടതാണ്. പുന്നമൂട്ടില്‍ കുടുംബത്തിന് പന്തളം രാജാവ് കല്‍പ്പിച്ചു നല്‍കിയതാണ് ഈ അവകാശം.

പാണ്ടിനാട്ടില്‍ നിന്ന് പന്തളം രാജാവ് കൊണ്ടു വന്നതാണത്രേ ഈ കുടുംബക്കാരെ. രാജാവിന്റെ മേല്‍നോട്ടത്തില്‍ ശബരിമല ക്ഷേത്രനിര്‍മാണം നടന്നപ്പോള്‍ കണക്കുകള്‍ പരിശോധിക്കാനുള്ള അധികാരം രായസം പിള്ള(കണക്കപ്പിള്ള) മാര്‍ക്കാണ് നല്‍കിയത്. അവര്‍ പുന്നമൂട്ടില്‍ കുടുംബത്തിലെ മുന്‍തലമുറക്കാരായിരുന്നു. മേലേ കോയിക്കല്‍, താഴേ കോയിക്കല്‍, എന്നീ കൊട്ടാരങ്ങളിലാണ് പന്തളത്തു രാജാവ് താമസിച്ചിരുന്നത്. ശബരിമലയില്‍ പ്രതിഷ്ഠ കഴിഞ്ഞു മടങ്ങിയ രാജാവ് ഈ കൊട്ടാരങ്ങള്‍ രായസം പിള്ളമാര്‍ക്ക് കരമൊഴിവാക്കി നല്‍കി. കരം പിരിച്ച് പന്തളത്ത് ഏല്‍പ്പിക്കാനുള്ള ചുമതലയും ഒപ്പം നായാട്ടു വിളിക്കാനുള്ള അവകാശവും കല്‍പിച്ചു കൊടുത്തു.

വേലുപിള്ളയായിരുന്നു ഈ കര്‍മം അനുഷ്ഠിച്ചിരുന്നത്. തുടര്‍ന്ന് ശബരിമലയിലെ പുനഃപ്രതിഷ്ഠ മുതലാണ് പെരുമാള്‍ പിള്ള സ്ഥാനമേറ്റത്. ഇപ്പോള്‍ പെരുമാള്‍ പിള്ളയുടെ മക്കളാണ് ഈ കര്‍മം അനുഷ്ഠിക്കുന്നത്. ശബരിമല കഴിഞ്ഞാല്‍ നായാട്ടു വിളിക്കുന്നത് പെരുനാട് കക്കാട്ടു കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലും കുംഭത്തിലെ ഉത്രത്തിന് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലും കുംഭത്തിലെ ഉത്രത്തിന് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലും മീനത്തിലെ പൂയത്തിലും പന്തളം പുലിക്കുന്ന് ക്ഷേത്രത്തിലും മാത്രമാണുള്ളത്.

Tags: SABARIMALASribhoothanadhanBhoothaganas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

Article

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.